ജീവധാരകളെയറിയുക
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ പേരാറും പെരിയാറും പമ്പയാറും ചാലിയാറും തേജസ്വിനിയുംകല്ലടയാറും അങ്ങനെയങ്ങനെ നീളുന്നു കേരള കോയ്മയിൽഅമൃതം പാറ്റും പുണ്യപയസ്വിനികൾനമ്മുടെ നാടിൻ രക്തഞരമ്പുകൾ പുണ്യവതികൾഅവർ പുണ്യവതികൾമലനാടാകിലതെന്ത്ഇടനാടാകിലതെന്ത്തീരഭൂമിയതാകിലെന്ത് കുളിരായൊഴുകാൻപുളകം ചൊരിയാൻഇവരുടെ കനിവുകൾ വേണം ഇവരെ നന്നായ്പോറ്റുക നമ്മൾമാമാങ്കംകോയ്മകളും ശിവരാത്രി പെരുമകളുംപുണ്യസ്വരൂപൻ മുത്തപ്പൻവാഴുംശ്രീയെഴും പറശ്ശിനികടവും…
വിഭവശാലകൾ
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ വിഷമാകെ നിറയ്ക്കും ഭക്ഷണംവില്പനയാക്കിയ ശാലകളേറെവിലയേറെ എടുക്കുന്നെന്നാൽവിരുതന്മാരതിൽമായംകലർത്തും. വിഭവങ്ങളനേകം അതിലായിവേറിട്ടൊരു രുചിയുണ്ടെന്നാൽവിലയിക്കുന്ന ചേരുവയാലെവയറാകെയതശുദ്ധമാക്കാൻ. വാടയേറുമതിലായിയെന്നാൽവാങ്ങാനെത്തുന്നോരറിയാതെവാരി വിതറും മധുരവുമതിലായിവിക്ഷേപിക്കുന്നോരെരിവുമേറെ. വിഷമതയേറിയപെറോട്ടയടിക്കുംവീറോടതു പരത്തിയൊരുക്കുംവിയർപ്പുമതിലായലിയിച്ചിട്ടിതാവേവാതതു തിന്നുന്നവർക്കായി. വേവിക്കാനുള്ള എണ്ണകളെല്ലാംവിശിഷ്ടമല്ലെന്നറിയണമേവരുംവീണ്ടും വീണ്ടുമുപയോഗത്താൽവേവിക്കുന്നതു വിഷമയമാകും. വേണ്ടാതനമതു വ്യാപാരത്തിൽവർധിക്കുന്നതു ലാഭത്തിന്നായിവഞ്ചകരങ്ങനെധനവാന്മാരായിവിലസുന്നുണ്ടതു നിങ്ങളറിഞ്ഞോ?…
അണയാത്ത കനലുകൾ 🔥
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ നന്ദിയോടിന്നും തുളുമ്പുന്നു കണ്ണുനീർസ്പന്ദിച്ചിടുന്നുള്ളിലഴലാർന്ന സിരകളുംകരളാലെഴുതിടുന്നാർദ്രമീ വരികളുംനിഴലായി നിൽക്കുന്നഭയമാം ചിന്തയുംഹൃത്തിലായില്ലിന്നലിവിൻ പ്രഭാതവുംകൃത്യമായുണരുന്നയാ സ്വപ്ന മുകളവുംതാളത്തിൽ സ്പന്ദിച്ചയാ നല്ല കാലവുംകാത്തിരിക്കുന്ന യാ ബാല്യത്തളിരുമി –ന്നെല്ലാം തകർന്നുപോയണയില്ല കനലുകൾതൃണതുല്യമായിക്കരുതില്ലയെങ്കിലുംകരുതൽത്തലോടലെന്നോർത്തയാ നാളുകൾനാളങ്ങളായുളളിലാളുന്നു പിന്നെയുംതേൾകുത്തിടുന്നപോലുളളിൽ നിരന്തരംതാരാഗണങ്ങൾ പ്പൊലിഞ്ഞു വീഴുന്നതുംകേഴാതിരിക്കുവാനാകാത്തയാമനംകാനനവാസം നടത്തുന്നു പിന്നെയുംതേൻപുരട്ടിത്തന്നെയെയ്തതാ,മസ്ത്രവുംശസ്ത്രക്രിയകൾപോലോർക്കുന്നനുദിനംപാരിന്റെയോരോ…
ചാപിള്ള💐💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ എന്റെ ഒടുങ്ങാത്തെ ഒരാഗ്രഹമായിരുന്നു…ഒരു പ്രാവശ്യമെങ്കിലും….ഒരു ജന്മം.. കൊടുക്കണമെന്ന്.കാരണംതന്നെകുറച്ചൊക്കെഅസൂയയും.പിന്നെ..എന്നോടൊപ്പം പഠിച്ച..എന്റെ സഹപാഠികളെല്ലാം ഒന്നും, രണ്ടുമല്ല….ഈ കാലയളവിൽ.. അഞ്ച് എണ്ണത്തിന് വരെ ജന്മം കൊടുത്തവിദ്വാൻമാരും ഈ കൂട്ടത്തിലുണ്ട്.ഹ ഞാൻ വെറുതെ..എന്തിന്..അസൂയപ്പെടണം..അവർക്ക് അതിന്.. കഴിവുമുണ്ട്ബൗദ്ധിക സമ്പത്തുമുണ്ട്..പിന്നെചുറ്റുപാടുകളും…. സാഹചര്യങ്ങളുംഇവിടെ..സൃഷ്ടി തുടങ്ങുവാനും ചിലസമയവും…
അമ്മമലയാളം
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ അറിവായെന്നുമീമധുപോലുള്ളിൽനിറഞ്ഞമലയാളം.അമ്മയെന്നാദ്യമേനാവിലുരുവിട്ടുഅക്ഷരപുണ്യമാംവശ്യമലയാളം.മാതൃഭാഷയായിഹൃത്തിൽ നിറച്ചുമാമലനാടിൻജ്ഞാനസുന്ദരീ.ശ്രേഷ്ഠമാണെന്നുമീമഹിമയുയർത്തുംനന്മമലയാളംഅന്നമലയാളം.വെൺമയുതിരുംപൈതലിൻചിരി –കണ്ടമ്മചൊല്ലുമാഉണ്മയാംമലയാളം.ഏതുദേശമാകിലുംഏതുഭാഷയാകിലുംഏതുമേവഴങ്ങിടുംഏറ്റമുള്ളൊരെൻ ഭാഷയാൽ!ആഴിയുമൂഴിയുംഉള്ളൊരുകാലമീഉയിരായ് നിറയുംഉത്തമഭാഷയാമെൻമലയാളം!
നിലാവും നിഴലും
രചന : ബിനു. ആർ.✍️ പൊൻതിങ്കൾക്കലയാൽപൊട്ടുവച്ചതുപോൽതിളങ്ങിനിന്നു നീലനിലാവും രാത്രിയുംവെൺചന്ദ്രപ്രഭവിടർത്തിയാടിയാടി നിഴലുംനിഴൽക്കൂട്ടങ്ങളും,ഗ്രാമത്തനിമകളിൽവേരൂന്നിനിന്നൂ രാമച്ചമണംപോൽ പഴമകൾ.പൊന്നിൻചിങ്ങവും പൂക്കളാലാടിത്തിമിർക്കുംതിരുവോണവും പൂത്തിരുവാതിരയാടിയാടിനിറയും ധനുമാസതിരുവാതിരയുംകണ്ടുകൺ മയങ്ങാത്തകാലക്കേടിൻ അഭിശപ്തമതുപോൽവളരുന്നു, സംസ്കാരങ്ങൾ മാറ്റിപ്പാടുംപുതുതലമുറകൾ, ചുവപ്പിൻ തോളിലേറിഎല്ലാം അന്ധവിശ്വാസജടിലങ്ങളെന്നുകല്പിക്കപെട്ടവർ, ചിന്താശൂന്യർ,മൂഢർ,തച്ചുതകർക്കപ്പെട്ടതെല്ലാം ഒരുപഴമതൻസംസ്കാരസമ്പന്നതകളായിരുന്നു.അതിനായ് കൂട്ടുപിടിച്ചതോ, വിപ്ലവങ്ങൾപാടവരമ്പിലുപേക്ഷിച്ച വിപ്ലവപ്രസ്ഥാനങ്ങൾജന്മികുടിയാൻ ബന്ധത്തിൽവിള്ളലുകൾ വീഴ്ത്തിയ രാഷ്ട്രീയകോമരങ്ങൾഉറഞ്ഞുതുള്ളി കാവുകൾ തീണ്ടിനീളൻജുബ്ബയുടെ…
കണ്ണടച്ച ഇന്ത്യയും കണ്ണുതുറപ്പിച്ച എഴുത്തുകാരും
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ എന്നെ അവർ ഭ്രാന്തൻ എന്ന് വിളിക്കുന്നു. കാരണം, കത്തിക്കരിഞ്ഞ വീടുകളുടെ ഗന്ധം എന്റെ ശ്വാസത്തിൽ ഇപ്പോഴുമുണ്ടെന്ന് ഞാൻ പറയുമ്പോൾ അവർ മുഖം ചുളിക്കുന്നു. തെരുവിൽ തല്ലിക്കൊല്ലപ്പെട്ടവന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുമ്പോൾ അവർ…
തിരയും തീരവും 🌊🏖️
രചന : അബു താഹിർ തേവക്കൽ ✍️ വാസന പരിമളംമഴവില്ലായ് വിരിയുമ്പോൾസുസ്മിതേ നിൻമുഖംമാറിലായ് ചാഞ്ഞതുംപൂമെത്തതലോടി നാംചേർന്നങ്ങിരുന്നതുംനാണത്തിൻ ചൂടിനാൽകവിൾമെല്ലെ തുടുത്തതുംപരിണയകാലത്തെ-പരിഭവച്ചോറയുംപരിണയരാവിലായ്-പരിണീതയായതുംകാർമേഘക്കോളൊഴിഞ്ഞ-മാനത്തുദിച്ചു നാംവീശിയ കാറ്റിനെ-വിശറിയുമാക്കിനാംജാതിയാൽ കെട്ടിയ-വേലിയും പൊളിച്ചുനാംസ്നേഹത്തിന്നതിരുകൾ-ദൂരത്തെറിഞ്ഞു നാംപ്രണയത്തിൻ കടലായ്-ഇരമ്പിയ തിരയായ് നീതിരവന്ന് തലോടിയ-കരയായ് ഇന്നുഞാൻ..
മിസ്സിംഗ് ലിങ്ക്
രചന : ശ്രീകുമാർ കെ ✍️.. ആ ചെറിയ ഹോട്ടലിൽ ഞാൻ ആദ്യമായി കാൽവച്ചത് അർദ്ധരാത്രിക്ക് ശേഷമാണ്. നാടകം തീർന്നപ്പോൾ വേഷം മാറാൻ സമയം ഉണ്ടായില്ല. സാരി മാറ്റാതെ മേക്കപ്പും വിഗ്ഗും മാറ്റിയാൽ വല്ലാതിരിക്കും, അതിനാൽ ഞാൻ നാടകത്തിലെ കഥാപാത്രയായ രേഷ്മയായി…
കിളി വന്നു പറഞ്ഞത്
രചന : ഡോ:സാജുതുരുത്തിൽ✍️.. ഒരു കിളി വന്നുജനാലയുടെ ചില്ലിൽഅതിന്റെകൊക്കുകൊണ്ടു എന്തോകോറി വരഞ്ഞിട്ടുപോയിജനാലയുടെ തുറന്നിട്ടമറുപാതിയിൽഞാൻ പുറത്തേക്കു നോക്കിചാരി നിൽപ്പുണ്ടായിരുന്നുപുറത്തു മുറ്റത്തെമൊസാണ്ടച്ചെടിയിലെപൂവുകൾ കടലാസ്സുപോലെവിളർത്തു പോയത്ഹൃദയ സ്പന്ദനങ്ങളുടെനിലതെറ്റിച്ചുംകനം വെപ്പിച്ചുംകൊണ്ടായിരുന്നുപുറത്തു ഉണക്കാനിട്ടിരിക്കുന്നമാങ്ങാ തെരകളുടെഇടയിൽ കറുകറുത്തകട്ടുറുമ്പുകൾനിരവെച്ച് കല്യാണ യാത്രപോകുന്നുഅതിൽ ഒരു സുന്ദരി ഉറുമ്പുജനാല പടിയിൽ നിന്നിരുന്നഎനിക്കൊരു മുത്തംഎറിഞ്ഞു തന്നുകാറ്റിലാടി…
