നിഴൽപ്പാതകൾ

രചന : ദിവാകരൻ പികെ ✍️ ​ഇരുട്ട് വെളിച്ചത്തെ പുണർന്നു നിന്നൊരു-നിമിഷത്തിൽ നിന്നുമാദ്യകിരണമുദിച്ചു…അനന്തരം നിഷ്‌ക്കളങ്കമാർന്നൊരുപുഞ്ചിരി വിതറി പുലരി പിറന്നു;അന്നറിയില്ലായിരുന്നു, ഈ വെളിച്ചംനാളെ പൊള്ളുന്ന കനലായി മാറുമെന്ന്.​ഉത്തരവാദിത്വത്തിൻ നുകം ഏറും മുൻപേഉല്ലാസത്തോപ്പിലെ പക്ഷിയായിരുന്നു ഞാൻ.ഭാരമില്ലാത്ത ചിറകുകൾ വീശിയാ-പ്രയാസമറിയാത്ത കാലം കരിഞ്ഞു പോയി;ഇന്നത്തെ വേവുകൾക്കന്നു…

അക്ഷരങ്ങൾക്ക്മരണമില്ല.

രചന : ഖാദർ ഖാൻ നന്നം മുക്ക് ✍️ അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഞാൻ ഇതൊക്കെഒരു പഴയ പെട്ടിയിലേക്ക്വാരിവലിച്ചിട്ടത്.എഴുതി തീർത്ത നോവലുകളുംകഥയും കവിതാ ലേഖനങ്ങളുടെഒരു വലിയ ശേഖരം.അച്ചടി മഷി പുരളാത്തഅദ്ദേഹത്തിൻ്റെ സാഹിത്യഅക്ഷരങ്ങൾ.!പതിനാലാം ചരമ ദിനത്തിൻ്റെചടങ്ങുകൾക്ക് ശേഷംഞങ്ങൾ അദ്ദേഹത്തിൻ്റെകുഴിമാടത്തിനടുത്തുള്ളവിറക് പുരയിലേക്ക് ആ പെട്ടി മാറ്റികടലാസ്…

നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേ?

രചന : ജാബി പത്തൂർ ✍️ നിങ്ങൾ ഒരു കല്യാണം കൂടാൻ ഓഡിറ്റോറിയത്തിൽ പോകുന്നവരല്ലേഎങ്കിൽ ചില കാര്യങ്ങൾ ചോദിക്കട്ടെ..?കല്യാണവുമായി ബന്ധപ്പെട്ടു അവിടമിൽ എത്തി വലിയ ഓഡിറ്റോറിയത്തിന്റെ മുന്നിൽ വന്ന് മുഖപ്പിലേക്ക് നോക്കുമ്പോൾ ആദ്യം കണ്ണിലുടക്കുക എങ്ങോട്ടാവും..? പ്രൗഢിയോടെ നിൽക്കുന്ന ആ പ്രധാന…

ഉഷ്ണം .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ സ്നേഹ കടലുകളിൽ തിരമാലയില്ലാതെയായിനദികളിൽ മണൽ നിറഞ്ഞു,മണ്ണ് വിറ്റു കാശ് നേടി.കിണർ വറ്റിയതു കൊണ്ട്ഒരു കുഴൽ കിണർ പണി തുടങ്ങാം.വനങ്ങളിൽ തിങ്ങി നിന്ന മരങ്ങൾകാണാതെയായി .കാട് വെട്ടിതീയിട്ടവന്റെ വീര കഥകൾപഴയപോലെ ഏശുന്നില്ലകോൺക്രീറ്റ് സൗധങ്ങളിലെ4 ഡി…

പാമ്പുകളെ തുരത്താൻ പ്രകൃതിദത്തമായ ഒരു കൂട്ട്

രചന : ജെറി പൂവക്കാല ✍ പാമ്പുകളെ കൊല്ലുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ അവയെ തോട്ടത്തിൽ നിന്ന് അകറ്റാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ലളിതമായ ഒരു വഴി. മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ നമുക്ക് ഈ…

🌹 നൽഗോൺഡയിലെകരിവേപ്പു തോട്ടങ്ങൾ 🌹

രചന : തെന്നൂർ രാമചന്ദ്രൻ ✍ ( കഥ , തികച്ചും സാങ്കല്പികം )സെക്കൻഡ്രാബാദ് റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം ഏഴരയോടെയാണ് എത്തേണ്ടത്.പതിവുപോലെ നേരത്തെ എത്തി.ചക്രവാളത്തിലെ അസ്തമനസ്ഥലിയിൽ ചെമന്ന ശ്ലഥ മേഘങ്ങൾ ഒരു വിഷാദ ഭാവം വരച്ചു വച്ചിട്ടുണ്ട്.നേരത്തെ അസ്തമിക്കാൻ ഇഷ്ടമില്ലാത്ത വൈശാഖ…

അകലം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ അടുത്തിരിക്കുമ്പോഴും അറിയാത്ത പോലെഅകലം സൃഷ്ടിക്കുന്നുവോ?പിരിഞ്ഞിരിക്കുമ്പോഴും പറയാത്ത പോലെപരിഭവം കാട്ടുന്നുവോ?എന്തിനുമേതിനും തമ്മിൽ കലഹിച്ച്സമാധാനം തുലക്കുന്നുവോ?എവിടെയാണെങ്കിലും അവിടെ തിരഞ്ഞെത്തിശത്രുത തീർക്കുന്നുവോ?അഴുകിയ ചിന്തകൾ വലിച്ചെറിയാതെ മേന്മ നടിക്കുകയോ?അയലത്തുകാരനെ ഇകഴ്ത്തി കളിയാക്കിഅസൂയയിൽ രമിക്കുന്നുവോ?അറിയാതെ പോയോ…?കാലം നടന്നേറെദൂരങ്ങൾ താണ്ടിയില്ലേ?അറിവിന്റെ ലോകം…

കണ്ണൂർപ്പെരുമ

രചന : ജയനൻ ✍ ഇപ്പോളോർമ്മയിൽമറ്റൊന്നുമില്ല;മുൾക്കൂടിനുള്ളിൽഇമയനങ്ങാതെചിറകൊതുക്കിഅടയിരിക്കുംപോളമൂടിയ പക്ഷി;പനിച്ചരാവിൻ പരമനിദ്ര…അരികിലമ്മച്ചൂടാൽപുതച്ചുറങ്ങവെവിളിച്ചുണർത്തി;വളർത്തുകോഴീനെകൊല്ലാൻ പഠിപ്പിച്ചഅയലത്തെ സുമതിയേടത്തി…കഴുത്തറുത്താൽപറന്നുപോകുമെന്നായ്കൗസല്യേടത്തി…ചണനൂലിൻകുരുക്കിൽ‘ ഞമ്മള് കൊല്ലുമ്പോ’ലെന്നായ്വെളുക്കനെന്ന പണിയൻമൂപ്പൻ…ഞെരിച്ചുകൊന്നാൽരക്തം ചിനയ്ക്കുമെന്നായ്വള്ളിയാടൻ ചിരുതേടത്തി…അടിച്ചുവാരാൻ വന്ന പണിച്ചിക്ക് –വെറ്റില, അടയ്ക്ക;ഒടുവിൽവെളുത്തകുട്ടീനേം കൊടുത്തുവിട്ടകാരായികുഞ്ഞിരാമൻ നമ്പ്യാര്മിടുക്കറിഞ്ഞ്അടുത്ത ഊഴംവിളിച്ചു തന്നു;പക്ഷിത്തൂക്കംപോലെകണ്ടാലറിയാമെനിക്കിപ്പോൾമനുഷ്യത്തൂക്കത്തിൻ അകംപൊരുൾ;ഞരമ്പെത്ര പിടയ്ക്കുമെന്ന്കണ്ണെത്ര തുടിക്കുമെന്ന്കുരുക്കെത്ര മുറുകുമെന്ന്കൊമ്പുലഞ്ഞ് മടുപ്പിക്കുംഅരത്തൂക്കംകണ്ടുനില്ക്കാനൊരുക്കമല്ല ഞാൻ…കട്ടയ്ക്ക് തീവെക്കാൻ വിളിക്കുംചിലർനെഞ്ചുപൊട്ടികനൽചിന്നുമ്പോളറിയാംഇരട്ടച്ചങ്കിൻകുലമഹിമമണ്ണ്…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ ✍ വസന്തകാലം വന്നണഞ്ഞു !മനോഹരമായ പനിനീർപ്പൂന്തോട്ടം !കൈക്കുമ്പിൾ നിറയെ പനിനീർപ്പൂക്കളുമായ്തോട്ടക്കാരൻ പറഞ്ഞു“എത്ര മനോഹരമായ പൂക്കൾദിവ്യപുഷ്പങ്ങൾ !ദൈവത്തിന്റെ സ്വന്തം പൂക്കളാണിവ !”പൂവിതരണക്കാരി ഏറ്റുപറഞ്ഞു,“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”തേൻ നുകരുവാനെത്തിയ ശലഭങ്ങൾഅത് ശരിവച്ചു.പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളുംതല കുലുക്കി.മറ്റൊരിടത്ത്മുല്ലപ്പൂന്തോട്ടമാണ്.തോട്ടക്കാരൻ…

ഉണ്ണികുട്ടൻ

രചന : കലാരത്നംഗോപിക ✍ ഉണ്ണികുട്ടൻ പമ്മിപമ്മിമുറ്റത്തൂടെ നടക്കുമ്പോൾചായ്പിൽ നിന്നൊരു വിളികേട്ടിട്ടവൻഞെട്ടിവിറച്ചു നിൽക്കുന്നുസ്കൂളില്ലാത്തൊരു ദിനമല്ലേകൂട്ടരുമൊത്തു കളിച്ചീടാൻകൊതിപൂണ്ടങ്ങനെ നിൽക്കുംനേരംകൂട്ടുകാരുവിളിക്കുന്നുഅമ്മയറിയാതവരോടൊപ്പംസാറ്റുകളിക്കാൻ പോകാനായിഎന്തെങ്കിലുമൊരു തന്ത്രംമെനയണമെന്നു നിനച്ചവൻനിൽക്കുന്നൂപത്തുമണിക്ക് അച്ഛനു വേണ്ടികാപ്പി കൊടുക്കാൻ പോകാനായ്വട്ടപാത്രമെടുത്തതുകൊണ്ട്അമ്മയതെന്നെ വിളിക്കുന്നുമോനേഅച്ഛനുകാപ്പി കൊടുത്തിട്ടുടനേതന്നെഎത്തീടാംപിള്ളാർകൊപ്പം കളിച്ചീടാതെഇവിടെ തന്നെയിരിക്കേണംഅമ്മപതുക്കെകാപ്പീം കൊണ്ടുമുറ്റത്തൂന്ന് പോയപ്പോൾഉണ്ണീടുളളിൽലഡ്ഡതുപൊട്ടികൂട്ടർക്കൊപ്പം പോയല്ലോ