Category: സിനിമ

തുളസിക്കതിർ
-മാധവഹാസം-

രചന : ശ്രീകുമാർ എം പി ✍ ചിരിയെന്നും ചൊരിയുന്നകൃഷ്ണാ തിരയെല്ലാമടങ്ങിയ ദേവതിരനോട്ടമാടിയകന്നു മാറിതിരശ്ശീലയ്ക്കപ്പുറം നില്പല്ലെ !മഹിത മനോഹരം നിൻ ചരിതംമണ്ണിലെ പൊന്നായി തിളങ്ങുന്നുമാധവകഥകൾ പാടിടുന്നമാലോകരാമോദം കൊണ്ടീടവെമാധവഹൃദയം വിതുമ്പിനിന്നൊആരുമതൊട്ടുമെ കണ്ടതില്ലകദന വഴികൾ താണ്ടിയങ്ങ്കണ്ണീർപ്പുഴകൾ ചിരിച്ചു നീന്തികർമ്മപാശത്തിൽ കുരുങ്ങിടാതെകർമ്മബന്ധങ്ങളഴിച്ചു ദേവൻകർത്തവ്യമുജ്ജ്വലം ധർമ്മനിഷ്ഠംകൃത്യം കമനീയകാവ്യാത്മകം…

🌷 കുരിശിന്റെ സങ്കീർത്തനം🌷

രചന : ബേബി മാത്യു അടിമാലി✍ ലോകത്തിൽ സ്നേഹത്തിൻ പൊൻ പ്രകാശംവാരിവിതറിയ ലോകനാഥൻഭൂമിയിൽനന്മതൻ പൂക്കാലംതീർക്കുവാൻവന്നഗുരുവിനെ കുരിശിലേറ്റിമണ്ണിനെ വിണ്ണാക്കി തീർക്കുവാൻ മോഹിച്ചനാഥന്റെ സന്ദേശംകേട്ടതില്ലനിന്ദിതരില്ലാത്ത പീഠിതരില്ലാത്തശത്രുവിനെപോലും സ്നേഹിക്കാനോതിയഗുരുവിന്റെ വാക്കുകൾ വെറുതെയായിക്ഷമയും സ്നേഹവും സഹനങ്ങളുംപറയുവാനുള്ള പാഴ്വാക്കുകളായ്അഞ്ചപ്പവും കൂടെസ്നേഹവും കൊണ്ടവൻഅയ്യായിരത്തിനു ഭോജ്യമേകീഇന്നിതാ കാണുന്നു അയ്യായിരമപ്പംഅഞ്ചുപേർ പങ്കിട്ടെടുത്തിടുന്നുസ്വാർത്ഥതയേറിയ ലോകത്തിലെങ്ങുംഎന്തിനോടുമുള്ള…

എഴുത്തുകാരൻ്റെ മരണം..

രചന : വൈഗ ക്രിസ്റ്റി✍ ചെന്നായയുടെ മുഖമുള്ളകാമുകൻപിന്നിൽ …നായികരണ്ടടി വച്ച ശേഷംഅവിടെ നിന്നുവേഗം …വേഗം വാ …തിരിഞ്ഞു നോക്കാതെ…എഴുത്തുകാരൻ ധൃതികൂട്ടിഅവളയാളെ നോക്കിയില്ലകാമുകൻ ,ഒട്ടും ധൃതിയില്ലാതെഒന്നു പല്ലുഴിഞ്ഞുഎന്നിട്ട് ,നിലാവിനെ നോക്കിഒന്നു തെളിഞ്ഞുകൂവിവേഗമാകട്ടെ ,ഈ സീനിൽ നിന്നിറങ്ങിപ്പോകൂനീയിങ്ങനെയല്ല മരിക്കേണ്ടത്എഴുത്തുകാരൻ കരഞ്ഞുഅവൾ ,അയാൾക്കു നേരെവെറുപ്പിൻ്റെ ഒരമ്പെയ്തുഎന്നിട്ട്…

വനിതാദിനാശംസകൾ ✌️

രചന : ജോളി ഷാജി ✍ വരികളിൽ വർണ്ണിക്കുമ്പോൾമാത്രം ആദരവുകൾക്കൊണ്ട്മൂടപ്പെടുന്നവൾ പെണ്ണ്…പിറവിയുടെ ചൂടാറും മുന്നേ“ഓ പെണ്ണാണോ “എന്നമുഷിച്ചലോടെ മാത്രംഅടയാളങ്ങൾ ഏറ്റുവാങ്ങി തുടങ്ങുന്നവൾ പെണ്ണ്….മേനിയഴകിനെ വർണിക്കാൻപ്രായമൊന്നും നിശ്ചയിക്കാത്തവൾ പെണ്ണ്….അടച്ചുപൂട്ടലുകളിൽജീവിതമാരംഭിക്കാൻമാതാപിതാക്കളാൽപ്രേരിതയായവൾ പെണ്ണ്…പഴികളെക്കാൾപരിഭവങ്ങൾക്കൊണ്ട്പുരുഷനെ ഭ്രാന്ത് പിടിക്കുന്നയവൾഒറ്റമഴപെയ്തുപോലെയാണ്ഉറഞ്ഞുതുള്ളി പെയ്തുപെട്ടെന്ന് ശാന്തയാകുന്നു…പെണ്ണിനെ അറിയുകയെന്നാൽഅവളുടെ മേനിയഴകിൽഅലിഞ്ഞു ചേരലല്ലഅവളുടെ മനസ്സിനെയാണ്അറിയേണ്ടത്…മടുപ്പുകളുടെകെട്ടുപാടുകളിൽ നിന്നുംഅവളെ…

തീർത്ഥ കണങ്ങൾ

രചന : ശ്രീകുമാർ എം പി✍ മനസ്സിലുണ്ടാഴമുള്ളനീലത്തടാകം !നീരജങ്ങൾ വിടർന്നു നില്ക്കുംനീലത്തടാകംനീർമണികളൊത്തുകൂടുംനീലത്തടാകംനീന്തി നീന്തി മീൻ തുടിയ്ക്കുംനീലത്തടാകംആനന്ദം നുരഞ്ഞുയരുംനീലത്തടാകംആത്മഹർഷ നിർവൃതിയായ്നീലത്തടാകംആത്മദു:ഖ മലിഞ്ഞടിയുംനീലത്തടാകംരോദനങ്ങൾ വിതുമ്പി മായുംനീലത്തടാകംആശ്വാസക്കാറ്റ് വീശുംനീലത്തടാകംആഗ്രഹങ്ങൾ നാമ്പുനീട്ടുംനീലത്തടാകംആരോരുമറിയാത്തനീലത്തടാകംആഴത്തിൽ സത്യമുള്ളനീലത്തടാകംആത്മദീപം ജ്വലിച്ചു നില്ക്കുംനീലത്തടാകംപ്രചണ്ഡ കോളിളക്കങ്ങളിൽപെട്ടുഴറാതെശിഥിലമായ മോഹങ്ങളിൽപെട്ടുഴലാതെചിതറിയ ചിന്തകൾക്കടിമയാകാതെമൃദുല വികാരങ്ങളിലുലഞ്ഞു വീഴാതെവിരുതുള്ള നാവികനായ്നിവർന്നു നില്ക്കണംഅമരത്തിരുന്നു, നൗകലക്ഷ്യം…

ചുരുൾവലയം

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ) ✍ ഒരുച്ചമയക്കക്കനവിൽഏതോയൊരുരാത്രിയുറക്കത്തിൽ ഒരമ്മസ്വാതന്ത്ര്യം തോണി തുഴഞ്ഞകലുന്നസ്വപ്നം കാണുകയാണെന്നുകിനാവ് കാണുന്നു..ആ കിനാവിനുള്ളിലൊരുഞാൻ വൈര്യങ്ങളില്ലാത്തരാഷ്ട്രത്തിൽഗണിത ചിഹ്നങ്ങളില്ലാത്തകണക്കു പുസ്തകത്തെകനവ് കാണുന്നു..ജ്യാമീതീയ രൂപങ്ങളെല്ലാംകൂട്ടിച്ചേർത്ത് ഭൂപടംവരയ്ക്കുന്നുവെന്നുംഅതിൽ ഉടലഴകുകളെക്കാൾവയർവളവുകളാണെന്നുംകിനാവ് നെയ്യുന്നുആ കനവിലെന്റെച്ഛൻജ്യാമിതിയിലെസൂത്രവാക്യങ്ങളെജന്തുശാസ്ത്രത്തിലെപാമ്പുകൾ വിഴുങ്ങിയസ്വപ്നത്തെ പെറ്റിടുന്നുഅമ്മയുറങ്ങുമ്പോൾവിശപ്പുണരുമെന്ന്അത് മൂത്ത് കലാപമുയരുമെന്ന്സ്വപ്നത്തിലച്ഛൻഅമ്മയുടെ കനവറുക്കുന്നുഎത്ര കനവുകൾക്കുള്ളിലാണ്കനിവുറവുകളുരുവാകുന്നതെന്ന്ഓർത്തോർത്ത്മുറിഞ്ഞുപോയൊരുസ്വപ്നത്തിലെ അടർന്നുപോയൊരുതാളിലാണ് കുറിച്ചതെന്ന്ഓർമ്മകെട്ടവന്റെ സ്വപ്നത്തിലവൻവെറുതെ…

ജീവമുകുളങ്ങൾ.

രചന : ബിനു. ആർ. ✍ കൽപ്പാന്തകാലത്തിൽകാലത്തിന്നെറുകയിൽമാമുനിയാകുമീശൻകറുത്ത കൺമിഴികൾകണ്ടുവിലോചനനായ്..കാലത്തോടേറ്റുമുട്ടാൻപൊന്നിൻ ഹൃദയവുമായ്പൂത്താലത്തിൽ നെയ്നാളവുമായികാത്തുനിന്നു,അവൾമലരമ്പനെ കാത്തുനിന്നു.ചിത്രത്തൂണിന്മടിയിൽ ചിത്രകഞ്ചുകത്തിന്നിടയിൽചിത്രവദനവുമായി കത്തിരുന്നവൾമാന്മിഴിയാൾ,ചിലമ്പിച്ചചിന്തകളാൽ കണ്ടുനിന്നുമാരനെന്നു ഗണിതം ചൊല്ലിയവനെപലവട്ടം കണ്ടുനിന്നു.യാമം നിലാവിൽ മുങ്ങിയനേരംനക്ഷത്രവിളക്കുകൾ കണ്ണടച്ചനേരംപകർന്നു കിട്ടിയ ജീവമുകുളവുമായ്തരാട്ടിൻ ഈണങ്ങൾ തേടിയലഞ്ഞുഅവൾ അനുരാഗലോലയായ് മൂളിനിന്നു.ആരുമേ കാണാതിരുന്നരാവിൽആലോലമാടും സ്വപ്നങ്ങളെല്ലാം വിട്ട്അനുരാഗലോലയായ് അവളിരുന്നുഅരികിൽ രാഗരേണുക്കളുമായ്ആരാനുമറിയാതെ…

ദേശാടനം

രചന : ജയേഷ് പണിക്കർ✍ തേടിയലഞ്ഞു നടക്കുന്നു ഞാനെന്നുംമഴ പോലെ തോരാമിഴി നീരുമായിശാന്തമായിന്നൊരു തീരത്തണയാൻശാശ്വത സ്നേഹത്തണലിനായിദേശങ്ങളേറെയായ് താണ്ടിയെന്നുംദേഹമങ്ങേറെ തളർന്നു പോയിആത്മ സംഘർഷത്തിന്നലയാഴിതന്നിലിന്നാഴ്ന്നുപോവുന്നിതായിരങ്ങൾകണ്ടെത്തിയില്ല ഞാനെങ്ങുമേ ശാന്തിതൻ വെള്ളരിപ്രാവുകൾ വിസ്മൃതിയായ്വെയിലറിയാതെ തണലറിയാതെവഴിയേറെ യങ്ങു കടന്നു പോകെഅറിയുന്നു ഞാനൊരു സൂര്യനെവിടേയുംഒരു നിലാവൊരു നദി ,പൂക്കളതുംകാഴ്ചകളെല്ലാമേ മിഥ്യയെന്നുള്ളതുംയാഥാർഥ്യമെന്ന…

പഞ്ഞിമരത്തിൻ്റെ പ്രേതം

രചന : ഷീബ റെജികുമാർ✍ തൊടിയിലിപ്പോഴുംതനിച്ചലഞ്ഞു നടക്കാറുണ്ട്പണ്ടത്തെ കളിക്കൂട്ടാംപഞ്ഞിമരത്തിൻ പ്രേതം…നിറയെ വവ്വാൽക്കൂട്ടംതലകീഴായ്ത്തൂക്കിക്കൊണ്ട്…കറുമ്പൻമേഘങ്ങളെതോളത്തിരുത്തിക്കൊണ്ട്…കലി കേറിയ കാറ്റിൻകയ്യുകളുണങ്ങിയ കായകൾതല്ലിപ്പൊട്ടിച്ചെറിഞ്ഞു കയർക്കുമ്പോൾ,കഥകൾ പറയുന്ന മുത്തി തൻതലമുടിച്ചിടപോൽപഞ്ഞിത്തുണ്ടാൽമെത്ത വിരിച്ചും കൊണ്ട്….ഇടയ്ക്കു കുട്ടിക്കാലമോർമ്മയിൽഗൃഹാതുരം, ചിണുങ്ങുമ്പോൾചെല്ലും കിഴക്കേയതിരിൽ ഞാൻ….ഇരുട്ടു വീഴും തൊടിമൗനത്തിലാഴും നേരം,എനിക്കു ദർശനം നൽകുംപഞ്ഞിമരത്തിൻ പ്രേതം….കവിത ദംശിച്ചതാം കുട്ടിഞാനതിൻ…

വ്യർത്ഥവൃത്തം

രചന : സുരേഷ് പൊൻകുന്നം✍ നീ വിളിച്ചതും ഞാൻ കേട്ടില്ലഞാൻ വിളിച്ചതും നീ കേട്ടില്ലനാം വിളിച്ചതും നാം കേട്ടില്ലകേട്ടതും കേട്ടതും നാം കേട്ടില്ലകേട്ടില്ല നിന്റെ പരിദേവനങ്ങൾകണ്ടില്ലയെന്റെ മിഴിനീരുകൾമാറാലകെട്ടുംമനസ്സുമായി നാംആരാധനാ വാതായനങ്ങളിൽകുമ്പിട്ട് നിൽപ്പൂഇല്ല മാമ്പൂ വിരിഞ്ഞതും കണ്ടില്ലകണ്ണിലെകൈത്തിരി നാളവും കണ്ടില്ലകണ്ണു കാണാതെകാത് കേൾക്കാതിരിക്കുവാൻവീണ്ട…