നിങ്ങള് പോരേ…
രചന : ബിനില കെ ബാബു ✍ കാട് കണ്ടിണ്ടോ …. ണ്ട്…ന്നാ ഏന്റെ കാട്ടില് ആനേംപുലീം കടുവേം മാനുംമുയലും മയിലും കാക്കേംപറന്നും ഓടീം നടക്കണിണ്ട്.ഇങ്ങടെയോ…?ഓഹ്!ഇവടെ സകലതിനും കൂടാണ് ഹേഓടാനല്ല നിന്ന് തിരിയാനൂടെ ഹേഹെകൊറേപ്പേര് കാവലാണേയ്ഇവറ്റകളെങ്ങാനുംമതിലുചാടികളഞ്ഞാലോ..ന്നാ പിന്നെ നിങ്ങള്പൊഴ കണ്ടിണ്ടോ ….…
ഒരു ദിനാന്തം
രചന : അനുജ ഗണേഷ് ✍ പതിയെ പിച്ചവെച്ച്കൊച്ചുസൂചിഅഞ്ചിലെത്തിയപ്പോൾപന്ത്രണ്ടിലിരുന്നമ്മ ധൃതികൂട്ടി‘ഒന്നനങ്ങി വരുന്നുണ്ടോ കുഞ്ഞേ നീയ്’മേശപ്പുറത്ത് ചിതറിക്കിടന്നകടലാസുകളോരോന്നായ്,‘ബാക്കി നാളെയാകട്ടെ’എന്നടക്കം ചൊല്ലിവലിപ്പിന്റെ അടിത്തട്ടിലേക്ക്മെല്ലെ മറഞ്ഞു..അപ്പുറവും ഇപ്പുറവും നോക്കാതെബാഗും കുടയുമെടുത്ത്വാതിലിലേക്ക് നീങ്ങവേകാതുരണ്ടും കൊട്ടിയടച്ച് ഒരുയാത്രാമൊഴി വലിച്ചെറിഞ്ഞു.‘ ഞാനിറങ്ങുന്നേ ‘..നീളൻചുവടുകൾ വച്ച്ബസ് സ്റ്റോപ്പിലെത്തിആദ്യം വന്ന വണ്ടിയിൽ കയറി,കമ്പിയിൽ…
അമ്മയ്ക്കിഷ്ടം???
രചന : നിത്യ സജീഷ് ✍ അമ്മ മാത്രം അവകാശിയായിരുന്ന അടുക്കളയിലെചെറിയ താളപ്പിഴകളിലായിരുന്നു തുടക്കം.എരിവിന് കണക്കില്ലാത്ത ഉപ്പുംമധുരിക്കേണ്ട ചായയിൽ പുളിയും മാറി വന്നപ്പോൾഅമ്മ ജീവിതത്തിലാദ്യമായി ഞങ്ങളെ കളിപ്പിക്കുകയാണെന്നോർത്തുപക്ഷെ പതിവായിഎന്നെ അമ്മയെന്നുംഇളയ അനുജനെ അച്ഛനെന്നും വിളിക്കാൻ തുടങ്ങിയപ്പോൾ,ഉമ്മറക്കോലായിൽ അച്ഛന്റെ മുൻപിലൊരിക്കലുംവന്നിരിക്കാത്ത അമ്മകൈരണ്ടും കെട്ടിചാരുകസേരയിൽനിവർന്ന്…
ഒരു നക്ഷത്രമാണ് .
രചന : ജോർജ് കക്കാട്ട്✍ “നിങ്ങൾ അത് വിലമതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുഎല്ലാവരും നിങ്ങളുടെ വെളിച്ചം സ്വീകരിക്കില്ലപലരും ഇപ്പോഴും സ്വന്തം ഇരുട്ടിനെതിരെ പോരാടുന്നതുപോലെഎല്ലാവരും നിങ്ങൾ തിളങ്ങുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലഅങ്ങനെ പലരും ഇപ്പോഴും നിഴലിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നുഎല്ലാവരും നിങ്ങളുടെ ജ്ഞാനത്തെ വിലമതിക്കില്ലകാരണം,പലരും അജ്ഞരായി തുടരുകയോ നിങ്ങളുടെ…
കടലലപ്രണയം (നാടൻ പാട്ട്)
രചന : മംഗളൻ എസ് ✍ കറുത്തഴകുള്ള പെണ്ണ് കുളിക്കണ്കടലിളക്കിയോൾ മുങ്ങിക്കുളിക്കണ്കടൽത്തിരകള് മാനത്ത് മുട്ടണ്കരിമിഴികളിൽ പ്രണയമേറണ്കടക്കണ്ണാലവളെന്നെയെറിയണ്കടക്കണ്ണമ്പെന്റെ നെഞ്ചിത്തറക്കണ്കടലിരമ്പണ് കാറ്റടിക്കണ്കടക്കാറ്റടിച്ചെന്റെ മനം കുളിരണ്കടലിച്ചാടുവാൻ മോഹമേറണ്കരളിനുള്ളിൽ പ്രണയമേറണ്കരയിനിന്നുഞാൻ സ്വപ്നം കാണണ്കരിമിഴിയാളെൻ കൈപിടിക്കണ്കടക്കണ്ണമ്പാലെൻനെഞ്ചുതുളക്കണ്കരൾ പിടക്കണ് മനം കുളിരണ്കടലിൽ ഞങ്ങള് നീന്തിക്കുളിക്കണ്കരിമിഴിയാളെക്കെട്ടിപ്പുണരണ്..
ആരോഗ്യം തന്നെ അമൃതം
രചന : വാസുദേവൻ. കെ. വി ✍ കോവിഡ് കാലത്ത് വേദന പകർന്ന ഒരു വാർത്താ ചിത്രം. മരണം മുന്നിൽ കണ്ട ഒരു യുവ ഭിഷഗ്വരൻ തന്റെ വസതിക്കു പുറത്ത് നിന്ന് തന്റെ പൊന്നോമനകളെ എത്തിനോക്കുന്ന ചിത്രം. പൂർണ്ണ ഗർഭിണിയായ ഭാര്യ…
🌹 കോലോത്തെ തമ്പ്രാട്ടീം കൂരേലെ കോരനും 🌹
രചന : ബേബി മാത്യു അടിമാലി ✍ കോലോത്തെ തമ്പ്രാട്ടീം കൂരേലെ കോരനുംപണ്ടൊരു നാളിൽ പ്രണയമായിജാതിമതത്തിെന്റെ വേലികൾ നോക്കതെഹൃദയങ്ങൾതമ്മിലടുത്തുപോയീഒത്തിരി മോഹങ്ങളൊത്തിരിസ്വപ്നങ്ങൾകണ്ടവർ ആനന്ദതേരിലേറിഎന്തുവന്നാലും പിരിയുകയില്ലന്നനിശ്ചയമുള്ളിലെടുത്തവര്പാത്തും പതുങ്ങിയും പ്രണയങ്ങൾ കൈമാറികാലം പതുക്കെ കടന്നുപോയിഒരുദിനം തമ്പ്രാന്റെ ചെവിയിലതാരോആ പ്രണയത്തിൻ കഥ പറഞ്ഞുപൊട്ടിത്തെറിച്ചൊരാ തമ്പ്രാൻതന്നുടെഅനുചരേയെല്ലാം വിളിച്ചുചേർത്തുരാത്രിതൻ മറവിൽ…
ഇത്തിൾ കണ്ണികൾ.
രചന : ഷൈല നെൽസൺ ✍ കോളിംഗ് ബെല്ലിന്റെ ശക്തമായ ഒച്ച കേട്ടുകൊണ്ടാണ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത്. പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ എപ്പോഴാണാവോ മയങ്ങിപ്പോയത് ? ഈയ്യിടെഉണ്ടായ വൈറൽ പനിയുടെ ആലസ്യം തീർത്തും വിട്ടകന്നിട്ടില്ല. അതാവും മയങ്ങിപ്പോയത്. മെല്ലെ എണീറ്റ് കതകിനടുത്തേയ്ക്ക് നടന്നു, അതിനു…
തെരുവിലെ കൂണുകൾ.
രചന : ബിനു. ആർ✍ കൂണുകൾ പറമ്പിലും ഉണങ്ങിയ മരക്കൂട്ടങ്ങളിലുംപാടവരമ്പിലും തെങ്ങിൻതടങ്ങളിലുംചില സമയങ്ങളിൽ ഇടതിങ്ങി വളരാറുണ്ട്.അവയിൽ പലതുംവിഷം നിറഞ്ഞവയാകാംചിലത് ഭക്ഷ്യയോഗ്യവുമാകാം,ചിലതെല്ലാംആരോഗ്യദായകവുമാകാം,അതുപോൽനിറഞ്ഞിരിക്കുന്നുതിരക്കുള്ളതെരുവോരങ്ങളിൽകൂണുകൾ വെളുത്തതും നിറമുള്ളതും!വഴിവാണിഭക്കാർ പലർമറ്റു വാണിഭക്കാർ ചിലർവന്നെത്തിയവർ, കുന്നായ്മക്കാർ.ചില പുലർക്കാലങ്ങളിൽ, ഒതുങ്ങിക്കൂടിയിരിക്കുന്നവർപൊട്ടിമുളച്ച കൂണുകൾ പോൽചിലതും പലതും പലരും ചിലരും…!നവയൗവ്വനങ്ങളിൽ ലഹരിയുടെമാസ്മരിക നിമിഷങ്ങളിൽ,കണ്ടുമടുത്തവർണ്ണപ്രപഞ്ചത്തിൽ,ഇടിച്ചുപെയ്തൊഴിഞ്ഞമഴയുടെകുളിരിൽതലതിരിഞ്ഞുപോയ…
കിളിയുടെദു:ഖം
രചന : ബാബുഡാനിയല്‍ ✍ കാത്തിരിക്കുന്നു പ്രിയതേ നിനക്കായികൂടൊരുക്കിഞാന്‍ കാതങ്ങള്‍ക്കിപ്പുറം.വരിക മല്‍സഖീ ഒരുനോക്കുകാണുവാന്‍അരികെ, മുഗ്ദ്ധഹാസം പൊഴിച്ചുനീ. കോര്‍ത്തുപോയില്ലെ മാനസം നമ്മളെവേര്‍പെടുത്തുവാനാകാത്തൊരീവിധം.പാര്‍ത്തിരുന്നെന്‍റെ കണ്‍കള്‍തുടിക്കുന്നുപച്ചിലച്ചാര്‍ത്ത് മേഞ്ഞൊരീകൂട്ടിലും. നീലവാനിലും കാനനം തന്നിലുംനീലസാഗരമേലാപ്പുതന്നിലും,നിന്നൊടൊത്തൊന്നു പാറിപ്പറക്കുവാ-നെന്‍മനമെത്ര നാളായ് കൊതിക്കുന്നു. തുള്ളിത്തുളുമ്പുന്നുമാനസം മേല്‍ക്കുമേല്‍.!തുടിതുടിക്കുന്നു നിന്‍ സവിധേയണയുവാന്‍.!.നിന്നെയോര്‍ത്തെന്‍റെ മാനസവീണയില്‍നേര്‍ത്തരാഗമുതിരുന്നു മല്‍സഖീ.!
