Category: അറിയിപ്പുകൾ

ഓം നിശബ്ദരാത്രി…..

രചന : എഡിറ്റോറിയൽ ✍️ ഇന്നലെവസ്ത്രം ധരിക്കുമ്പോൾനിങ്ങളുടെ ഷർട്ടിൻ്റെ ബട്ടണിംഗ്ഞാൻ ചിന്തിക്കാതെ ചോദിച്ചുഎങ്ങനെ, എന്ത് അനുസരിച്ച്ക്രിസ്തുമസ് രാവിൽ…ഇപ്പോഴും ആത്മാവിൽഅത് ആടുന്നത് ഞാൻ കാണുന്നുനരച്ച മുടിയിഴകൾപലതവണ കുലുങ്ങുന്നുനിങ്ങളുടെ തലയുടെഇഴയുന്ന സമയത്ത്നിങ്ങളുടെ രണ്ട് കക്ഷങ്ങളുംമന്ദഗതിയിലുള്ള വംശനാശവുംതിളങ്ങുന്ന നീല കണ്ണുകൾഞങ്ങൾ പരസ്പരം നോക്കിനിശബ്ദനായിഅതേസമയം കൈകൾകൊതിയോടെ സംസാരിച്ചുവരാനിരിക്കുന്ന…

പീഡിതൻ

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ വിലപിച്ചിടാനോ നിൻ്റെ ജീവിതംഒരു വിളിപ്പാടകലെ നിനക്കായ്വിശ്വമൊരുക്കിയ കളം കാണൂപൊരുതുവാൻ ത്രാണിയുണ്ടു നിന്നിൽചുറ്റുമുള്ളവർക്കോലക്ഷ്യമാണ് മുഖ്യംകർമ്മമൊരു കളിത്തട്ടു മാത്രംകാലത്തിനൊത്തു നീയുമെന്തേകോലം മാറ്റീടുവാൻ തുനിയുവതില്ലപാരിനു നീയും അവകാശിപട്ടിണി നിൻപടച്ചട്ടയല്ലനിശ്ശബ്ദത നിൻ്റെ സംഗീതവുമല്ലഅറിഞ്ഞു നീ അന്ധനാകരുതേനീണ്ടപാതകൾനിനക്കുമുന്നിലായ്ഓടുക തളർന്നിടാത്ത മനസ്സുമായ്ഒരുനാൾ എത്തിടുംസ്ഥാനമതിൽശങ്കിച്ചതെല്ലാംഅസ്ഥാനത്തെന്നറിയും.

കണ്ടുമുട്ടിയവർ നമ്മൾ.

രചന : നിജീഷ് മണിയൂർ✍️ ഒരു പരകായപ്രവേശനത്തിനിടയിൽകണ്ടുമുട്ടിയവർ നമ്മൾ.കുഴിമാടങ്ങളിൽ നിന്നുംശവനാറി പൂക്കളെകിനാക്കണ്ടവർ നമ്മൾ.നിറയെ ചുവന്ന ഇതളുകളുള്ളനിന്റെ ഓരോ മുടിനാരുകളിലുംനീ ചൂടിയതത്രെയുംനക്ഷത്രങ്ങളെയായിരുന്നു.ഹൃദയം കരിങ്കലാണെന്ന്പറയുമ്പൊഴൊക്കെയുംശില്പത്തിന്റെസാധ്യതകളെ കുറിച്ച്ഏറെ സംസാരിച്ചവർനമ്മൾ.ജീവിച്ചിരിക്കുന്നവർകവർന്നെടുത്തതത്രയുംനിന്റെയുംഎന്റെയുംസ്വപ്നങ്ങളാണെന്ന്പറഞ്ഞ്ഏറെ വാചാലായവർനമ്മൾഈ കുഴിമാടത്തിന്ഒരു ജനലഴിയെങ്കിലുംഉണ്ടായിരുന്നെങ്കിൽനക്ഷത്രങ്ങളെനോക്കികണ്ണിറുക്കാമായിരുന്നു.പകലന്തിയോളംഉറങ്ങാതെകഥകൾ പറഞ്ഞുണരാമായിരുന്നു.പുനർജനി തേടുന്നരണ്ട് ആത്മാക്കളായ്നക്ഷത്രങ്ങളെപകലന്തിയോളംതിരയാമായിരുന്നു.

‘ജീവിത പാഠം’

രചന : ഷാജി പേടികുളം ✍️ മനുഷ്യർ സ്വപ്നങ്ങൾനെയ്തു കൂടുണ്ടാക്കിഅതിൽ മോഹങ്ങളുടെതൂവലുകൾ വിരിച്ച്പ്രതീക്ഷകളിൽമതിമറന്നിരിക്കേ…കാലം കണ്ണീർ മഴ തൂവിതെല്ലു പരിഹാസക്കാറ്റു വീശി കടന്നുപോകുന്നു.അനുഭവപ്പെരുമഴയിലുംവേനൽ ചൂടിലുംപഠിച്ച പാഠങ്ങൾനിഷ്ഫലമാകുന്നനിസഹായാവസ്ഥയിൽഒരു പെരുമഴക്കാലമായ്മനസ് പെയ്തൊഴിയുമ്പോൾകിഴക്കൊരു ചെന്താമരവിടരും പോലെചില മനസുകൾ തെളിയുന്നു.ചിലരുടെ കണ്ണീർ മൊട്ടുകൾചിലരുടെ ചിരിപ്പൂക്കളായി വിടരുന്നുകാലമാകുന്ന പുസ്തകത്തിൽജീവിത പാഠം…

ജാതകദോഷം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ പാദമാപത്മക്കുളത്തിൽ ശുദ്ധിയാക്കിപരക്കും പുലരിയിൽ പെണ്ണവൾപരിശുദ്ധയായ് പടിയേറിവന്നുപരാശക്തിയെവണങ്ങി പുഷ്പമർപ്പിച്ചിടുന്നു പാപജാതകദോഷമകലണംപാവമാമവൾക്കൊരു ജീവിതമാകണംപാരിലിദോഷങ്ങളെന്തിനേകിപതറിതളർന്നുനിൻമുന്നിലായെത്തി പലരുംവന്നിടുമാതിരുമുമ്പിലവളിൻ മനമറിഞ്ഞുപതിനാലുലോകങ്ങൾക്കുമുടയൻ നീപരിഹാരമേകിതുണച്ചിടും നിശ്ചയംപതിരല്ലതുകതിരായ് തെളിഞ്ഞിടും സത്യം പാപജാതകദോഷമേറുമൊരുവൻപടികടന്നെത്തീടുമവൾക്കായ്പലതുംപറഞ്ഞുചിരിക്കുവോർക്കെല്ലാംപലകൂട്ടുകറിസദ്യനിരത്തിമംഗല്യമൊരുക്കാം.

❤️മഞ്ഞണിഞ്ഞമുല്ലവള്ളികൾ ❤️

രചന : അനിത മനോജ്‌ ✍️ മുറ്റത്തെമുളം ചില്ലയിൽ പടർന്നൊരുമുല്ലവള്ളിതന്നിഴയടുപ്പത്തിൽമുളംചില്ലതൻ ദലമർമ്മരമോടെസുഗന്ധം പരത്തും തൂമഞ്ഞു തുള്ളികൾപുലർകാലമഞ്ഞിൻ പുതപ്പണിഞ്ഞുരാവിൻ സീൽക്കാരത്തിനൊപ്പംസിരകളെ മത്തുപിടിപ്പിച്ചുണർത്തുംഉന്മാദ ഗന്ധം നിറയ്ക്കും കുടമുല്ല പൂവുകൾനിലവിൽ പൂത്തിറങ്ങും നക്ഷത്രങ്ങൾ പോൽവെള്ളപ്പുതച്ച മുല്ലവള്ളികൾസന്ധ്യയുടെ യാമങ്ങളിൽ മിഴികൂപ്പി നിൽക്കുംനിശയുടെ കാമനകളെ പുൽകുംഅഴകിൻ പവിഴമണികൾ..വെണ്ണിലാവിൻ ഗന്ധർവ…

എനിക്കൊന്നിരിക്കണം.

രചന : പുഷ്പ ബേബി തോമസ്✍️ എനിക്കൊന്നിരിക്കണം;മറ്റാരും ശല്യപ്പെടുത്താതെ,തനിയെ ,എല്ലാം മറന്ന്,ശാന്തമായി,ഏകാഗ്രമായി,വിരോധങ്ങളെ കാറ്റിൽ പറഞ്ഞി,മനസ്സിനെ പൂമ്പാറ്റപോലെ പാറിച്ച് ,വിശാലമായി,എനിക്കൊന്നിരിക്കണം.ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞസ്വപ്നങ്ങളെ തേടിപ്പിടിച്ച്,എന്നുള്ളിലെആനന്ദം അറിഞ്ഞ്,ചിറകാൽ മീനുകൾജലം കീറി മുറിക്കുന്നതുപോലെ,മാനത്ത് കിളികൾവഴിയൊരുക്കുന്നതു പോലെഎനിക്കും പോകണം;അനന്തതയിലേക്ക് …..🥀🥀🥀🥀🥀🥀🥀

ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും/ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി(79 ) അന്തരിച്ചു .

എഡിറ്റോറിയൽ✍️ ഓസ്ട്രിയ വിയന്ന പ്രവാസി മലയാളി ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി (79) ആൽമാവിന് വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ഇന്ന് (വെള്ളിയാഴ്ച്ച) സ്വവസതിയിൽ 06 .12…

ആ ആപ്പിൾ നമ്മളെ എന്തു ചെയ്തു?🍎

രചന : വിഷ്ണു പ്രസാദ് ✍️ എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല,ചിലത് ചരിത്രത്തെ കുതിപ്പിക്കുന്ന ഒരു പ്രവൃത്തി,കൂടുതൽ മികച്ച ലോകത്തേക്കുള്ള ഒരു സ്വിച്ചമർത്തൽ.പ്രിയപ്പെട്ട ന്യൂട്ടൻ ,നിങ്ങൾ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നോ ഇല്ലയോ എന്നത് ഒരു വിവാദ വിഷയമാണ്.ആപ്പിൾ വീണത് നിങ്ങൾ കണ്ടിട്ടേ…

അഭിഭാഷകോയുദ്യാനം

അഡ്വ: അനൂപ് കുറ്റൂർ✍️ ആകാശമണ്ഡലത്തലങ്കാരദീപങ്ങൾആചന്ദ്രതാരമായിയരങ്ങത്തണിയായിആഖ്യാതമായിയുറച്ചൊരാനിയതിക്കായിആശ്രയമേകുവോർക്കനീതിയകറ്റുവാൻ. ആയുധമായൊരാതൂലികാസ്പർശനംആരംഭാക്ഷരങ്ങളഴകായൊഴുകുമ്പോൾആടിത്തിമിർക്കുന്നിരുപക്ഷത്തായവർആക്ഷേപവുമായിയിതാകോടതിയിൽ. ആരോടുമില്ലൊരുപക്ഷാഭേദവുമൊട്ടുംആരോടുമില്ലഭിഭാഷകർക്കവജ്ഞയുംആത്മാർത്ഥമായിയാകക്ഷികൾക്കായിആഴമേറുമറിവുമായിന്യായപീഠത്തിൽ. ആവർത്തനമായകറ്റുകൾക്കെല്ലാമിന്ന്ആധിയായിയിളയിൽപെരുകുമ്പോൾആധിപത്യത്തോടെയുണർവ്വുമായിആശാസ്യമേകാനുള്ളനാവേറുമായി. ആസ്തയോടെയായാസ്തിക്കധികാരിആളാകാനായിയധികാരക്കസേരയിൽആഗ്രഹമോടേറുന്നരാഷ്ട്രീയകേളികൾആശയത്തേവികടമാക്കുമധിക്കാരക്കളി. ആശയറ്റുപോയൊരാർത്തർക്കായിതാആശ്രയമേകുവാനായുള്ള നീതിപീഠത്തിൽആകുലതയോടെയാക്ഷേപമെത്തിക്കാൻആളായിയിന്നുമുണ്ടിതായഭിഭാഷകകൂട്ടം. ആശാസ്യമായൊരാസമക്ഷത്തായിയന്ത്യംആവരണമില്ലാത്തോരന്തക്കരണത്താൽആരേയുമൊന്നായി;ഭേദമില്ലാതെന്നുംആകുലതകളെല്ലാമൊഴിയുമിടമല്ലോ. ആധാരമായൊരാനീതിബോധത്താൽആർജ്ജവമായൊരുസമത്വത്തിനായിആകുലതയോടെയാകക്ഷികൾക്കായിആർത്തകണ്ഠമോടെയടരാടാനുറച്ചവർ. ആഹാര്യമായയഭിഭാഷകമാനത്താൽആദരവോടെന്നുമേവാദിക്കാനായവർആലസ്യമില്ലാതിരുപക്ഷത്തായിനിന്ന്ആര്യന്മാരായിയെന്നുമീകച്ചേരിയിൽ. ആരാണാരാണറിവിൽകേമനെന്ന്ആരുതോൽക്കുമാരുജയിക്കൂന്ന്ആടിത്തകർമ്പോളോർക്കില്ലൊട്ടുംആരാധ്യരിലൊരാളന്ത്യംജയിക്കുന്നു. ആർഭാടമില്ലാത്തൊരേരംഗത്തിൽആകൈയ്യിലായി നീതി തൻ പുസ്തകംആശയമേറിയയധരവ്യായാമങ്ങളുംആനന്ദമോടറിവേറിയയാവനാഴിയും. ആരാധ്യനായിജ്ഞാനതൃഷ്ണയാൽആരിലുമില്ലാത്താഴമുള്ളൊരറിവുമായിആരേയുംത്തോൽപ്പിക്കുമാതർക്കങ്ങൾആരാധ്യമാനാമധേയമോ “വക്കീലെന്ന്. “ ആഘോഷമായൊരാസാമർഥ്യത്താൽആരേയുമടിമയാക്കാൻകഴിയുവോർആഴമേറിയ ചിന്തുകളുമായിതാ ചന്തംആശാസ്യമായെന്നുമേയിന്നുമമരത്ത്. ആഴിയായോരോ കച്ചേരിദീപമായെന്നുംആനയനമായിയഗ്നിയായാളുമ്പോൾആദായമില്ലേലുമെന്നുമേസേവകർആദാനമായൊരുതെളിവുമായെന്നെന്നും. ആജീവനാന്തം ദീപനാളമായെൻ കണ്ണിൽആളിയെരിഞ്ഞുരുകിത്തീരുന്നോരായിആരറിയുന്നവരുടെമഹികളോരോന്നുംആവർത്തിച്ചുവിടർന്നടരുന്നമലരുകൾ. ആർക്കുമുണ്ടൊരന്ത്യമുലകിലെന്നാൽആഴത്തിലുള്ളറിവിന്നന്ത്യമില്ലൊരിക്കലുംആഴമേറിയയറിവുമായിയഭിഭാഷകർആരാധ്യരായോർരറിവിന്നാഴങ്ങളാൽ.