വാഗ്ദത്തഭൂമി .
രചന : സുമോദ് പരുമല ✍ വിധവയായഒരുവൾ ,കാമുകനൊത്തുള്ള“ആദ്യരാത്രിയി”ൽതൻ്റെ കിടപ്പറയെകരിഞ്ഞൊട്ടിയപൂവിതളുകൾ കൊണ്ട്മൂടി .അയാൾ ,മാഞ്ഞുപോയവൻഅവസാനമായിഉറങ്ങാൻ കിടന്നമണ്ണറയിൽമറയാനാവാതെഅവളെ വിട്ടുപോകാൻ മടിച്ച്അഴിച്ചിട്ടമുടിച്ചുരുളുകൾക്കിടയിൽഅള്ളിപ്പിടിച്ചഒരു പിടിപ്പൂക്കൾ ,മന്ത്രകോടിയ്ക്കൊപ്പംഅവൾകാത്തുവച്ചിരുന്നവ .അനന്തരം ,ചുറ്റിവരിയുന്നബലിഷ്ഠകരങ്ങളോട്വിവസ്ത്രതയുടെവിവശതയിലവൾതകർന്നുവീണ് ചോദിച്ചു ..“പുറന്തൊലികൾ തമ്മിൽപാപമല്ല … ല്ലേ ?”മുറിഞ്ഞറ്റ രസതന്തുവിൻ്റെഅങ്ങേത്തലയ്ക്കലൊരാൾഇച്ഛാഭംഗങ്ങളുടെഏകാന്തമായതുരുത്തിലേക്ക്എന്നുമെന്നുംചവിട്ടിയെറിയപ്പെട്ടു .കുമ്പസാരക്കൂടുകൾതകർത്തെറിഞ്ഞ്കുതിച്ചുപാഞ്ഞമലവെള്ളപ്പാച്ചിലിൽഒലിച്ചുപോയവൾഒരു നാൾ ..ഈർഷ്യയുടെഗുഹാമുഖത്ത് നിന്ന്അത് കേട്ട്…
