പുതുവർഷമേപ്പൂത്താലമെടുത്താലും
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പുതുവർഷമിറയത്തുയാദരവാലെപേറുന്നൊരായിരം പൂത്താലങ്ങൾപുലരിയിലൊരു പുഴയൊഴുകീടുന്നുപുഞ്ചിരിപ്പാലൊളിപ്പരന്നുപ്പൊങ്ങി.പതനമെല്ലാമൊഴിയാനായൂഴിയിൽപയോധരമുന്നതമുലഞ്ഞുലഞ്ഞ്പരിശ്രീയേകുവാനായിയൊരുങ്ങിപേമാരിയല്ലിറ്റുപ്പുഷ്ക്കരമൂറുന്നു.പ്രഭാതഭേരിയാലുടുക്കുംക്കൊട്ടിപ്രണവമുണർത്തുന്നപ്പുണ്യഗേഹംപ്രാണേയമായ സുരലോകമിങ്ങുപൂമുഖത്തെത്തുന്നുപ്പൂമാതുമായി.പാവനമായൊരാ കീർത്തനങ്ങൾപൂന്തെന്നൽ പാടുന്നു ഇമ്പമായിപോരിമയില്ലാഗ്രാമക്കലികകൾപെരുമയിലാദ്രം വിടർന്നീടുവാൻ.പാടത്തൊരായിരംപ്പൂത്തിരികത്തിച്ചുപൂത്തു തെളിയുന്നുച്ചേലിലായമ്പോ!പക്കമായൊരാപ്പൂർണ്ണിമയിലായിപ്രാതമേകുന്നൊരാചാരമഹിമയും.പ്രണാമമായൊരാ ഹരിതാഭകൾപ്രാണനിലേകുന്ന ജീവതാളത്തിൽപൂജിച്ചിടുമാരും ആരാമകാന്തിയേപാണത്തുടിയിലായെന്നന്തരംഗം.പാടുന്ന താളത്തിൽ തുള്ളുന്നവർക്ക്പ്രേരകമേകുന്ന നളിനകാന്തങ്ങൾപൂമെയ്യഴകിലേ ആകർഷണത്തിൽപാരിലേപ്പരിമളം തൂകിപ്പരന്നെങ്ങും.പരിജനമെങ്ങെങ്ങുമാമോദത്താൽപിറവിയേപ്പുൽകുന്നപുണ്യതിഥിയിൽപ്രീതിയോടൊന്നിച്ചൊന്നാസ്വദിക്കാൻപാലമരച്ചോട്ടിലെത്തുമോ ; കൂട്ടരേ ?പ്രമദവനത്തിലെ ഭാജനങ്ങൾപ്രാകൃതമായൊരാപ്പാണിയേന്തിപ്രാണത്തുടിത്താളവൃത്തങ്ങളിൽപുരാണാദികഥകളെയുദ്ധരിച്ചു.പണ്ട് കാലത്തെ പതിവ് താളങ്ങൾപയ്യവേ…
