Category: ടെക്നോളജി

🌹കർണ്ണൻ 🌹

രചന : ബേബി മാത്യു അടിമാലി ✍️ കുരുവംശശാഖിയിൽകനലായ്പിറന്നവൻകുലമഹിമചൊല്ലാത്തകുലീനകർണ്ണൻകടലാഴം ചതിയിൽകാലിടറിവീണവൻകണ്ണീർ കുടിച്ചവൻ –കർണ്ണൻകാലം വരച്ചകറുത്ത ചിത്രത്തിലെകടപുഴകിവീണ മരമവൻ –കർണ്ണൻകത്തുന്ന പകലിൻ്റെകോണിൽ മറഞ്ഞിട്ട്കർണ്ണനായ്കണ്ണീർ പൊഴിച്ചോരച്ഛൻകുലമഹിമയോതി,കരൾനോവുംകഥ ചൊല്ലി,കർണ്ണനെ തോല്പിച്ചൊരമ്മകാലങ്ങളെറെകടന്നുപോയെങ്കിലുംകാലനഭസിൽകരിന്തിരികത്തുന്നകർണ്ണന്മാരൊത്തിരിയിന്നുംകഥയില്ലാജന്മങ്ങളായവർകണ്ണീർ പൊഴിക്കുന്നു ഇന്നുംകഥയറിയാത്തവരായവർ നിത്യംകരൾനൊന്തുപിടയുന്നു ഇന്നും

നാട്ടിൻപുറം..

രചന : തുളസിദാസ്, കല്ലറ✍️ ലോലമീകാറ്റത്ത് വെറുതെയിരിക്കാംആലിലപ്പെണ്ണിൻ്റെ പാട്ടു കേൾക്കാംഅമ്പലമുറ്റത്തെ കൽവിളക്കിൽആരോ തെളിച്ച വിളക്കുപോലെ,അന്തിപ്പടുതിരിയാളുന്ന സൂര്യൻകുങ്കുമം വാരിവിതറിയ മാനത്ത്തൊട്ടു തലോടുന്ന കുഞ്ഞാറ്റപൈതങ്ങൾ,കൂടണഞ്ഞീടാൻ മറന്നാടുന്നനോരമായ്..സന്ധ്യകൾ ചന്ദനം തൊട്ടൂവളർത്തിയചന്ദ്രിക മെല്ലെ തലചയ്ച്ചുനോക്കയായ്താഴ് വരക്കുന്നിലെ പൂമരച്ചോട്ടിലായ്ചാരിയിക്കുന്നതാരിവനോ..ആളുകൾ അമ്പലം വിട്ടിറങ്ങി,കൽവിളക്കിൻതരിതാഴ്ന്നിറങ്ങിഒട്ടൊരു മൂകതയെത്തിത്തുടങ്ങു മീ ,ഗ്രാമീണ ഭംഗിതൻ സ്വച്ഛതയിൽപുള്ളുകൾകുറുകുന്നു…

” അത്ഭുതം “

രചന : മേരി കുൻഹു ✍️ അമ്മയ്ക്ക് നല്ലചെവിടോർമ്മയാണ്.പട്ടാമ്പിയിൽ തീവണ്ടികൂക്കുന്നതുംനിലം വിറയ്ക്കുന്നതുംനാട്ടുദൂരത്തിന്നപ്പുറത്തുംഇരുൾപ്പരപ്പിന്നിപ്പുറത്തുംഅമ്മ പതിവായി അറിയും.എന്നും പറയും ,കിടക്കപ്പായയിൽനടു നൂർക്കും നേരം……ഒന്നു പോയി കാണാർന്നു.അങ്ങനെയാണ്മൊലക്കുട്ടീനെഒക്കത്തെടുത്ത്തട്ടിത്തടയുന്നോനെഅപ്പൻ്റെ തോളത്തിരുത്തിപിന്നൊരുത്തനെവല്ല്യേച്ചീടെ വിരലിൽതൂക്കി,രണ്ടാമൻ വിരുതനെരാജാവാക്കി, കൈവീശിച്ച്നാഴിക പന്ത്രണ്ടും താണ്ടിപട്ടാമ്പിയിലെത്ത്യേതുംവാസൂൻ്റെ ചായപ്പീട്യേകേറിവാഴയിലയില് കുത്തിയിട്ടചുട്ട പുട്ട് കടലച്ചാറിൽ കുഴച്ച്ഉരുട്ടിക്കഴിച്ചതുംപാൽച്ചായ ഊതിയൂതിപതുക്കനെ കുടിച്ചതും……ഹായ്…

രക്തവും ജലവും ഒന്നിച്ചൊഴുകില്ല

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ രക്തവും ജലവും ഒന്നിച്ചൊഴുകില്ലമക്കൾതൻ രക്തത്തെ ക്രൂരമായ് ചീന്തിച്ചുംഅവരുടെ ജീവനെ ഇല്ലായ്മ ചെയ്തിട്ടുംക്രൂരത ചെയ്യുന്ന അധമ പ്രജാപതീനിങ്ങൾക്കും നിങ്ങൾതൻ മക്കൾക്കും ജീവിക്കാൻഎൻനെഞ്ച് ചുരത്തും ജലാംശത്തിൽ നിന്നുംതുള്ളിക്കണങ്ങൾ ഇനിയും തന്നെന്നാൽആ നീരും കുടിച്ചിട്ട് പിന്നെയും നീയുടൻഅർമ്മാദിച്ചഹങ്കരിച്ചു കൊണ്ടായിട്ടങ്ങിനെവീണ്ടുമെൻ മക്കൾതൻ…

ചൂരൽമല -ഒരു..ദുരന്തപാഠം✍🏻

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഗിരിമസ്തകങ്ങൾത്തകർത്തുവന്നെത്തിയപ്രളയമാ,യുഗ്ര പ്രതികാരമായ്; പ്രകൃതി,സ്വച്ഛമുറങ്ങിക്കിടന്ന ഗ്രാമങ്ങൾ തൻനിത്യപ്രതീക്ഷതൻചിത്രമുടച്ചപോൽദുഃഖസത്യങ്ങളായ് മാറിയന്നതി,തീവ്ര-വർഷമായ്,നീറും ദുരന്തചിത്രങ്ങളായ്കരൾപിളർത്തീടുമസഹ്യമാം വേദന-യേകിത്തകർത്തുപാഞ്ഞെത്തിയ ദുർദ്ദിനംപ്രകൃതിക്കലിപൂണ്ട പെയ്ത്തിനാലാ ത്മാക്ക-ളൊന്നായ് ത്യജിച്ചതാം ഗ്രാമീണതട്ടകംസ്നേഹമിത്രങ്ങൾതൻ ഭയാനക രംഗമാ-യെത്രവേഗത്തിലാ, ദുഃഖത്തിലാഴ്ന്നു പോയ്പ്രകൃതിതൻ താണ്ഡവത്താൽ കബന്ധങ്ങളായ് –ത്തീർന്നെത്ര ബന്ധുര ബന്ധങ്ങളീ വിധം അസ്തമനത്തിൽനിന്നുദയംകുറിക്കുവാൻസ്നേഹ,നിസ്വാർത്ഥ കരങ്ങളായ്ത്തീരുവാൻഝടിതി…

തെയ് വക്കോലം

രചന : ഗ്രാമീണൻ ഗ്രാമം✍️ മുലത്തുമ്പു ചുരത്തുന്നവർഷമേഘങ്ങൾവരളുമിതളായ് കരിനെല്ലിൻചുണ്ടുപാടങ്ങൾതുള്ളി കൊണ്ടു കുടം തേവാൻകാവു പുണ്യങ്ങൾകാവിലെൻ്റെ കുലം തേവര്പുള്ളു തുള്ളാട്ടംകുരവ പൂക്കുല മഞ്ഞൾ ചന്ദനപാലു നൂറാട്ടംകൊതുമ്പു പന്ത കുളിരു ചൂടിമാവുകോലങ്ങൾതിള തിളയയ്ക്കണ പായസത്തിൽമാറുനീരാട്ടംതുമ്പിതുള്ളൽ കൊട്ടു തിമിലശംഖു വാദ്യങ്ങൾനൂറു നീട്ടി കിതച്ചെൻ്റെതേവരുറയുമ്പോൾഭാവിഭൂതവർത്തമാന_മരുളു വാക്യങ്ങൾതേവരിന്നലെ മുടിയേറാവീടിറങ്ങുമ്പോൾചുടല…

ദുഃഖവെള്ളിയിലെ രൂപം

രചന : ജീ ആർ കവിയൂർ✍ ക്രൂശിലെ കഠിന വേദന സഹിച്ചുവോ കർത്തനെപാപികളുടെ രക്ഷയ്ക്കായ് ആത്മാവ് തന്നെ ചമച്ചുമണിമേഖലയുള്ള സ്വർഗതലത്തിലേക്ക് പോയല്ലോമണ്ണിൽ പാപികളുടെ മോചനത്തിനായ് വന്ന ദൈവപുത്രാരക്തം ചീന്തിയ ജീവിതം പകർന്നു മനുഷ്യർക്കായ്വാക്കുകളിൽ ശാന്തിയുടെയും സ്നേഹത്തിന്റെയും സുഗന്ധംക്രൂശിനു മുന്നിൽ മറിയം കരഞ്ഞു,…

മേട പുലരി

രചന : സഫീല തെന്നൂർ ✍️ വസന്തം വന്നടുത്തുപൂക്കൾ വിടർന്നു വന്നുപാരിൽ സുഗന്ധം വന്നണഞ്ഞുപാരിൽ സുഗന്ധം വന്നണഞ്ഞു…….ഇന്നോളം പൂക്കാത്തചെടികളിൽ ഓരോരോപൂമൊട്ടു വന്നു വിടർന്നുവന്നുപൂമൊട്ടു വന്നു വിടർന്നു വന്നു ……വാനോളം തേജസിൽഉണരുന്ന പൂക്കളിൽസ്നേഹത്തിൽ വസന്തം വന്നടുത്തുസ്നേഹത്തിൻ വസന്തം വന്നടുത്തു…..പൂമുല്ല പാരിൽ വിടർത്തുംസുഗന്ധത്തിൻ്റെ പരിമളം…

മഴ

രചന : ഷീല സജീവൻ ✍️ എന്തിനെന്നറിയില്ല മഴയെ ഞാനെന്തിനോവല്ലാതെ സ്നേഹിച്ചിരുന്നിരുന്നുഎഴുതിയാൽ തീരാത്ത കവിതപോൽമഴയെ ഞാൻ നെഞ്ചോട് ചേർത്തു-പുണർന്നിരുന്നുവിരഹാർദ്ര നൊമ്പരക്കുളിരു പോൽ –മഴയെന്റെസിരകളിലാകെ നിറഞ്ഞിരുന്നുമഴയുടെ കാതിൽ ഞാൻ ഗതകാല –സ്‌മൃതികളെമധുരമായെന്നോ പറഞ്ഞിരുന്നുകദനം പുകയുമെൻ ഹൃദയത്തെ –മഴയെന്നുംമിഴിനീരു തൂവി നനച്ചിരുന്നുമഴയുടെ താളലയത്തിലെൻ ശാഖിയിൽസുരഭിലസൂനം…

സുസ്വാഗതം

രചന : എം പി ശ്രീകുമാർ✍ ആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതികൈനീട്ടമേകുവാൻ വന്നു വീണ്ടുംആഴത്തിൽ നിന്നെൻ്റെ നാടിൻ്റെ സംസ്കൃതിപൊൻകണിക്കാഴ്ചയുമായി വന്നുസത്ചിദാനന്ദത്തിൻ സംഗീതം കേൾക്കുന്നുസർവ്വൈശ്വര്യപ്പൊൻദീപം തെളിയെആകാശത്തേക്കു വളരുന്ന കൊന്നകൾആനന്ദപ്പൊൻമഴ പെയ്തു നില്ക്കെആലോലമാനന്ദ ഗീത മുയരുന്നുപൊൻവേണുവൊന്നിൻ ചൊടിയിൽ നിന്നുംനീലക്കാർമുകിൽവർണ്ണനാം ഭഗവാനെകണികണ്ടു മെല്ലെ കൺ തുറക്കെഐശ്വര്യമേകുന്ന…