പടച്ചട്ടയണിഞ്ഞവർ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ പണ്ടുണ്ടായൊരപമാനങ്ങളെല്ലാംപരന്നതുപറയാതുള്ളിലായുറച്ച്പകയോടെരിഞ്ഞുനീറുന്നധികംപിടയുന്നോരെരിത്തീയായിയന്ത്യം.പറഞ്ഞില്ലാദ്യമാരോടുമുള്ളത്പ്രായമാകാത്തമാനസമെന്നാൽപതുക്കെപതുക്കെവളരുമ്പോൾപരിഹസിച്ചതൊരുചിത്രമാകുന്നു.പാടുപ്പെട്ടതുമറന്നീടാനായെന്നാൽപകയുള്ളവരയൽവാസികളായാൽപുലമ്പുന്നതെല്ലാം പരിഹാസമെന്ന്പർവ്വതീകരിച്ചൊരുതോന്നലുമായി.പ്രേരിതമായൊരയവസ്ഥയെല്ലാംപ്രേരണയായതുയുറയ്ക്കുമ്പോൾപോത്തുപോലുറച്ചോരകതാരകംപ്രാപിക്കുന്നതുലഹരിയാലുല്ലാസം.പുലരിമുതലാവർത്തിച്ചായിരവിലുംപൂരപ്പാട്ടുപ്പാടിയാർത്തുച്ചിരിക്കുന്നുപേക്കൂത്തും പിന്നെ പിത്തലാട്ടങ്ങളുംപൊട്ടിത്തെറിച്ചൊരടിപ്പിടികളുമായി.പിഴച്ചോരുലകമാവർത്തനമാമുരുപഴുതുണ്ടെന്തിനുമുത്തരമേകുവാൻപോക്രിത്തരത്തിനൊരതിരില്ലെന്നാൽപറയുന്നതെല്ലാംപൊങ്ങച്ചങ്ങളാകുന്നു.പരസ്പരമേഷണിയും ചതിയുമായിപേരുദോഷത്തിനായുള്ളൊരുപ്പോക്കുംപേരുകേട്ടൊരുകെട്ടവരായിയീടുന്നുപൊറുതിമുട്ടുന്നോരിന്നിടനിലക്കാർ.പകയേറിയിരുപക്ഷമായെതിർത്ത്പടരുന്നധികമായതാം വൈരികൾപരസ്പരമടിച്ചടിച്ചീമണ്ണിലായാലുംപലരുമോർക്കില്ല; പരമാർഥങ്ങൾ.പടയോട്ടങ്ങളൊക്കെ ചരിത്രങ്ങൾപാണത്തുടികൊട്ടിപ്പാടിയാലുമതിലുൾപ്പെട്ടുകാണുന്നില്ല; ശാന്തിമന്ത്രങ്ങളുൾപ്പെട്ടതൊക്കെയെന്നുമേസർവ്വനാശം.പെരുമയേറിയ വീരഗാഥകളേറെപെരുമ്പറകൊട്ടിപ്പറയൻപ്പാടിയാലുംപേരെടുത്താഘോഷിച്ചാലുമോർക്കുകപടവെട്ടിയോരെതിരുള്ളയടവുകൾ.പണ്ടേപേരുള്ളകുരുക്ഷേത്രത്തിൽപടവെട്ടിതോറ്റൊരായഭിമന്യുവുംപടയാലജയ്യനായൊരർജ്ജനനുംപോരിനന്ത്യമെന്നെങ്കിലുമൊടുങ്ങും.പുലരിയുമിരവുമന്ത്യമകലും പോൽപുലുരുന്നവർക്കെല്ലാമന്ത്യമുണ്ടറ്റത്ത്പട്ടടയിലൊന്നുമേയാരുംവീരരായില്ലപൊലിപ്പിച്ചതൊക്കെപ്പാഴായിടാൻ.പടച്ചട്ടയണിഞ്ഞാലുമായുധത്താൽപടയോട്ടമേറുമ്പോൾ മുറിഞ്ഞിടുംപടവെട്ടുന്നതിനിടെ മൃതരായിടുംപലവഴിചിതറിപ്പാഞ്ഞോരോടീടും.പെടാപാടെല്ലാമന്ത്യംവ്യർഥമായിപൊണ്ണക്കാര്യമില്ലതില്ലൊന്നിലുംപൊള്ളയായൊരുചിന്തയെല്ലാമേപൊളിച്ചെഴുതേണമുന്നതിക്കായി.പൊന്നുപോരായ്മകളനേകമുണ്ട്പണ്ട്മുതലിന്നേക്കുംകമ്മിയായിപെട്ടുപോയൊരു ചെയ് വിനയിനിപുലരുന്നേരമാവർത്തനമാകല്ലേ !