Category: കവിതകൾ

മരണത്തിനു മുമ്പുള്ളപത്ത് ദിവസം,

രചന : പ്രസീദ . എം.എൻ. ദേവു✍ മരണത്തിനു മുമ്പുള്ളപത്ത് ദിവസം,ഒന്നാം നാൾഓർമ്മ വെച്ച നാൾ മുതൽക്ക്ഞാനോടി കളിച്ച വീട്ടിൽഒറ്റയ്ക്ക് താമസിക്കണം,രണ്ടാം നാൾകുറുമ്പെടുത്തോടിയഇടങ്ങളിൽ ചെന്ന്കൂട്ടുകാരെപേരെടുത്ത് വിളിക്കണം,മൂന്നാം നാൾഅക്ഷരം പഠിപ്പിച്ചവരെയൊക്കെനേരിൽ കണ്ട്ശിരസ്സ് നമിക്കണം,നാലാം നാൾപ്രണയം തന്നവരോടൊപ്പംകടൽ തീരത്ത് ചെന്ന്കവിതകളെഴുതണം,അഞ്ചാം നാൾകുടുംബത്തോടൊപ്പംഅവർക്ക് പ്രിയപ്പെട്ട ഇടത്ത്ഉല്ലാസ…

അധികാരത്തിത്തൂങ്ങികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അടകിടപ്പാണൊത്തൊരുമിച്ച്അടമഴപ്പോലണിയാപ്പാർട്ടികൾഅധികാരത്താലാളായെന്നാൽഅധീശരായിവിടെന്തും ചെയ്യാം. അന്യോന്യമാക്ഷേപിച്ചുരസിച്ചുംഅളമുട്ടുമ്പോപ്പാരപ്പണിഞ്ഞുംഅടവുകളാലെയടികല്ലിളക്കിഅളിപിളിയാക്കിയ രാഷ്ട്രീയം. അടിപതറാതെയാദർശത്താൽഅല്ലലാലെ സേവനതൽപ്പരർഅടക്കവുമൊതുക്കവുമായിഅഗ്നിപരീക്ഷകളതിജീവിച്ചാൽ. അമരക്കാരന്മാരസ്സലായിട്ടുഅഴിമതിമാറ്റാനുത്സാഹിച്ചാൽഅറ്റത്തെത്തുമരപ്പണിക്കാരോഅവിടേമിവിടേമോടിയൊളിക്കും. അണ്ണന്മാരുടെ വിടുവായിത്തരംഅപവാദപരമ്പരയാവർത്തിക്കെഅഭിജനമതുകേട്ടാർത്തുച്ചിരിച്ച്അപചാരമാണെന്നോതുന്നുണ്ടേ! അന്തകരാകുമപഹാസങ്ങൾഅവസരമൊത്തു കൂറും മാറിഅമാത്യരായതുയപദാനത്തിന്അന്യാപേക്ഷയതില്ലാത്തവരായി. അഹങ്കാരമേറുമവശേഷങ്ങൾഅനുക്ഷണമൊന്നുന്നതിയാകാൻഅഹോരാത്രമുന്നിപ്പരിശ്രമിക്കെഅല്പന്മാരുടെകൈയ്യാങ്കളി കേന്ദ്രം. അനുനയമങ്ങനുബന്ധത്താൽഅധികമധികമാളേയും കൂട്ടിആട്ടക്കലാശം കൊട്ടി കയറേഅധികാരത്തിനിലക്ഷനായി. ആളെണ്ണി വോട്ടിടുമ്പോളെല്ലാംഅതിലൊരുഭാഗമസാധുവാകുംഅജയ്യത നേടാൻ കള്ളവോട്ടുംആരുണ്ടിവിടെ ചോദിക്കാനായി. ആളുകളെല്ലാം…

✨✨✨നിശ്ശബ്ദ മോഹം💃🌈

രചന : മരിയ തോപ്പില്‍. ✍️ ശബ്ദമില്ലാത്തൊരു സംഗീതമേനിന്നെ മോഹമെന്നുവിളിക്കുന്നു ഞാന്‍.ഒരിക്കല്‍പനിനീര്‍പ്പൂച്ചോട്ടിലടക്കിയമോഹത്തെപനിമതി സാക്ഷിയായിഉയിര്‍ കൊടുക്കാനൊരുഉള്‍വിളിയുണ്ടായി.മോഹമപ്പോളതാസ്‌നേഹമാം ഉപ്പിനാല്‍ആപാദചൂഡയായിഅഴുകാതെ ഉടയാതെആത്മവിചാരണയില്‍തെല്ലുമേ വീഴാതെഉയര്‍ന്നുപൊങ്ങി.ഉത്തുംഗ ശൃംഗത്തിലെത്തിടാതെഅവള്‍ ഉന്മാദിനിയെപ്പോലെലാസ്യവിലാസിനിയായി വാനില്‍മഞ്ഞയില്‍ പുള്ളിക്കറുപ്പുള്ളപൂത്തുമ്പിയായിമന്ദാരത്തോപ്പിലെമധു നുകര്‍ന്നീടുന്നു.മദോന്മത്തയാം മോഹമേമധുമതിക്കതുമതിമന്ദഹസിച്ചവള്‍അനുഭൂതിയിലാറാടി.ഹന്ത മോഹമേഉല്ലാസസുസ്മിതേഅത്ഭുതസ്ത്ബ്ധയായ്ഞാനിതാ.

ജാതകം*👁️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ജനനമീ ജന്മത്തിലാദ്യഭാഗം,ജനനിതൻ സാഫല്യപൂർവ്വ ഭാഗ്യംനരകമോ നമ്മൾക്കു പേടി സ്വപ്നംനാകമീ ലോകത്തിൽ ഭാഗ്യകാലം.വറുതിയും വരുതിയിലാക്കിയോർ നാംനിറമാർന്ന സ്വപ്നങ്ങൾകണ്ടിരിക്കെ,സ്നേഹത്തിൻ തേൻമലരൊക്കെ വാടിത്യാഗത്തിനർത്ഥമിന്നേറെമാറി.ജന്മംകൊടുത്തു വളർത്തിയോരുംജന്മിയാം മക്കൾക്കു ഭാരമായി,സ്മരണീയമായതേ,യൊന്നുമില്ലാ-തെന്നപോൽജീവിതം ബാക്കിയായി.ഹൃദയത്തിൻഭാഷ മറന്നുപോയോർസുകൃതക്ഷയത്തിൻ നിദാനമായി,കദനം നിറഞ്ഞവർ ജീവിതത്തിൽചരണം മുറിഞ്ഞ ഗാനങ്ങളായി.സൗഭാഗ്യമേകും…

വഴിയിലെ കല്ലുകൾ

രചന : അനിൽ മാത്യു ✍ വഴിയിലെ കല്ലുകൾക്ക്നിന്റെ ജാതി അറിയില്ല.തട്ടി വീഴുമ്പോൾചോര പൊടിയുന്നത്ഒരേ വേദനയിലാണെന്ന്ഭൂമിക്കറിയാം.​തൊണ്ട വരളുമ്പോൾകിണറുകൾ നിന്നോട്ഭാഷ ചോദിക്കില്ല.ഉള്ളിലെ തണുപ്പ്നിനക്ക് നൽകാൻഅവയ്ക്ക്നിബന്ധനകളില്ല.​ഒരു ശ്മശാനവുംഅവിടെ എത്തുന്നവന്റെപദവി തിരയാറില്ല.അവിടെ ചാരത്തിന്ഒരേ നിറമാണ്.മണ്ണിന് ഒരേ മനസുമാണ്.​പക്ഷേ, മനുഷ്യൻ നിന്നെചുമരുകൾക്കുള്ളിൽതളയ്ക്കും..അവൻ്റെ ദൈവങ്ങൾക്കുംഅവൻ്റെ രാഷ്ട്രീയത്തിനുംനിന്റെ സമ്മതം തേടും.​തിരമാലകൾക്ക്…

പകലും രാവും (വൃത്തം : കേക)

രചന : എം പി ശ്രീകുമാർ ✍️ പകലും രാവും തമ്മിൽപ്രണയിയ്ക്കുകയല്ലൊകല്പിതനിയോഗത്തിൻപ്രയാണപഥങ്ങളിൽഇരുനേരവും തമ്മി-ലരികിലണയുമ്പോൾഅഞ്ജിതകാന്തി ചിന്നികുങ്കുമം പടരുന്നുനിറഞ്ഞയനുരാഗകുങ്കുമമുകിലുകൾനിറഞ്ഞമധുവർഷംപെയ്യുകയാണനേരംപുണർന്നു പിരിയുന്നുമുകർന്നു പിരിയുന്നുനുകർന്നു പിരിയുന്നുഇരുനേരവുമവർഇരുളും വെളിച്ചവുംഇഴചേർന്നൊഴുകുന്നനറുപൂനിലാവു പോൽവിരിഞ്ഞാ മുഹൂർത്തങ്ങൾപ്രണയം പൂത്തുലയുംഇരവുപകൽകളാംഇരുചിറകുകളിൽപാറുകയാണു കാലം.

തൊഴിലാളികളുണരുന്നു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️ ത്വരയോടെ തൊഴിലും തേടി തേടിതഞ്ചം നോക്കി തെരുവിൽ നടന്നുതണ്ടു കാട്ടിയ മുതലാളികളാലെതിരുവാമൊഴിക്കെതിരില്ലാതായി. തലച്ചുവടേന്തും കഴുതകളേപ്പോൽതീവ്രദയേറിയ അദ്ധ്വാനത്താലെതട്ടിക്കളിച്ചൊരു കാൽപ്പന്തായിത്രിശങ്കുവിലായയടിയാളുകളായി. തൊഴിലാളികളുടെ ത്യാഗത്താലെതലവന്മാരെല്ലാം കേമന്മാരായുന്തിതിന്നുകൊഴുത്തവരേന്മാന്മാരായിതൊഴിലാളികളേയോയടിമലരാക്കി. തുടരെ തുടരെ പാടത്തായായിരംതാൽപ്പര്യത്തോടെയുഴുതുമറിച്ച്ത്രാണനമേറിയകർഷകപ്പുകിലിൽതുച്ഛവേദനമിന്നുമിരന്നുവാങ്ങുന്നു. തെരുവീഥിയിലെല്ലാമൈത്തവിചാരംതൊലിനിറത്താലുള്ള വേർതിരിവുംതുലഞ്ഞവരെല്ലാം കളങ്കക്കാരായിതലതിരിഞ്ഞകാലക്കെടുതികളായി. തിരുമുമ്പിൽ നിന്നവരോച്ഛാനിക്കെതമ്പ്രാനെന്നും…

അമ്മയാണാർദ്ര ദേവാലയം 🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മന്ദിരങ്ങൾക്കെന്തു സ്ഥാനം മനസ്സിലാ,മഹനീയ ദർശനത്താലുദയമേകുകമന്ദസ്മിതങ്ങൾ തൻ മഹനീയമാതൃകാ-മാതൃശ്രീകോവിലിൽ നിത്യം വണങ്ങുക.ആർദ്രമാം ചിന്താമരന്ദമായ് നുകരുന്നുതവസൗമ്യ രമ്യമാം ഹൃദയാർദ്രാനുഗ്രഹംഭക്ത്യാദരം നമിക്കുന്നുദയ ഹൃത്തിലാ-യാനന്ദ മധുരമായാ,മഹാ സുസ്മിതം.മഹിയിതിൽ മഹനീയ കരവിരുതിൻ നവ-ഗോപുരങ്ങൾ നിരന്നീടുന്നുവെങ്കിലുംതവ പാദപങ്കജംപോലേറെ മൃദുലമാംമാതൃഹൃദയത്തെ വണങ്ങുന്നു സന്തതം.നിൻപ്രിയ…

കൊന്തയണിഞ്ഞ ഭജനക്കാർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കൂട്ടം കൂടിയിരുന്നൊരു നേരത്തായികൂനിക്കൂടിയിരുന്നൊരുയെഴുത്തിൽകൊട്ടിപ്പാടിസേവകരണിയണിയായികളകളരവമൊരു ഭജനപ്പാട്ടായൊഴുകി.കാതുകൊടുത്തൊരു കാണികളൊത്തുകൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെകണ്ണടച്ചവരൊത്തൊരാസ്വാദനക്കേളികാലം പോയൊരു പാച്ചിലിലന്ത്യമാകെ.കെട്ടവരയ്യയ്യോകിട്ടിയ വരികളുമായികടും കൈയ്യാലെ സൃഷ്‌ടിയൊരുക്കികണ്ടും കേട്ടതും പാട്ടായി ചെരുവിൽകെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാംകാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾകൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറികുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടികൊട്ടിക്കയറിയസേവക്കാരമ്പമ്പോകിടിലമായി തരംഗത്തിരയണിയായികൊട്ടിഘോഷത്തോടുലകിലെങ്ങും .കൊട്ടിക്കയറിയ…

അകലെയാവും…..!!

രചന : റുക്‌സാന ഷമീർ ✍️ അരിഞ്ഞും വേവിച്ചും ഉപ്പു നോക്കിയുംപാചകങ്ങളിലേക്ക് ഊളിയിടുമ്പോൾനിൻ്റെ ഓർമ്മകൾ എന്നിൽ നിന്നുംഅകലെയാവും…..!!അടിച്ചും തുടച്ചും അലക്കിയും പിഴിഞ്ഞുംദിവസത്തെ ഇറുത്തു കളയുമ്പോൾനീയെന്നിൽത്തന്നെ ശബ്‌ദമില്ലാതെ ഒളിച്ചിരിക്കും……!!സമയം ബാക്കിയാവുമ്പോൾസോഷ്യൽ മീഡിയയിൽ ന്യൂസുകളുംറീലുകളും പരതും. അതിലെല്ലാംമുഴുകുമ്പോൾ നിന്നെ ഞാനെന്നിൽഉറക്കിക്കിടത്തും……!!ഒന്നും ചെയ്യാനില്ലാതെ ചുറ്റും ശൂന്യതനിറയുമ്പോഴാണ്…