വനചാരികൾ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വനകാന്തിയിലാകൃഷ്‌ടരായെവിടെയു൦വിജനദേശത്തായധിവസിച്ചോരെല്ലാംവനചരരരായി വിഹരിച്ചെങ്ങെങ്ങുംവാസയോഗ്യമാമിടമായിതന്ത്യത്തിൽ. വെളളംവെളിച്ചംവായുസഞ്ചാരവുംവസതിയിലാവോളമുണ്ടെന്നുന്മയിൽവിശക്കുമ്പോളെന്തുമാർത്തിയോടെവേണ്ടുവോളമകത്താക്കിയുറങ്ങിടാം. വാതിലില്ലാത്തൊരാവാസഭൂമിയിൽവാക്കിനാലെസ്തുതിച്ചുപാടുന്നവർവശ്യമാക്കാനുള്ളടവുകളകതാരിൽവാണിടമിന്നോമപചാരവാസതേയി. വനഗേഹത്തിലായത്യാസക്തരായിവന്നണയുന്നോരജന്യമെല്ലാമെതിരിട്ട്വേഗത്തിലായന്തരായത്തോടിണങ്ങിവസിക്കുന്നിതാ അന്തേവാസികളായി. വംശരക്ഷകരായവേടപ്പൊലിമകൾവില്ലുമമ്പുംവാളുമായിയടരാനുറച്ചവർവിശക്കുന്നവർക്കാഹാരമേകാനായിവേട്ടയാടിയതൊന്നിച്ചു കഴിക്കുന്നു. വംശാവലിക്കാപത്തു വന്നെന്നാലോവീരരായവരെതിരിട്ടു ഇയിക്കുവാൻവിഫലതയിലും സഫലതയിലുമായിവിജയപ്പടച്ചട്ടയിട്ടതാം പോരാളികൾ. വീരപ്രസുവിന്നരുമകളണയുമ്പോൾവീരരസമുറഞ്ഞുതിരുന്നലകളായിവിരാഗമില്ലാത്തോരുഗ്രതയേറിയോർവെല്ലുന്നാരേയുമെന്തിനുമൊരുങ്ങി. വളരുന്നങ്ങനെ വംശാവലികളായിവാസമെല്ലാമനുയോജ്യമായോരിടംവേരറ്റുപോകാതെയനുനയത്തിലായിവിജയപരാജയമേറ്റുവളരുവാനായി. വംശംവളർന്നുസൽക്കീർത്തിയാകവേവേദമോതിയമഹത്വമുൾക്കൊള്ളാതെവൈരിയായന്വോന്യമടരാടുമ്പോളോവികടതവർദ്ധിച്ചവരന്തിയിലപമാനം. വ്യാജമണിഞ്ഞൊരുഗരിമകളാലെല്ലാംവെട്ടിപ്പിടിച്ചോരു വസ്തുവകകളായിവിക്രയമായോരു അഹന്തയാലന്ത്യംവിയർപ്പിനാലുളളതുമസ്‌തമിക്കുന്നു. വിശാലമാണുലകമന്നുമിന്നുമായിവിരോധമാക്കിനശിപ്പിച്ചുനാശങ്ങൾവെട്ടി തെളിച്ചു മുന്നേറിയ വീഥിയിൽവീണുമരിച്ചന്ത്യമനർത്ഥവൃത്തത്താൽ.…
