Category: കവിതകൾ

നചികേതസ്സ് ………ആത്മതത്വം നേടിയതെങ്ങിനെ?

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ ഇരുൾ കനത്തുറഞ്ഞപാതയിലൂടിനിയെത്ര ദൂരംകാലത്തിലലിഞ്ഞവർഅന്ത്യമാം ലക്ഷ്യം കുറിക്കുന്നിടമെത്തുവാൻഇനി എത്ര കാതം ?സംഗര ഭൂവായെന്നോ മനം?ആയുധമെടുക്കുന്നുനേർക്കുനേർ നേർക്കുന്നുചിന്തകൾ ………വായ് വിട്ട ചോദ്യത്തിനെന്തേധാർഷ്ട്യപൂർണ്ണമാം മറുവാക്കുപെയ്തൊഴിച്ചു താതൻപുണ്യപൂരുഷനല്ലോ തപോധനൻ….യജ്ഞശ്രയസ്സ്പിന്നെന്തിനീവിധമൊരുതീർപ്പുകൽപ്പിച്ചു തപോധനൻ ?യജ്ഞ ബാക്കിയായ്…താതൻ ദാനമേകിയ ഗോക്കളെല്ലാമേപാന പേയമില്ലാ ജന്മങ്ങൾദാനസ്വീകർത്താക്കൾക്ക്ആകുമോ അവയെ…

സഡാക്കോ കൊക്കുകൾ

രചന : ലാൽച്ചന്ദ് മക്രേരി ✍️ ആയുധമില്ലാതെ തുറന്നൊരു നെഞ്ചുമായ്അല്പമാം വസ്ത്രം ധരിച്ചുകൊണ്ടായിസൂര്യനസ്തമിക്കാത്തോരു രാഷ്ട്രത്തിൽ നിന്നുംസഹനസമരത്തിലൂടായീരാജ്യത്തിൻ,സ്വാതന്ത്ര്യം നേടിയ രാജ്യമീരാജ്യം ……ആയുധമേന്തിയ യുദ്ധങ്ങളെന്നുംചുടുരക്തം ചീന്തിയ ചരിതമാണല്ലോ –നിണമണിഞ്ഞുള്ളോരോർമ്മയായെന്നും,ഹൃദയവേദനയാലെ സ്മരിക്കപ്പെടുന്നത്.ഓർക്കുക നമ്മളീ ആഗസ്ത് മാസം,ആഗസ്ത് ആറുമാ ആഗസ്ത് ഒമ്പതും …ചെറിയോരു രാജ്യമാം ജപ്പാനിലേയാ –ഹിരോഷിമയിലും…

ചുമട്

രചന : സ്റ്റെല്ല മാത്യു ✍️ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…

🌿 കവിതയെഴുതുന്നവൾ 🌿

രചന : അനീഷ് കൈരളി.✍ ആദ്യവരി,അടുക്കള എന്നെഴുതുമ്പോൾ –നേരം പുലർന്നിട്ടുണ്ടാവില്ല.തുടർന്നുള്ള വരികളിൽ,എരിയും, പുളിയും, ഉപ്പും, മധുരവും,രുചിക്കൂട്ട് കൊണ്ടവൾ വൃത്തം ചമയ്ക്കും.ആകാശത്തിന്റെ അരികുകളിലൂടെപേരറിയാത്തൊരു പക്ഷിപ്പാട്ട്തിടുക്കം പറഞ്ഞ് പറന്നു പോകും.അപ്പോഴാണ്,പാതിക്ക് പൊട്ടിയ ഒരു ഉറക്കം വന്ന്അവളുടെ കണ്ണുകളെ ഇക്കിളിക്കൂട്ടുന്നത്.എരികല്ലിൽ വീണ ദോശമാവ്” ശ്ശീ………” യെന്ന്…

അണയാത്ത കനലുകൾ 🔥

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ നന്ദിയോടിന്നും തുളുമ്പുന്നു കണ്ണുനീർസ്പന്ദിച്ചിടുന്നുള്ളിലഴലാർന്ന സിരകളുംകരളാലെഴുതിടുന്നാർദ്രമീ വരികളുംനിഴലായി നിൽക്കുന്നഭയമാം ചിന്തയുംഹൃത്തിലായില്ലിന്നലിവിൻ പ്രഭാതവുംകൃത്യമായുണരുന്നയാ സ്വപ്ന മുകളവുംതാളത്തിൽ സ്പന്ദിച്ചയാ നല്ല കാലവുംകാത്തിരിക്കുന്ന യാ ബാല്യത്തളിരുമി –ന്നെല്ലാം തകർന്നുപോയണയില്ല കനലുകൾതൃണതുല്യമായിക്കരുതില്ലയെങ്കിലുംകരുതൽത്തലോടലെന്നോർത്തയാ നാളുകൾനാളങ്ങളായുളളിലാളുന്നു പിന്നെയുംതേൾകുത്തിടുന്നപോലുളളിൽ നിരന്തരംതാരാഗണങ്ങൾ പ്പൊലിഞ്ഞു വീഴുന്നതുംകേഴാതിരിക്കുവാനാകാത്തയാമനംകാനനവാസം നടത്തുന്നു പിന്നെയുംതേൻപുരട്ടിത്തന്നെയെയ്തതാ,മസ്ത്രവുംശസ്ത്രക്രിയകൾപോലോർക്കുന്നനുദിനംപാരിന്റെയോരോ…

ദൈവത്തിൻ്റെ പരീക്ഷണം

രചന : ലാൽച്ചന്ദ് മക്രേരി ✍️.. ചെയ്യാത്ത തെറ്റിൻ്റെ ശിക്ഷയുമായിട്ട്,മനമുരുകിക്കഴിയുകയാണിന്നെൻ ജീവിതം…..ഓർമ്മകൾ മുളച്ചോരാ കാലം മുതൽ തന്നെഎന്നെ പരീക്ഷിച്ചിടുകയാണല്ലോ നീ ?ഇനിയും നിൻപരീക്ഷണം തുടരുകയാണെങ്കിൽനീ തന്ന ജീവിതം തിരിച്ചെടുത്തീടുമോ?എല്ലാർക്കുമെന്നും ദുഃഖങ്ങൾ നല്കുവാൻഇനിയുമീ ജീവിതം മന്നിലാവശ്യമോ?സത്യങ്ങളല്ലാത്ത ആക്ഷേപമേറ്റിട്ടെൻആത്മാവു നീറുകയാണെന്നതറിയാമോ?കൂരമ്പുകളായി മാറുന്ന പരിഹാസംഹൃദയത്തിനേറെ വേദനകൾ…

മതിലുകൾ പണിയുന്നവർ

രചന : വർഗീസ് വഴിത്തല✍️. മതിലുകളില്ലാതിരുന്നഒരു നാട്ടിലാണ് ഞാൻ ജനിച്ചത്..ആകപ്പാടെയുള്ളത് വേലിച്ചീരയും ചീമക്കൊന്നയുമാണ്..അപ്പുറവും ഇപ്പുറവും താമസിക്കുന്ന ആളുകൾവേലിച്ചീരയുടെ കൂമ്പ് നുള്ളി തോരൻകറി വെയ്‌ക്കും..എന്റെ വീട്ടിൽ നിന്നാൽഒരു കല്ലേറ് ദൂരത്തായി രാജേഷിന്റെയും ബഷീറിന്റെയും വീട് കാണാം..ഒരു കൂവലിന്റെ രണ്ടറ്റത്തേയ്ക്കുംഓടിക്കളിച്ചു തളരുന്നഞങ്ങൾക്ക് ഒരേ വിശപ്പും,ഒരേ…

തേന്മാവ്

രചന : കുന്നത്തൂർ ശിവരാജൻ ✍ നാലഞ്ചു പേർ വന്നുതായ്ത്തടി നോക്കവേചുറ്റുവണ്ണം പിടിക്കവേതേന്മാവിനുള്ളം പിടഞ്ഞു. ആസന്ന മൃത്യുവിൻ സ്പന്ദനംകാറ്റും ദലങ്ങളിൽ ചൊന്നു .തളിരിട്ടു നിന്ന ശാഖകൾഇലമുറിച്ചത്രേ പിടഞ്ഞു. ഇളം തലമുറക്കാർ നിന്നുവിലപേശിടുന്നുതർക്കം നടക്കുന്നുവാക്കുറപ്പും നടത്തുന്നു. ഇന്നോളമൊരു നൂറ്റാണ്ട്നാല് തലമുറക്കാരെഓണത്തിന് ഊഞ്ഞാലിലാട്ടിയമുതുമുത്തശ്ശിയാണീ തേന്മാവ്.…

ചെറായി കടപ്പുറം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️. പഞ്ചാരമണലിൽതട്ടിത്തൂവി കിടക്കുന്നകക്കകൾ കണ്ടില്ലേകാലപ്പഴക്കം കൊണ്ട്വെളുത്ത നിറമായവയാണ്കറുപ്പിന് നിറദ്രംശം സംഭവിച്ചതാണ്അകലെ ദൃഷ്ടിപഥത്തിന്നറ്റത്ത്കടലിൽ മുങ്ങാനൊരുതുന്നഅസ്തമയ സൂര്യൻതണുത്തിട്ടോ എന്തോകടലിൽ മുങ്ങാതെ മടിച്ചു നിൽപ്പാണ്താളം തുള്ളി വന്നകരിമേഘക്കാറായിരിക്കാംസൂര്യനെ തള്ളി കടലിലിട്ടത്ചുവന്ന സൂര്യൻ കടലിൽ വീണപ്പോൾചിതറിപ്പരന്നത് ഇരുട്ട്……കനക്കുന്ന ഇരുട്ടിനെചുരുട്ടിപ്പിടിച്ച്സന്ധ്യാരാഗംവിടവാങ്ങാനൊരുങ്ങുന്നുപഞ്ഞിക്കെട്ടുകൾതെറുത്തു കൂട്ടിആയത്തിൽ കരയിലേക്കെറിഞ്ഞത്ഏതു വികൃതിപ്ലയ്യനാകും?കടലിൻ…

കാലൻ രാജാവായാൽ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കഴുവേൽകേറ്റാനായൊരുകാലൻകൊല്ലാനായി നടന്നൊരു കാലംകണ്ണോടിച്ചൊരു പോക്കിലായികണ്ണുകടിക്കും പെരുമകൾ കണ്ടു. കതിരായുള്ളവൻ ചിന്തിച്ചിങ്ങനെകലവറയെങ്ങനെ കുത്തികവരാംകല്ലെറിയാനായി ആളില്ലെങ്കിൽകശപിശയൊന്നിനുമാളടുക്കില്ല. കല്പനയാകണം തൻ്റെയിച്ഛകൾകാതുകൊടുക്കണമടിമകളെല്ലാംകാറ്റുള്ളപ്പോൾ തൂറ്റണമതിലായികാലം തെളിയാമധികാരത്തിന്. കഥകഴിച്ചവനെതിരാണെല്ലാംകണക്കുതീർത്തതു കുറിക്കു കൊള്ളുംകമ്പിനീട്ടുമാളുകളേവരുമങ്ങുകാലപാശം കണ്ടു ബോധം കെട്ടു. കയറും കൊണ്ട് രാജനേകാണാൻകാലനെ കണ്ടയാൾ…