ആത്മഹത്യയിൽ നിന്നുതൽസമയം ഞാൻ
രചന : ഷിബിത എടയൂർ✍ കുശലമന്വേഷിച്ചാകണംനിരന്തരമീ കാറ്റ്എന്റെ ഇടനാഴിയിൽമുട്ടിയിട്ടു മടങ്ങുന്നത്.പരിഭവിച്ചിരിക്കെഞാനെന്റെഇരട്ടപ്പൊളിക്കതകിന്റെഓടാമ്പലില്ല തെല്ലുംഅയയ്ക്കില്ല നേര്എത്രവട്ടമാണു –നിന്റെ വിളിക്കുത്തരമാകാൻആത്മഹത്യയുടെപഴഞ്ചൻ കസേരയിൽ –നിന്നു ഞാൻചാടിയിറങ്ങി വന്നത്.തെല്ലും ക്ഷമയില്ലാത്തനിന്റെചെവിയ്ക്കു പിടിക്കാനാണുഞാനെന്റെമരണത്തിൽ –നിന്നിറങ്ങിയതെന്നറിയിക്കാംനിന്നെ ഞാൻ .മണ്ടയിൽ കിഴുക്കവേകരഞ്ഞുകൊണ്ടു നീയെന്റെഅരക്കെട്ടിൽചുറ്റിവരിഞ്ഞതാൽനിന്റെ ദുഃഖത്തിലേക്കുകൂട്ടിരിയ്ക്കാൻഞാനിനിയെന്റെനാളെയെചാലുകീറിതിരിച്ചുവിട്ടിടാം.ജീവിക്കുവാൻകാരണമായെത്രകാറ്റിവിടെവീശിടുന്നെന്നറിയുന്നുവോനിങ്ങളും ?