Category: വൈറൽ

പഴന്തുണി

രചന : സുരേഷ് പൊൻകുന്നം ✍ ഒരു പഴന്തുണിക്കെട്ടുപോലൊരുമൂലയിൽ നാറി മുഷിഞ്ഞ്മരവിച്ചിരിപ്പൂ ഞാൻ.ഇവിടെയിവരെന്റെ കൂട്ടുകാർഈ ചോണനുറുമ്പുകൾ,ഒരുവേളയിവരെന്റെ ഭൂതകാലത്തിൻഹൃദയം കവർന്നപ്രണയാപ്സരസ്സുകളാവാം,അതുപോലെയെന്നെ-പ്പൊതിയുന്നതിനർത്ഥം.ചിലരെന്റെ കാതിൽ കഴുത്തിൽഅനുരാഗ ചുടുചുംബനങ്ങളൊരുപാട് കോർത്ത്,മൃദുചുണ്ടിലിങ്ങനെയവിരാമമുമ്മചാർത്തുന്നത്,ഇവരെന്റെ വക്ഷസ്സി-ലതിവേഗമോടിഇണതിരയുന്നതുപോൽ മുളങ്കാട്ടുകൂട്ടങ്ങൾക്കിടയിൽപരതിയെൻ കരൾകാമ്പിൽ രതിയുടെകൊടുങ്കാറ്റു തീർക്കുന്ന ചോണനുറുമ്പുകൾ.ഇവരിപ്പോളൊന്നിച്ചു ജാഥപോൽഎന്നുടെ ജരാനര മേനിയിലൊരുകമ്പളം പോൽ പൊതിഞ്ഞെന്നെയൊരുമൃതപിണ്ഡമാക്കി ഉയിരെടുക്കുന്നു.അതിവേഗം,…

നഗര സന്ധ്യ

രചന : രാജശേഖരൻ✍ ഭ്രാന്തമാംചലനം,ഭ്രാന്തമാംചലനംവിഭ്രാന്തി പൂണ്ടൊരീ നഗരസന്ധ്യക്കു.കാതടപ്പിക്കുന്ന സ്ഫോടന നാദങ്ങൾകാഴ്ച കെടുത്തുന്ന വർണ്ണാസ്ത്ര- വർഷവും. ഏതോ ഭയാനക പേക്കിനാ കണ്ടിട്ടുമേധഷതം പറ്റിയോടും മൃഗം പോലെ,കൺകളിൽ ചുടലാഗ്നിയെരിയും നോട്ടംചെന്നാക്കു നീട്ടി പുറത്തിട്ടു പായുന്നു. ശരമൃത്യു ഭീതിയാലലറിയോടുംഹരിണങ്ങൾ പോലെ ശകടങ്ങളെങ്ങും.സന്ധ്യക്കുണരുന്ന ഭ്രാന്ത് പോൽ നഗരങ്ങൾ,അവ്യക്ത…

ആരാധന

രചന : എം പി ശ്രീകുമാർ✍ അർത്തുങ്കൽ പള്ളിയിൽപെരുന്നാളു കൂടുവാൻഅന്നു മകരത്തിൽപോയപ്പോൾഅമ്പേറ്റു നില്ക്കുന്നപുണ്യാളൻ തന്നുടെഅൻപാർന്ന തിരുമുമ്പിൽമുട്ടുകുത്തിവേദന കൊള്ളുന്നകൺകളിൽ നല്ലൊരുവേദപ്പൊരുളന്നുകണ്ടുവല്ലൊആരാധനകളിൽഅലകളായിളകുന്നആയിരങ്ങളി-ലൊരുവനായിവിണ്ണിലേക്കുയരുന്നുപള്ളിയും വിശുദ്ധനാംസെബാസ്ത്യാനോസിന്റെനാമങ്ങളുംകുരിശടി കടക്കെഅലകടലാകെഅലയടിക്കുന്നുതിരുനാമം !അർത്തുങ്കൽ പള്ളിയിൽപെരുന്നാളു കൂടുവാൻഅന്നു മകരത്തിൽപോയപ്പോൾഅമ്പേറ്റുനില്ക്കുന്നപുണ്യാളൻ തന്നുടെഅൻപാർന്ന തിരുമുമ്പിൽമുട്ടുകുത്തി .

തെയ്യപ്പുറങ്ങളിൽ

രചന : എസ്.എൻ.പുരം സുനിൽ ✍ തേയത്തുകാരി വയലുകൾ കാത്തതുംകാലിക്കു കൂട്ടായി കാലിച്ചാൻ നിന്നതുംമുച്ചിലോട്ടമ്മയും കതിവന്നൂർ വീരനുംപച്ചപ്പു തീർത്തു പെരുമ പകർന്നതും മാമല കത്തിച്ചുണർത്തും പുനംകൃഷികണ്ടനാർകേളൻ ലഹരിയായി കണ്ടതും“പൂതിയോതി” യെന്നവൾ പുതിയ ഭഗവതിപാടാർക്കുളങ്ങര വീരനെ തീർത്തതും ഗ്രാമ്യ വഴികളിലാൽമരച്ചോലയിൽപച്ചോലപ്പന്തലിൽ ചൂട്ടുവെളിച്ചത്തിൽമെച്ചത്തിലാടുന്ന മണ്ണിന്റെ…

പുഞ്ചിരിച്ച് കൊല്ലുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജീവനായി സ്നേഹിച്ചവനെ സ്നേഹപൂർവ്വം വിഷം കലർത്തിയ ജ്യൂസ് നൽകിയപ്പോഴും അവ നൊരിക്കൽ പോലും സംശയം തോന്നിയില്ല. അത്രമേൽ അവൻ അവളെ വിശ്വസിച്ചു. ഷാരോണെന്ന യുവാവിൻ്റെ ജീവനെടുത്ത ആ രാക്ഷസിക്ക് അർഹമായ ശിക്ഷ ലഭിച്ചെ…

പശി

രചന : ഷാജി ഷാ ✍️ അമ്മേ വയറെരിയുന്നുണ്ടമ്മേഅച്ഛനെ കാത്തിരുന്നിനിയുംകണ്ണിലുറക്കത്തിൻ കനം തൂങ്ങുമ്പോഴുംപശി കൊണ്ടെരിയും വയറിൻ പുകച്ചിലിൽകണ്ണടയുന്നില്ല ഉറങ്ങാനാകുന്നില്ലയമ്മേകുഞ്ഞേ ഒരല്പം ക്ഷമിക്കൂഇടയ്ക്കാ വരമ്പത്തേക്കൊന്നുകണ്ണു നട്ടച്ഛൻ വരുന്നുണ്ടോയെന്ന് നോക്കൂകയ്യിൽ കരുതിടാം തുണി സഞ്ചിയിലൽല്പംഅരി എന്നുറപ്പേകിയിരുന്നുനിൻ പൊന്നഛൻകരഞ്ഞു കാത്തിരുന്നുണ്ണി തളർന്നുറങ്ങിഅപ്പോഴും ഷാപ്പിൻ മുറ്റത്ത് തളർന്നിരിപ്പുണ്ടഛൻകള്ളിൻ…

അയ്യപ്പഭക്തിഗാനം മകരവിളക്ക്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മകരവിളക്കു തെളിയുമ്പോൾ മണികണ്ഠാമനസ്സിൽ നിൻരൂപം കാണുമാറാകണംമലചവുട്ടി വൃതമെടുത്തു ഞാനെത്തുമ്പോൾമന്ത്രങ്ങളായെന്റെ നാവിൽ നീ വിളങ്ങേണം പാപങ്ങളെല്ലാം പാടേക്ഷമിച്ചീടുവാൻകാനനവാസാ…കാരുണ്യമരുളേണംപമ്പാനദിയിലെ കുളിരേറ്റു വാങ്ങുമ്പോൾകൺമുന്നിൽ ശഭരീശാ…നീ നിറഞ്ഞീടേണം കർപ്പൂരദീപപ്രഭയിൽ തൊഴുകയ്യോടേഹൃദയമാം ശംഖൂതി ദർശനം കൊതിക്കവേആടയാഭരണങ്ങളാൽ തിളങ്ങുമാത്തിരുവുടൽകൺപാർത്തു സായുജ്യമടയുന്നു ഭക്തൻ ഞാൻ…

അമ്മ വീട്

രചന : ഷാജി ഷാ ✍ നിൽക്കൂ നീപോരുന്നിതാ ഞാനും ഈ പാരിടം വിട്ട്ഈ പടിവാതിലൊരിക്കൽപ്രണയസാഫല്യത്തിൽ ഇനി നാംഒന്നെന്നു ചെല്ലി കയറിയവരല്ലെ നാംഎന്നിട്ടുമെന്നെ കൂട്ടാതെ പോകാൻതുനിഞ്ഞല്ലേ നീഎനിക്കറിയാം നീയാ വാതിലിൻ മറവിൽഎന്നെ പരിഭ്രമിപ്പിച്ചിട്ടുവാൻഒരു കള്ളച്ചിരിയുമായ് ഒളിഞ്ഞുനിൽപ്പുണ്ടാവുംകുഞ്ഞുങ്ങൾ ഇങ്ങെത്തു മിന്ന്ഏറെ ചെറിയോൾനമ്മെ ചൊല്ലി…

അടുക്കള( പത്മ തമ്പാട്ടി )

രചന : ഗണേശ് പന്നിയത്ത്‌ ✍️ കരി പിടിച്ചു പുക വമിക്കുന്ന അടുക്കള കണ്ണുകള്‍ക്ക്പുതിയ കാഴ്ച നല്‍കി മക്കള്‍.വിശുദ്ധമാക്കപ്പെട്ട അടുക്കളയില്‍പാരമ്പര്യത്തിന്‍ അഴുക്കു പുരണ്ട ചിലത് അറപ്പോടെ നില്‍ക്കുന്നു !അറുത്തു മാറ്റി എറിയാന്‍ ഇനി അമാന്തിക്കേണ്ട !!ഒരിക്കല്‍ പപ്പടവും ശര്‍ക്കരക്കട്ടകളും പുളിയുരുട്ടിയതുംഗര്‍വ്വോടെ പേറി…

സർപ്പിളം മൂന്നരച്ചുറ്റ്

രചന : ഹരിദാസ് കൊടകര✍ അഴിച്ചും കിഴിച്ചുംതൊടുകറികളാദ്യം-കഴിച്ചും;ജനനാന്ത്യമെത്തി. കയർത്തുണ്ടു സർപ്പം-ഇണങ്ങുന്ന മേനിയിൽപ്രജ്ഞാനമത്രയുംമന്ത്രം ഗസലുകൾ വർത്തമാനത്തിന്റെപാചകക്കണ്ണിയിൽനിമ്നോന്നതങ്ങൾ..നേർപ്പിച്ച മോരിലെകടലുപ്പ് കാന്താരിരാസവാചങ്ങൾ. നാസികയിലെല്ലാംഭിന്നം മണങ്ങൾ.കാറ്റത്തിരമ്പിയുംകണ്ണീരൊഴുക്കിയുംക്ഷണികം ചിരങ്ങൾസ്ഥൂലസൂക്ഷ്മത്തിലെ-സഹനം വ്രജങ്ങൾ.ഇടയത്തനിമകൾ. കൈവശം കരുതിയഭാണ്ഡനിറച്ചുംകറുത്ത വാവിന്റെനാളം മുഖപ്പ്.ഉപദംശമായ്..പഥ്യവും ചേർത്ത്വേവിച്ച കയ്പിലകടുക് പൊട്ടിച്ച്ഓട്ടക്കുടുക്കയിൽ. ഇടയുന്ന വേനലിൽ-നടുക്കം പറഞ്ഞു..നിഴൽക്കൂത്തിലല്പംശമം വന്നപോലെ..ഈ തറവാട്ടുകാലംപഴി തിന്നതല്ലേ..പാടം…