ഒറ്റ തുരുത്ത്.
രചന : ദിവാകരൻ പികെ ✍ നീ എന്ന ഒറ്റത്തുരുത്തിലേക്കെത്തു വാൻദൂരമേറെയാണെന്ന റിഞ്ഞ നാൾ തൊട്ടെഇരുളിൽ തപ്പിത്തടഞ് ഇടത്താവളം തേടി,മരു പ്പച്ച മാത്രമായിരുന്നതെന്നറിയുന്നു. ജീവിത കെട്ടുകാഴ്ചകൾക്ക് ഇഴയടുപ്പ്വിട്ടുപോയെങ്കിലും വേനലിനും പേമാരിക്കുംഗാഢബന്ധത്തിൻതായ് വേരറുക്കാൻപറ്റാതെ പിൻവാങ്ങും വേളയിൽ ശൂന്യത. കരകാണാക്കടലിൽ ആടിയുലയും കപ്പലിൻകപ്പിത്താനെപ്പോൽ ചങ്കുറപ്പിൻ…