പ്രകൃതി

രചന : രഘുകല്ലറയ്ക്കൽ. ✍ കാണുന്നു കാന്തിയാൽ ഹരിതഭ മയമാർന്ന,കൗതുക സമ്മോഹനമാലെഴും കാടുകളനേകം,കിഴക്കുണരും അരുണകിരണങ്ങളിളം മഞ്ഞിൽ,കണികയായിറ്റു വീഴുമീ ചെറുകണം, ഇലകളിൽ,കരിങ്കല്ലിലുറവാർന്നു, ചെറുതുള്ളികൾ, ഇറ്റിറ്റരുവിയായ്,കമനീയമൊഴുകി,തടാകം തരളിതം പ്രകൃതിയിൽ!കൗമതിയുണരുമ്പോളിരവിന്റെ മഹനീയമറിയും,കവിതപോൽ തരളിത പ്രകൃതിയും ശോഭയാലാർദ്രതം.കാവ്യത്മ മഹിമയാം കാതരയവളിലെ ജീവനകാമന,കൈവരും പ്രകൃതി, പൃഥ്വിയുമുണരുന്നു പകലോനുമായ്.കാണുന്നു പുൽനാമ്പിനുറവയാൽ…

” മോഷ്ടിക്കുന്നവർ “…

രചന : ശ്യാംരാജേഷ്‌ ശങ്കരൻ ✍ എന്റെ അമ്മ… പ്രഭവതി…മരിച്ചപ്പോൾ ആണ്.. ഞാൻ മോഷണം ആദ്യം കണ്ടത്…,!” മോഷ്ടിക്കുന്ന വർ “…എന്റെ അമ്മയുടെ മരണം ആണ് ഓർമയിൽ വരുന്നത്…എന്റെ അമ്മക്കു കാൻസർ ആയിരുന്നു…എല്ലാവർക്കും അത് അറിയാമായിരുന്നു..” സ്നേഹം ഒരുപാട് ഉള്ളവർ ”…

വിജയ കാഹളം..മൂന്നാം സർഗ്ഗം, ഉദയനം

രചന : പിറവം തോംസൺ ✍ “അഞ്ചാം തരം വരെ പഠിപ്പു പോരേ,പഞ്ചാരേ,യമ്മച്ചി മടുത്തു മോനേ”!നാട്ടിലെന്നത്തെ നാട്ടുനടപ്പു പോൽബീഡി കെട്ടുവാൻ കുട്ടനും പോയല്ലോ.പാടു പെട്ടവിടെ ചെന്നതേയുള്ളൂ,ബീഡിയുടമയ്ക്കു നൊന്തു പോയുള്ളം.“നാടു ഭരിക്കാൻ യോഗമുള്ളവൻ നീ,ബീഡി തെറുത്തോ ജീവിക്കേണ്ടതിനി?മോളിലുള്ളോൻ നിശ്ചയിച്ചു മുൻകൂട്ടി,സ്കൂളിൽപ്പഠിത്തം തുടരെന്റെ കുട്ടീ!”സ്കൂളിലധ്യാപരൊന്നാകെ…

സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ അദ്ധ്യായം രചിച്ച് “എക്കോ” പുതിയ തലങ്ങളിലേക്ക്; ഫണ്ട് റെയ്‌സർ ഡിന്നറും അവാർഡ് നൈറ്റും നവംബർ 22-ന് ബെത്‌പേജിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മനുഷ്യൻ സാമൂഹിക ജീവിയാണ്. താൻ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തിൽ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവൻറെ പ്രതിബദ്ധതയാണ്. എന്നാൽ, നമുക്ക്…

എക്കോ സീനിയർ അംഗങ്ങൾക്ക് സമർപ്പണമായി കലാവേദി അവതരിപ്പിച്ച സംഗീത സന്ധ്യ അവർണ്ണനീയമായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് നല്ല വേദികൾ ഒരുക്കുന്നതിനും ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിച്ചു വരുന്ന “കലാവേദി” എന്ന കലാ സംഘടന ECHO എന്ന സാമൂഹിക ചാരിറ്റി സംഘടനയിലെ “സീനിയർ വെൽനെസ്സ് പ്രോഗ്രാം” അംഗങ്ങൾക്ക് സമർപ്പണമായി നടത്തിയ…

കഥയല്ലിതുജീവിതം.. : പാഠം

രചന : ശ്രീലത രാധാകൃഷ്ണൻ.✍ “ഞാൻ പോയാൽ നിയ്യ് പഠിക്കും”.അയാൾ എപ്പോഴും അവളോട് പറയുമായിരുന്നു. ആദ്യം പോയത് അവളായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ…“ന്നെ ദൈവം കിടത്താതിരുന്നാൽ മതിയായിരുന്നു. നിന്നനിൽപ്പിൽ ആരെയും ബുദ്ധിമുട്ടിക്കാതെ പോണം”.അവളുടെ പ്രാർത്ഥന ദൈവം കേട്ടുകാണും അവൾ പോയത് ഉറക്കത്തിലായിരുന്നു. ഒരു…

നീയെവിടെ കണ്ണാ

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ കണ്ണനെ കണ്ടുവോ കണ്ണനെകണ്ടുവോകണ്ണനാം ഉണ്ണിയെ കണ്ടോ നിങ്ങൾകോലക്കുഴൽവിളി നാദമായെന്നുണ്ണികൂട്ടുകാരൊന്നിച്ചു പോയതാണേതെരുവോരം തോറും അലഞ്ഞു നടന്നുഞാൻഎന്നുണ്ണിക്കണ്ണനെ കാണുവാനായ്കണ്ണനെ കാണാതെ ഉള്ളം പിടഞ്ഞു പോയ്കൈകാൽ തളർന്നു ഞാൻ വീണു പോയി.സ്വപ്നങ്ങൾ കണ്ടു കിടന്നൊരു നേരത്ത്കണ്ണനാം ഉണ്ണിയെന്നരികിലെത്തിപൊന്നിൻ…

മലയാളങ്ങൾക്കിടയിലെപച്ചത്തുരുത്ത്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ മരതകം മിന്നുന്ന മലയാളകാന്തികൾമലയരയർ മൂളിയ മോഹനരാഗംമലയജയുക്തിയാനിർഗ്ഗളിക്കുമ്പോൾമലയാളമാനസം പ്രതിധ്വനിക്കുന്നു. മഞ്ജുളമായൊരു ഭൂമിക തന്നിലായിമാരുത മർമ്മരം ശൃംഗാരമാകന്ദംമേഘധ്വനികളാൽ മാരിയുതിരുമ്പോൾമയിലായിതാനന്ദനർത്തനമാടുന്നു. മിഹികാവൃതമാമലനിരനിരയൊത്തുമതിലുമില്ലാ പരശുരാമക്ഷേത്രത്തിൽമാനവമൂല്യങ്ങളായുയർന്നുയർന്ന്മാധവാരാമകേന്ദ്രനിതാനമായി. മോഹന കാനനം കാദംബരിയായിമല്ലികാനികുഞ്ജത്തിലായിരുന്ന്മാണിക്യരാഗങ്ങളാമോദമാകുമ്പോൾമൂർത്തമാംമാനസമലിഞ്ഞിടുന്നു. മധ്യമാവതിരസരാഗതരംഗിണിമൂളുന്നോരാനന്ദഭേരിയിലായിമുദിതമായൊരാമാനിനിയിലായിമുരജനാദമുഖരിതതന്ത്രിയായി. മോദമാമാരവമായഖിലവുമായതംമയൂഖരേണുവായലിഞ്ഞലിഞ്ഞ്മതിമുഖി തൻ്റെ ശ്രീവിലാസമായിമുക്താവലിയായന്ത്യമണിയായി. മുകുരമാനസമലങ്കാരകേളിയാൽമാറ്റൊലിയാകുന്ന പൂരമേളനത്തിൽമദമാത്സര്യഭേദങ്ങമില്ലാതൊഴുകിമെല്ലെമെല്ലെയായിസാഗരമലിയുന്നു. മോഹിനിഗാന…

നിലയ്ക്കാത്ത ചൂളംവിളികൾ.

രചന : ബിനു. ആർ.✍ കാണാകാഴ്ചകളിൽ അകലെ കാണാംകേൾവികളിൽ കാതങ്ങൾക്കലെകേൾക്കാം, കാലംപോൽ നീണ്ടുകിടക്കുംജീവിതവണ്ടിതൻ നിലയ്ക്കാ ശബ്ദ-മുഖരിതമാം ചൂളംവിളികൾ, പ്രതിരോധമില്ലാ ,പ്രതിരോധംതീർക്കും ആരോഗ്യകുന്നായ്മകൾ മാറ്റി വളഞ്ഞുപുളഞ്ഞവഴികൾ നേർരേഖയാക്കുവാൻ.എന്തിനോവേണ്ടിയലഞ്ഞയറംപറ്റിയജീവിതക്ലേശങ്ങൾ,പൊട്ടിച്ചിരി പൊട്ടിക്കരച്ചിൽ കലമ്പൽവഴിയിൽ കളഞ്ഞീടാൻ ചിന്തകളിൽതന്മയത്വ സമാധാനം ഇനിയെങ്കിലുംചന്തമോടെപുലർന്നീടാനീഘോഷഘോഷം.അനന്തമജ്ഞാതമവർണനിയമാംപദസഞ്ചയങ്ങളിലറിവിൻ മൂർത്തീദമാംതൂലികസഞ്ചരിച്ചീടവേ,ദൈവികസങ്കല്പംമനസ്സിൽ വിരിയവേ, കാലാതിർത്തികൾവഴിയേപിന്നിട്ടുപുറകോട്ടു പോകുന്നു.നിന്റെ പേരിന്നാശയ…

തൊട്ടാവാടി

രചന : ബിന്ദു അരുവിപ്പുറം✍ തൊടിയിലെ പെണ്ണൊരു തൊട്ടാവാടി,യിവൾപുഞ്ചിരിച്ചീടുമ്പോളെന്തഴക്!ഇടനെഞ്ചിൻ താളത്തിലകലാത്ത നോവുണ്ടോ,മിഴിയെന്തേ കൂമ്പുന്നു, ചൊല്ലിടാമോ?സ്നേഹത്തോടെൻ വിരൽ നിന്നെ തലോടുമ്പോ-ളിത്ര ചൊടിയ്ക്കുന്നതെന്തിനാവോ?കാഴ്ച്ചയിലേറെ മനോഹരിയെങ്കിലുംമുള്ളു പുതച്ചു നീ നിൽക്കയല്ലോ!മധുരിതമാകും കിനാവുകളൊക്കെയുംആ മയിൽപ്പീലിയിൽ മൂടിവെച്ചോ?ഇല്ല പരിമളമൊട്ടുമെന്നാകിലുംമലരുകളെത്രമേൽ മോഹനങ്ങൾ!അറിയാതെയാരാനും തൊട്ടുപോയെന്നാകി-ലാകെ പിണങ്ങിയപോലെയാവും.മൃദുലയാണെങ്കിലും സുന്ദരി നീ,മണ്ണി-ലോഷധിയാണെന്നറിഞ്ഞിടുന്നോൾ.