മാധവിക്കുട്ടിയുടെ കഥയിലൂടെ, അവരുടെ പ്രണയസങ്കല്പം.
രചന : ഒ.കെ.ശൈലജടീച്ചർ ✍️ പ്രിയപ്പെട്ടവരെ, മലയാളസാഹിത്യത്തിൽ അനശ്വരയായ സാഹിത്യകാരി മാധവിക്കുട്ടിയുടെ ജന്മവാർഷികദിനമായ ഇന്ന് (മാർച്ച് 31) നാമേവരും സ്നേഹാദരവോടെ,ആരാധനയോടെ സ്മരിക്കുന്ന ആ കഥാകാരിയെക്കുറിച്ചുള്ള കുറച്ചുകാര്യങ്ങൾ എന്റെ വീക്ഷണത്തിലൂടെ ഞാനിവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു🙏 നിങ്ങളേവരും വായിക്കുമെന്ന വിശ്വാസത്തോടെ🙏ലേഖനം പ്രണയം…ജീവനുള്ളവയിലെല്ലാം കുടികൊള്ളുന്ന ഉൽകൃഷ്ടമായഒരുവികാരം.അനിർവചനീയമായൊരനുഭൂതി.മനുഷ്യരിൽ…
കണിമനസ്സും കരിപുരണ്ടലോകവും
രചന : ദിവാകരൻ പികെ ✍️ ആഘോഷപ്പൊലിമകൾക്കിടയിലും യുദ്ധത്തിന്റെ ഭീകരത വേട്ടയാടുന്നു കുരുന്നു മനസ്സുകൾ… എന്റെ പുതിയ കവിത: കണിമനസ്സും കരിപുരണ്ട ലോകവും.” പൊന്നണിഞ്ഞു ചിരിച്ചു നിൽപ്പുണ്ട്-എൻ തൊടിയിലീ കൊന്നപ്പൂക്കൾ.വിളവെടുപ്പിൻ കാഹളത്തിനു പകരംചെവിയിലലയ്ക്കുന്നു പീരങ്കി നാദങ്ങൾ,കരിപുരണ്ട ലോകത്തിൻ വിലാപങ്ങൾ.പുത്തനുടുപ്പിൻ ഗന്ധം നുകരാൻ…
എം.എ യൂസഫലി ഫൊക്കാന കൺവെൻഷനിൽ വിശിഷ്‌ട അഥിതിയായി പങ്കെടുക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ചരിത്രമാകാൻ പോകുന്ന ഫൊക്കാന കൺവെൻഷനിൽ വിശിഷ്‌ട അഥിതിയായി മലയാളികളുടെ സ്വന്തം എം.എ യൂസഫലിയും പങ്കെടുക്കുന്നു. ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ…
ജാഗ്രതാ സന്ദേശങ്ങൾ
രചന : എം ബഷീർ ✍️ മൊബൈലിൽഇടിത്തീ പോലെ തെളിയുന്നുജാഗ്രതാ സന്ദേശംപുറത്തിറങ്ങരുത് പേടിക്കരുത്പാളംതെറ്റിയോടുന്നതീവണ്ടിപോൽ ഹൃദയംഭയത്തിന്റെ അതിരിൽ ചെന്ന്ഇടിച്ച് തകരുന്നുചില്ലുജാലകത്തിലെന്തോവന്നു വീണ് ചിതറുന്നുമിസൈലോ അതോ ഡ്രോണോഞെട്ടിവിറച്ചു നോക്കുമ്പോൾവിശന്ന് തളർന്നൊരുവെള്ളരിപ്രാവ്കണ്ണുകളിൽ ദൈന്യതയുടെമെഴുതിരിത്തിളക്കംഇത്തിരി വെള്ളത്തിൽഒരു പിടി ഗോതമ്പ് മണികളിൽതിരയടിച്ചു ശമിക്കുന്നുശാന്തി തൻ സമുദ്രംനാടിനെയോർത്തു കിടക്കവേപെട്ടെന്ന് കുടുങ്ങി…
ചമയം
രചന : താഹാ ജമാൽ ✍️ എവിടാണ് സാർഇന്നലെ കണ്ടില്ലല്ലോ?ഉണ്ടായിരുന്നുപിന്നിലായിപിൻബഞ്ചിലിരുന്ന്പഠിച്ചവരാണ് സ്റ്റേജിൽഎന്നത് കൊണ്ട്പിന്നിൽ നില്ക്കുന്നവർകേമൻമാരല്ലെന്ന് കരുതരുത്.എവിടെയാണ്തിരക്കിട്ട് പോകുന്നത്ഓരം തള്ളി വരുന്ന കാറ്റുംതളരാതെ നില്ക്കുന്ന വെയിലും സൂക്ഷിക്കണംലോകം മുഴുവൻ സൂര്യൻകണ്ടു മടുത്തതിനാൽസൂര്യനെ അല്പനേരം കാണണംനിങ്ങളാ കവിയല്ലേ സാർകവിത എഴുതിത്തുടങ്ങുമ്പോളുംഎഴുതിയവസാനിക്കുമ്പളുംപിന്നിൽ നിലക്കുന്ന നിരീക്ഷകൻഅവരെക്കുറിച്ചുംപ്രകൃതിയെക്കുറിച്ചുംഅറിയുന്നത്വിളിച്ച് പറയുന്നവൻഓരം…
മരിച്ചു പോകുന്ന സ്നേഹങ്ങൾ
രചന : സെറ എലിസബത്ത് ✍️ ചൂട് നഷ്ടപ്പെട്ടഒരുപിടി ചാരമാണ് —ഒരിക്കൽ ജ്വലിച്ചിരുന്നആ കനൽപ്പൊട്ടുകൾ,ഇപ്പോൾ തണുത്തുറഞ്ഞ്നിസ്സഹായമായി ചിതറുന്നുഅവവെയിലേറ്റ മഞ്ഞുതുള്ളികളാണ് —ഇത്തിരി നേരം മാത്രംപ്രകാശിച്ച്ആകാശത്തിന്റെ ശൂന്യതയിൽനിലീനമാകുന്ന നീർകണങ്ങൾമരിച്ചു പോകുന്ന സ്നേഹങ്ങൾവെളിച്ചം ഇല്ലാത്തചെരാതുകൾ തന്നെയാണ് —തണുത്ത രാത്രിയിൽകൈ നീട്ടി പിടിക്കുമ്പോൾവെറും ശൂന്യത മാത്രംഅവശേഷിപ്പിക്കുന്നത്അവചന്ദ്രന്റെ വെളിച്ചത്തിൽനിശ്ചലമായി…
കവിതയിലെ പെണ്ണുങ്ങൾ
രചന : ശാന്തി സുന്ദർ ✍️ മനസ്സ് ചത്തുപോയ പെണ്ണുങ്ങളിൽ ചിലർപിന്നീടൊരിക്കൽകാടാകും, കടലാകും, പൂക്കാലമാകും,കവിതയിൽ അവർക്ക് മനോഹരമായി ചേക്കേറാനാണിഷ്ടം!അവൾ കവിതയായാൽ,പ്രണയമാവാനും,ജീവിക്കാനും,മോഹിക്കുന്നദേശമാണ് കവിത!ഭാഷയാണ് സ്നേഹം!വായനക്കാരുടെ വിമർശനങ്ങൾക്ക്ചെവി കൊടുക്കാതെ പേപ്പർ പേജുകൾചുരുട്ടിയെടുത്ത്,ദേശങ്ങൾ താണ്ടും,അതേ..കവിതയിൽ അവളൊരു ദേശമാകുന്നുകവിതയിൽ അവളൊരു ഭാഷയാകുന്നുഅതിജീവിച്ച പെണ്ണുങ്ങളുടെഭൂതകാലത്തെ ഒറ്റ ശ്വാസത്തിൽ വായിച്ച്…
നിശാഗന്ധി പൂത്തപ്പോൾ
രചന : പ്രിയബിജൂ ശിവകൃപ ✍️ എഴിലം പാലയിലെ ഇലകൾ ആടിക്കളിക്കുന്നു.അവൾ അവിടെയുണ്ടാകുംയക്ഷി….യാമങ്ങളിൽ പാതിരാക്കോഴി കൂവുമ്പോഴും നായകൾ ഓരിയിടുമ്പോഴും മനസ്സിലേക്ക് വരുന്ന ഘോര രൂപീണി….അവളെ കാണാനും സംസാരിക്കാനും കുറെ നാളായി ആഗ്രഹിക്കുന്നു. ഇന്നാണ് തരപ്പെട്ടത്. എല്ലാവരും കഥകൾ മെനഞ്ഞിരുന്നു. അവളെക്കുറിച്ച്,പത്രക്കാരൻ, പാൽക്കാരൻ,…
ഉദയമായുണരണം
രചന : അൻവർഷാ ഉമയനല്ലൂർ ✍️ അംബരംപോൽത്തിളങ്ങുന്നതാം നന്മകൾ,അംബുജംപോൽ വിടർന്നീടുന്ന മനസ്സുകൾ,അംശവസ്ത്രംപോലണിയുന്ന ചിന്തകൾ;അംഗീകരിക്കുകിൽത്തെളിയുമാ,പ്പുലരികൾ. ആകുലതയില്ലാതുണരുകിൽ സന്തതംആനന്ദവർണ്ണങ്ങളേകുംസ്വജീവിതം.,ആജ്ഞാനുസാരമ,ല്ലതിലുപരി തവഹിതം;ആഗ്രഹിച്ചേകേണ്ടതാണു സ്നേഹാമൃതം. ഇച്ഛാനുകൂലമാകില്ലയി,ന്നെങ്കിലുംഇടമുറിയാതെ പ്രിയമൊഴുകേണമുള്ളിലുംഇടിനാദമുയരാതെയെന്നുമാ,കരുതലും;ഇമയടയ്ക്കാതുണർന്നേകാം കരളിലും. ഈടുവയ്പ്പില്ലാതെ നൽക, സംരക്ഷണം.,ഈടുറ്റ ധനമാണ് സ്നേഹമെന്നോർക്കണംഈക്ഷണംതന്നെയുണർന്നു വർത്തിക്കണംഈർഷ്യതയില്ലാതലിഞ്ഞു ജീവിക്കണം. ഉള്ളിലുണ്ടാകട്ടെ യൊരുമതൻ പൊൻകുഴൽഉണരട്ടെയോരോ മനസ്സിലുമാ, നിഴൽഉല്ലാസമോടേ വസിക്കുവാൻ…
ഇലകൊഴിഞ്ഞ മരം
രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ ഒരു നിനവിൽ നീയെൻകനവായ്പെയ്തപ്പോൾനിൻകുടിലിൽ ഞാൻ തനിച്ചായിരുന്നു,ഒരു നിശയിൽ ഞാൻനിൻ കുടിലായിരുന്നപ്പോൾനിലാശലഭമായ് നീ പെയ്തിറങ്ങി!അരുണോദയത്തിന്നരുമകളെപ്പോ-ളവയെല്ലാം നിൻതരുവിൽകുളിർമുത്തുകളായ്;കരയുവാനറിയാതെകളിചിരിയറിയാതെകരളിൽ കാതരയായ്നീയുറങ്ങി!ഒരു പൂവടർന്നപ്പോ-ളറിയാതെ ഞാനെന്റെഅനുരാഗവല്ലികൾ ചേർത്തുവച്ചു,ആരുമറിയാതെ മനതാരി-ലെഴുതിവെച്ചു!നിന്നിതളിൻനിറങ്ങളിൻനിറവായ് നിന്നിട്ടും,നിന്നഴകിന്നാണത്തി-ന്നെഴവായിരുന്നിട്ടുംനിന്നിഴവോലയെന്തേയെനിക്കെഴുതിയില്ലാ,ശിശിരമൊരു മിഴിദൂരമെന്തേ നടന്നതില്ല!?എങ്കിൽ ഞാനൊരിലകൊഴിഞ്ഞമരമായ് മാറുകില്ല,മഴനിറഞ്ഞമിഴിയായ് മാറുകില്ല!
