അച്ഛൻ
രചന : വിനോദ്.വി.ദേവ്.✍️ അച്ഛൻ നിശാഗന്ധിയുടെതണലിൽനിന്ന്,ഒരു നദികടന്ന് , മലകടന്ന്പുറവേലിക്കരുകിലെഇലഞ്ഞിയുംകടന്ന്പാതിയിരുട്ടായും പാതിവെളിച്ചമായുംമൃഗമായും ദേവദൂതനായുംഎന്നെ വിളിച്ചുണർത്തുന്നു.പേടിയാണെനിയ്ക്കച്ഛാതിളച്ചയീമഴയ്ക്കുള്ളിൽ,പെറ്റമാത്രയിൽ ചത്തകുഞ്ഞായിക്കിടക്കുവാൻ.,ഇക്കല്ലിന്നഗാധതചുരത്തിയമഴപെയ്തു,ഭൂമിയിൽ ജീവൻവച്ചുപിറന്നകുഞ്ഞാണുഞാൻ.മാതൃവല്ലരിയിന്നു കരിഞ്ഞുനിന്നെച്ചുറ്റി,മാധുര്യംതുളുമ്പുന്ന മുലപ്പാൽ ചുരത്തുമ്പോൾ,മന്നിലീനന്മപാനം ചെയ്തു ഞാനേകാന്തത –യുണ്മയായ് കണ്ടുനിന്റെനന്മഴയ്ക്കിരന്നുപോയ്.പുഴയായ് നീയെൻമുന്നിൽവന്നെന്റെ കരകളെപച്ചിച്ചമുത്തം നല്കിവെളിച്ചം തെളിച്ചതും,ശോകനാരായംകൊണ്ട്പൊള്ളിയ നാവിൻതുമ്പിൽ,കണ്ണുനീർമരുന്നിറ്റിമുറിവുകരിച്ചതുംശാന്തമാംപുഴപോലെ നിന്നെ ഞാൻ കാണുന്നേരംവാക്കിൻഞൊടിയിൽനിന്നിൽ കടലുപെരുക്കുന്നു.താത നീ…
മനസ്സിലൊരു കൊട്ടാരം
രചന : ദിവാകരൻ പികെ ✍️ “വിശ്വാ ആ ബ്രോക്കർ നാരായണൻനായർ പറഞ്ഞ പെണ്ണിനെ കാണാൻ പോയോ നീ ““ഹോ….. അമ്മ തുടങ്ങി. അമ്മയ്ക്കറിയുമോ നാട്ടിൽ പെണ്ണ് കിട്ടാതെ ചെറുപ്പക്കാർ തെക്ക് വടക്ക് നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്ന് “എന്നുമുള്ള തന്റെ കല്യാണത്തെ…
ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..
രചന : സൈരാ ബാനു✍️ ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..നോക്കിനിൽക്കുന്ന ചിലർഇരുതുരുത്തുകളിലേക്കുമായ്താഴെ ഒരുതോണിനിലാവുകാത്തു കിടപ്പുണ്ട്ആരാദ്യം….എന്ന ചോദ്യത്തിനുമുന്നിൽഉത്തരങ്ങൾ പുറം തിരിഞ്ഞുനിൽക്കുന്നു…ഇരുകരകളിലുമൊരുപാട്മഴപെയ്തുതോർന്നെങ്കിലും വിതുമ്പുന്നകാർമേഘങ്ങളുള്ളിലൊ-തുക്കി പറയാതെ..പറയാതെ പോയവർ..ആരവങ്ങളില്ലാതെ..ഘോഷയാത്രയില്ലാതെമൗനങ്ങളുടെ നീണ്ടപർവ്വതനിരകളിൽ..അപ്രത്യക്ഷരായവർ…ചിന്തകൾ കെട്ടിപുണരുമ്പോഴും പരസ്പരം കെട്ട്പിണയാത്തരണ്ടു നിഴലുകളായ്..ഇരുട്ടിന്റെ വൻകരകളെലക്ഷ്യമാക്കിനടന്നകന്നുപോയവർ..മൂകമായിരുന്നവരുടെഭാഷയിൽ…മനോഹരമായിപ്രണയിച്ചിരുന്നവർ..എന്നിട്ടും…വഞ്ചനയുടെമൂടുപടമണിഞ്ഞൊരാൾ തുറന്നുവെക്കാൻമറന്നുപോയരണ്ടുമനസ്സുകൾ..വീണ്ടുമൊരു ജന്മംതേടിപരാജിതരായ്….ശൂന്യതയിലേക്ക്നോക്കിയിരിക്കുമ്പോഴുംആരാദ്യം…എന്നചോദ്യംമുഖം നോക്കാതെ ബാക്കിനിൽക്കുന്നു..അസ്തമനത്തിന്റെതിരിതാഴ്ത്തി ജീവിതംനിശ്ചലമാകുമ്പോൾവിരിയാതെ…വീണുപോയ മോഹങ്ങൾതാളബോധമില്ലാതെഅവർക്ക് മുന്നിലൂടെകടന്നുപോകുന്നു…നിലാവണഞ്ഞുപോയനേരം…ദൂരമറിയാതെ…ദിശയറിയാതെ…തോണി മെല്ലെ..യാത്രയായ്..…
കരുതൽ.
രചന : സുരേഷ് പുതിയ പുരയിൽ.✍️ മാതാവിൻ മൃദുകരങ്ങളിൽമധുരിക്കും എൻ ജീവിതം.ആത്മാവിന് കരുതലായിശോഭിക്കും മേനിയും ഭുവനിയിൽ.കരകവിഞ്ഞ് സ്ഥാനമാറാതെനിൽക്കുന്ന ശബ്ദസാഗരമേ…നിൻ കനിവാർന്ന ജലപ്രവാഹംജീവനു കരുതലായി ഭവിക്കുന്നു.ജീവധാരയ്ക്ക് കരുതലായികാലം മെല്ലെ വളർത്തിയഅക്ഷരമുത്തുമണികൾതളിർക്കുന്നു, പൂക്കുന്നുമൗനത്തിന്റെ താഴ്വവരയിൽ.നിറമാർന്ന പൂക്കൾ വിരിയുന്നു,കാലം കരുതിയ സൗരഭ്യം പേറി.പ്രാണകാലം അല്പമാണെങ്കിലുംമറ്റൊരു ജീവന്…
✨ലേഖനം✨കേരളപ്പിറവിയുടെ മറവി
രചന : സൈന ചെന്ത്രാപ്പിന്നി ✍️ കേരള സംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് നാം ആഘോഷമാക്കുന്ന കേരളപ്പിറവി. കേരളം ഒരു ചെറിയ സംസ്ഥാനമാണ്. കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിൽ പതിനാല് സംസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്; കേരളം രൂപീകരിക്കുമ്പോൾ വെറും 5 ജില്ലകളും. വിദ്യാഭ്യാസ രംഗത്ത്…
വൈകി ഉണരുന്നവളുടെ അടുക്കളയിൽ,
രചന : ആമിരജി ✍️ വൈകി ഉണരുന്നവളുടെ അടുക്കളയിൽ,പതിവിലും ബഹളംകൂടുതൽ ആയിരിക്കും.വൈകിയതിന്റെ പരവേശത്തിൽഓടികിതച്ചു വന്നതിൽ പിന്നേ ആദ്യംഅവളെത്തുന്ന ഇടം ഇന്നവളെകാണാതെ മൗനം ഭജിച്ചിരിക്കുന്നു…രാവിലെ എണീറ്റ് കുളിച്ചു കുറിയിട്ട്വരുന്ന അവളെ കാത്തിരിക്കുന്ന പാത്രങ്ങൾപരസ്പരം ചോദിച്ചു തുടങ്ങി,അവളെവിടെപോയെന്ന്…ഞാൻ ഇല്ലാതെ എന്റെ സ്പർശനമേൽക്കാതെഎന്റെ പ്രിയപ്പെട്ട ഇടങ്ങൾ..ന്റെ…
ഇരുളടഞ്ഞ പാതകളും മാഞ്ഞുപോയ നിഴലുകളും
രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ജീവിതം ആർക്കൊക്കെയോ വേണ്ടി ഹോമിക്കപ്പെട്ട ബലിച്ചോറുപോലെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അർത്ഥശൂന്യമായ പകലുകളിൽ മറ്റുള്ളവർക്കായി കോറിയിട്ട അടയാളങ്ങൾ ഇന്ന് എൻ്റെ ആത്മാവിൽ ഉണങ്ങാത്ത മുറിവുകളായി അവശേഷിക്കുന്ന ആ ദിനങ്ങൾ, ഇരുൾ മൂടിയ ഒരു പുരാതന…
കണ്ണുകൾ..
രചന : സന്തോഷ് മലയാറ്റിൽ ✍️ അപൂർണ്ണതയിലെഅറ്റമില്ലാത്ത ഇരുട്ടിൽപെയ്തുതോരാത്തഒരു കറുത്തമേഘത്തുണ്ടിൽനീ ഹൃദയം കൊരുത്തിടണംപെയ്തൊഴിയും മുമ്പ്എന്റെ പ്രണയത്താൽഞാനതു നനച്ചിടുംഒരോ മഴത്തുള്ളിയുംനമ്മുടെ സംഗമരഹസ്യങ്ങൾഭൂമിയോട് പങ്കുവെയ്ക്കും.ഉറവപൊട്ടിയൊഴുകുന്നൊരുഅരുവിയിൽ കാൽപ്പാദംനനച്ചൊരു കാററ്നമുക്കിടയിൽവന്ന്നിശ്ശബ്ദമാകും.ഒരു പാതിരാക്കാറ്റ്പൂത്തുവിടർന്നമുല്ലവള്ളിയിലേക്ക്മുടിയഴിച്ചിടും.എന്റെ കണ്ണുകൾനിലാവും ,നക്ഷത്രങ്ങളുംതിരഞ്ഞ രാത്രിയിൽനമ്മൾ അന്യരായിരുന്നില്ലഎന്നതിന് അവസാനത്തെസാക്ഷി, നീർവറ്റിയകണ്ണുകളാകട്ടെ.
നൊമ്പരങ്ങൾ
രചന : Darsaraj R. ✍️ ഇത് ഒരു നടന്ന കഥയാണ്നേരെ കാണുന്ന ബിൽഡിംഗ്അതിൽ മൂന്നാമത്തെ ഫ്ലോർ.“റൂം നമ്പർ 310”ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവരുത്. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്.മലയാളി തന്നെയല്ലേ?വയസ്സ് എത്ര വരും?ചേട്ടാ, ഒരു…
തിരികെ മടങ്ങാൻ മോഹിച്ചപ്പോൾ …
രചന : റുക്സാന ഷമീർ ✍️ പഴയ തറവാട്ടുവീട്ടിലേക്കൊന്നുതിരികെ മടങ്ങാൻ മോഹിച്ചപ്പോൾ ……ഓർമ്മകളുടെ തിരമാലകൾആർത്തലച്ച് ഇരമ്പിക്കൊണ്ടിരുന്നു…..!!ഓടിക്കളിച്ചു തളർന്നു വിയർപ്പിറ്റിയമുറ്റത്തെ പഞ്ചാര മണൽകാടുമൂടിയ വനാന്തരം പോലെനിഗൂഡ നിശബ്ദതയിൽ മുങ്ങിക്കിടന്നു….മുറ്റത്ത് പെയ്തു നിറഞ്ഞകരിയിലക്കൂട്ടങ്ങൾതലചായ്ക്കാനിടമില്ലാതെകെട്ടിപ്പുണർന്നും കാറ്റിൻ്റെ ഉണർത്തുപാട്ടിൽഅടിപിടി കൂടിയും നിരന്നു കിടക്കുന്നു ….പടിയിറങ്ങും മുൻപ് നട്ടു…
