തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതംതകർന്നുപോകാനുള്ളതല്ലയീ ഹൃത്തടംതലമുറകൾക്കുദയകാലം പകരുവാൻതളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലുംതരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകംതാഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;താളമോടനുദിനം തുടരട്ടെ ഹൃത്തടം.തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകംതഴുകിക്കടന്നെത്തുമഴകാർന്ന ജീവിതംതാഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവുംതഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.തീരത്തണയാൻ കൊതിക്കുന്ന തിരകളായ്തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകംതളരാതുണർവ്വിൻ…

ശേഷിപ്പു

രചന : അഷ്റഫ് കാളത്തോട് ✍ The Remnant (ശേഷിപ്പു) എന്ന സാറ്റയർ കവിതയുടെ മലയാള പരിഭാഷ ലോകം തീയിൽ മുങ്ങി,ആകാശം ചാരമായി വീണു.മനുഷ്യരുടെ കരച്ചിൽ ഇല്ലാതായിചരിത്രത്തിന്റെ അവസാന രംഗം മാത്രം.ശൂന്യമായ തെരുവുകളിൽ പതാകകൾ ചിതറി,രാജധാനികൾ എല്ലാം അഗ്നിയുടെ ശ്മശാനങ്ങൾ.അവിടെ നടന്നുവന്നത്രണ്ടു…

പിന്നെയും ചില നബിദിന ഓർമ്മകൾ

രചന : സാബി തെക്കേപ്പുറം ✍ നബിദിനായ്ക്ക്ണോലോ…“പാനൂസിനെക്കുറിച്ചോർക്കാതെ ഏത് നബിദിനമാണ് കടന്നുപോയിട്ടുള്ളത്???”പണ്ട്, മോൻ കുഞ്ഞായിരുന്നപ്പോൾ ഞാനിതേ ഡയലോഗടിച്ചപ്പോ, ഓൻ ചോദിക്ക്യാ…“ആരാ പാനൂസ്??ങ്ങളെ പഴേ ലൈനേയ്നോ…ന്ന്”(വിത്തുഗുണം പത്തുഗുണം😜)ഞാൻ ചിരിക്കണോ കരയണോ…ന്നറിയാണ്ട് ബ്ലിങ്കിക്കൊണ്ട് നിൽക്കുമ്പം, ഓന്റുപ്പ കേറിയങ്ങ് എടപെട്ടു“കുരുത്തം കെട്ടോനേ…പാനൂസ് ന്ന് പറഞ്ഞാ മനുഷ്യനല്ല,…

നര

രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍ നരവന്നമനസ്സിന്നുരയ്ക്കുന്ന മോഹങ്ങൾവർണ്ണങ്ങൾ പകർന്നുമോഹങ്ങൾ തുരുതുരെപ്രസവിച്ചു കൊണ്ടിരുന്നുദിവസം തികയാതെഓരോന്നും മൃതിയടഞ്ഞുഒന്നു മാത്രം ശേഷിച്ചുഅതിന് ഞാനൊരു പേരുകണ്ടെത്തി” നിരാശ”നിരാശയെ ഞാനെന്റെനരവീണ മനസ്സിന്റെതൊട്ടിലിൽ കിടത്തി..ഒരിക്കലും ഉറക്കം വരാത്തനിരാശ വാകീറികരയുമ്പോൾഎന്റെകൈവശം താരാട്ടുവാൻഈണമില്ലാത്തയിന്നലകളുംശബ്ദമറ്റ്പോയവിഹ്വലതകളുംകണ്ണീരിന്റെയുപ്പും മാത്രം…..പോയ കാലത്തിലെനല്ലയോർ-മ്മകളൊക്കെയും നര വീണ്കൊഴിഞ്ഞു കൊണ്ടിരുന്നു….,..നാളെ നരയ്ക്കാത്തപുതിയത്കിളിർക്കുവാനായി..…

തിരുവനന്തപുരത്തെ ഓണം ഡ്രോൺ ഷോ.എ ഐ സാങ്കേതിക വിദ്യയുടെ നേർക്കാഴ്ച്ച?

രചന : വലിയശാല രാജു ✍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വരുന്ന സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ ഓണം വാരഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡ്രോൺ ഷോ. ആയിരത്തോളം ഡ്രോണുകൾ ഉപയോഗിച്ച് കനകക്കുന്ന് കൊട്ടാരത്തിന്റെ രാത്രി ആകാശത്തെ വർണ്ണാഭമാക്കി മാറ്റിയ ഈ…

വഞ്ചിപ്പാട്ടും… വാര്യരും

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പള്ളിയോടമതിങ്കലമർന്നുകുഞ്ഞോള തുള്ളിച്ചകണ്ടു മനം കുളിർന്നുതുഴതള്ളി വെള്ളം പകുത്തുനുരചിന്തിയതിദ്രുതം നീങ്ങുംജലയാന ഗതിയതിങ്കൽസ്വയം മറന്നു നൃപതൻചാരത്തു മരുവീടിനവാര്യരോടിവ്വണ്ണമോതിനാൻതമ്പുരാൻ ക്ഷണത്തിൽതുഴതള്ളും താളമതികൃത്യതയാർന്നഹോചേർക്കുന്നു കാവ്യചാരുതനമ്പിടുന്നേൻ മഹാമനീഷിയാം അവിടുന്നിൻകവനചാതുരിയെചമച്ചുതരികതുമ്പം തീർത്തിമ്പംചേർക്കുമാറൊരു പുത്തൻകാവ്യോൽപ്പന്നമതു വിളംബമെന്യേ …….നമ്പുവതു നമ്പിയാരെഅവിടുന്നിൻ കവിതപണിയുംകുതൂഹലമതൊന്നിനെ താൻഎതിർവാക്കോരാതെതിരുവായ്മൊഴിയതു പോറ്റണംപോറ്റീടായ്കിലതു വിശ്വാസഹേതുവതി…

ഇരുട്ട്

രചന : ജോയ് പാലക്കമൂല ✍ എവിടെ നിന്നോ വന്നിരുന്നു,ഉറപ്പില്ല…എങ്കിലും, അറിയപ്പെടുന്നവനായിചുറ്റിച്ചുറ്റിപ്പറ്റിയിരിക്കുന്നു അങ്ങനെ.വഴിതെറ്റിയതല്ല,വരിതെറ്റിയതുമല്ല—ഇതൊരു നിശ്ചയം പോലെയാണ്നിരന്തര കർമ്മനിരതൻ്റെ.ഒരവകാശം ചോദിക്കാൻ വന്നഏതോ പഴയ പരിചയക്കാരനെ പോലെകൽപ്പനകളെ കയ്യിൽ പിടിച്ചനിഗൂഡതയുടെ ശിപായിയെ പോലെപക്ഷേ, മുഖമൊന്നും ഉയർത്തുന്നില്ല,കണ്ണിൽ നോക്കി സംസാരിക്കുന്നില്ല,പലിശക്കാരന്റെ കണിശതയോടെനിന്റെ ജീവിതനിമിഷങ്ങൾതിരിച്ചു ചോദിക്കുകയാണ്.ഒഴിഞ്ഞുമാറാൻ ഉപായമാലോചിക്കും,ഒരായിരം…

മുറിവുകളുടെ ദിനപത്രം

രചന : അനിൽ മാത്യു ✍ എന്റെ മരണത്തെക്കുറിച്ച്എഴുതുന്നവർ“അവൻ പോയി”എന്നൊരൊറ്റ വരിയാൽഎന്നെ അവസാനിപ്പിക്കരുത്.ഞാൻ പോയിട്ടില്ല…എന്റെ കരച്ചിലിന്റെശബ്ദങ്ങൾ ഇനിയും മതിലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുന്നു.നിങ്ങൾക്ക്കേൾക്കാതിരിക്കാൻ മാത്രംനിങ്ങൾ ചെവികൾഅടച്ചിടുന്നുവത്രേ.എന്റെ കണ്ണുകൾ അടഞ്ഞുകിടക്കുമ്പോൾഅതിൽ ഉറക്കം മാത്രമല്ല,ജീവിച്ചിരിക്കുന്നവർക്കു പോലുംസഹിക്കാനാകാത്ത തീപ്പൊരി അടങ്ങിയിരിക്കും.നിങ്ങൾക്കത് നോക്കാനുള്ള ധൈര്യമില്ലാതെ“കണ്ണുകൾ ശൂന്യം” എന്നു കുറിക്കരുത്.എന്റെ ചുണ്ടുകൾവിളറിയപ്പോൾഅവിടെ…

പ്രണയശേഖരം

രചന : രാജേഷ് കോടനാട് ✍ അവരുടെ,വിരൽതുമ്പിൽ നിന്നെന്തോപറ്റിപ്പിടിച്ചതുപോലെതിരിച്ചു തന്നപെയിംഗ് സ്ലിപ് കുറ്റിയിൽനീല നിറത്തിലുള്ളബാങ്ക് സീലിനുള്ളിലായിഅവ്യക്തമായൊരടയാളംഒരു ദിവസംഎൻ്റെ ശ്രദ്ധയിൽ പെട്ടുബൗൺസ് ആവാത്തചെക്കുകൾ പോലെഎഫിഷ്യൻ്റ്ആയൊരു പ്രണയംഞാൻ കൊടുത്തകളക്ഷനുകൾക്കുള്ളിൽ നിന്ന്അവർ ,കൗണ്ടർ ഫോയിലുകളായിതിരിച്ചു തന്നുടൂറിസ്റ്റ് ഹോമിലെ പെൺകുട്ടികുപ്പായം തൊട്ടു നോക്കുംനൈസാണെന്ന് പറയുംഇടയിലെവിടെയോഅൽപംപൂമ്പൊടി വിതറിയിട്ടുണ്ടാവുംഅത് ,പ്രണയമാണെന്നറിയാതെ…

ലീലയ്ക്ക് ജാരനുണ്ട്🫣 ഒരു ക്ലീഷേ കഥ

രചന : ഗിരീഷ് പാണി ✍ ആരോ ഉറക്കെ നിലവിളിച്ചു“കള്ളൻ ……. കള്ളൻ “നാട്ടിലുള്ളവരെല്ലാം ഉണർന്നുലൈറ്റുകൾ തെളിഞ്ഞു“എവിടെ ……എവിടെ … ” വീടുതുറന്ന് മുറ്റത്തേക്കിറങ്ങിയവർ പരസ്പരം ചോദിച്ചു.അപ്പോഴാരോ പറഞ്ഞു ” മ്മ്ടെ ലീലേടെ വീട്ടിന്നാ വിളിയൊച്ച കേട്ടേ “” ആഹാ അവിടെയോ…