മറവി

രചന : മോഹനൻ താഴത്തെതിൽ അകത്തേത്തറ.✍ മതിലുകെട്ടി മതിലുകെട്ടിമനുഷ്യനിന്നെവിടെ എത്തി?മതിലു കൊണ്ടു മറച്ചുമറച്ചുമനുഷ്യത്വം പിടഞ്ഞുപോയ്രാജ്യമെന്ന മതിലുകൊണ്ട്ലോകം മുറിഞ്ഞു പോയ്അതിരു തീർത്തു പേരുനൽകിമനുഷ്യൻ തളർന്നു ഫോയ്ആകാശത്തു വര വരച്ചുഅവിടം സ്വന്തമാക്കിആഴക്കടലും പകുത്തെടുത്ത്തിരകൾ തിരിഞ്ഞു പോയ്രാജാക്കന്മാർ പണ്ടുതൊട്ടേഅതിരു വരച്ചവർപ്രഭുക്കന്മാരോ കാലാകാലംഅഹങ്കാരം കുറിച്ചവർഎല്ലാം കഴിഞ്ഞിന്നു നമ്മൾഅതിരു…

ഒരു മൗനത്തിന്റെ വില!

രചന : ശ്രുതി സൗപർണിക ✍ “ഒന്നുമറിയാത്ത ആ കുഞ്ഞിനെയെങ്കിലും വെറുതെ വിടാമായിരുന്നു”. അങ്ങങ്ങ് കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടക്കം പറച്ചിലുകൾ അയാളുടെ കാതുകളിൽ അവ്യക്തമായി പതിഞ്ഞു കൊണ്ടിരിക്കെ, തലേന്ന് രാത്രിയിൽ വന്ന അവളുടെ ഫോൺകാൾ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു നിന്നു.…

മൂന്നു പേർക്ക്

രചന : ശിവദാസൻ മുക്കം ✍ കവിതഎഴുതുന്ന പുഴകരയിൽകവിത നിറഞ്ഞ പുഴപുഴയാഴത്തിൽ കണ്ണീരുകലക്കികവിതയുടെ മിടുപ്പുതേടുന്നവർപരസ്പരം വിലപറയാതെ നാളെയെന്നവാക്കുറപ്പിൽപുഴയോരത്ത് കിന്നാരം പറഞ്ഞും ചിരിച്ചും കളിച്ചുംപിരിയാതെ പിരിഞ്ഞവർ.തൃവേണി സംഗമം പരിപാവനമായപോലെ വളപട്ടണം പുഴയുടെആഴങ്ങളേയും കോൾമയിർ കൊള്ളിക്കുന്നകവിതയുടെ ഒഴുക്ക്.വീരനായകന്മരുടെ സ്മൃതി മണ്ഡപമാകുന്നവളപട്ടണം പുഴക്കരയിൽഞാനൊരു സുര്യനായിഅവൾ ചന്ദ്ര…

എന്നും തൊഴാൻ

രചന : ലേഖ വാസു✍ എന്നും തൊഴാൻ എനിക്കുമൊരുദൈവമുണ്ടല്ലോയെന്ന്ഓർക്കുമ്പോൾ തന്നെഎവിടെനിന്നോ അയാളെന്റെകണ്മുന്നിൽ പ്രത്യക്ഷപ്പെടും..സങ്കടങ്ങളുടെ നീണ്ടയൊരുപായനിവർത്തിയിട്ട്ഞാനതിലയാളെയുംഎന്റെ കൂടെ പിടിച്ചിരുത്തും..ആ വിരിഞ്ഞ നെഞ്ചിലെരോമക്കാടുകൾക്കിടയിലേക്ക്മുഖംപൂഴ്ത്തിവെച്ചുകൊണ്ട്ഞാനൊരുപാടുനേരമിരിക്കും..അയാളുടെ ഇരുകരങ്ങളുമെന്റെകരങ്ങൾക്കുള്ളിലാക്കിചുണ്ടോടുചേർത്തുപിടിച്ച്എങ്ങലടിച്ചു വിതുമ്പിക്കരയും..പിന്നെയെന്റെ മാറോടുചേർത്തുപിടിച്ചാ ഇരുകരങ്ങളിലുംഞാൻ തെരുതെരാ ചുംബിക്കും ..എന്റെ അവസാന സങ്കടത്തുള്ളിയുംപെയ്തൊഴിയും വരെഞാനയാളുടെ മടിയിൽതലവെച്ചേറെനേരമങ്ങനെ കിടക്കും..അയാളുടെ ഹൃദയത്തിലെചുറ്റമ്പലങ്ങളിൽ ഞാൻമതിവരുവോളവുംവലംവെച്ചു തൊഴും,അയാൾ…

നിഴൽ

രചന : ജി.വിജയൻ തോന്നിയ്ക്കൽ✍ സ്വർഗ്ഗം മറന്നു ഞാൻ വെട്ടിപ്പിടിച്ച….സ്വപ്നങ്ങളൊക്കെ അന്ധമായോ… ?എൻ സ്വപ്നങ്ങളിൽ ഞാൻ കോട്ടകെട്ടി..അന്തരംഗങ്ങൾ കൊതിച്ചു ആർത്തനാദം….ബന്ധങ്ങളൊക്കെ മറന്നൊരു ലോകത്ത്….ഞാൻ ആജ്ഞാനുവത്തിയാം രാജാവായി..പ്രാണൻ പിടയുന്ന വേദന കണ്ടില്ല…..രക്തബന്ധം പോലും മറന്നു പോയി….ശാപം ഫലിച്ചൊരു പാവിയാണെ ….പെറ്റമ്മയെ പോലും മറന്നുപോയെ……കല്ലായ…

യുദ്ധവും* – സമാധാനവും

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്മനസ്സിൽത്തുടങ്ങുന്നു യുദ്ധം;കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾസൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം. ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്ദുരിതങ്ങൾ നിറയുന്നു ചുറ്റും,തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-സ്വപ്നം കെടുത്തുന്നു വീണ്ടും. സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർകത്തിയമരുന്നെത്ര കഷ്ടം!എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-യാർത്തനാദങ്ങൾതൻ ചിത്രം. മാനവരാശിക്കൊരുപോൽ നിരാശകൾചാർത്തിക്കൊടുക്കുന്നു യുദ്ധംതീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-ലോകമാക്കുന്നെത്ര വ്യർത്ഥം? ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർനിത്യം മുറിപ്പെടുത്തുമ്പോൾസ്നേഹാശയാദർശമില്ലാത്ത…

പണാധിപത്യം– (ഓട്ടം തുള്ളൽ)

രചന : ഉള്ളാട്ടിൽ ജോൺ✍ ( ഇലക്ഷൻ കാലത്തെഴുതിയ ഓട്ടം തുള്ളൽ ശൈലിയിൽ എഴുതിയ ഈ ഹാസ്യ കവിത വീണ്ടും ഇലൿഷൻ വന്നപ്പോൾ പോസ്റ്റ് ചെയ്യാൻ തോന്നി. ) എന്നാലിനിയൊരു കഥയുര ചെയ്യാംഎന്നുടെ ചിന്ത ക്കുതകിയ പോലെചുട്ടു പഴുക്കും നാട്ടിലിതെന്തൊരുകഷ്ടമിലക്ക്ഷനു ചൂടതികഠിനം…

‘പരൽമീൻ”

രചന : കല്ലിയൂർവിശ്വംഭരൻ.✍ വേനലിൽ ശാന്തമായ് ഒഴുകുമീനദിയിൽചൂണ്ടയിലൊരുമീൻകൊതിച്ചുഞാൻനിൽക്കവേ,നിമിഷങ്ങളലസമായ് തള്ളിനീക്കുന്നിതാവിരസതമനസ്സിൽ വന്നുപോകുന്നിതാ.കണ്മഷിഎഴുതിയ കൊച്ചുമേഘങ്ങളുംഅടുത്തുകണ്ടാ മരച്ചോട്ടിലിരിക്കുന്നുഞാൻ.ഇവിടെയൊരുപക്ഷിയെനോക്കി നിൽക്കുന്നുഞാൻ.വിരിഞ്ഞൊരുപൂവിനായി കൊതിച്ചു നിൽക്കുന്നുഞാൻ.മരിച്ചുപോയ പ്രിയരേഓർത്തു നിൽക്കുന്നെൻമനസിലാ ഓർമകൾ നീക്കിയെൻ ചൂണ്ടയിൽ,നിമിഷങ്ങളങ്ങനെകൊത്തുന്നുമീനുകൾ.വീണ്ടുമെന്നെ ശപിക്കുന്ന മീനിന്റെ ചുണ്ടുകൾ.പിന്നെയും എന്നോർമ്മയിൽഞെട്ടിക്കുന്നു അതെന്നെ.ചൂണ്ടയ്ക്കടുത്തുപരൽമീനിനെകണ്ടമരത്തിലെപക്ഷിയുടെ ദൈനൃതകണ്ടുഞാൻ.എൻ്റെപട്ടു വലഭംഗിയായി വിരിച്ചിട്ടുചെന്ന്ദൂരെനോക്കിനിന്നു.ഞാനെന്ന കുഞ്ഞിനെ നോക്കുന്നമങ്കമാർമൂളുംപുഴയുടെകൊച്ചുകൊച്ചോളങ്ങൾതേങ്ങും തൊടികളിൽ പോകുന്നു…

കെടാവിളക്ക്

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ സുന്ദരതേജസ്സായെൻ മനസ്സിലെന്നുംനിറഞ്ഞുനിൽക്കുന്നുണ്ട് കെടാവിളക്കായിട്ട്…ആകസ്മികമായി വിട്ടു പിരിഞ്ഞൊരെൻമംഗല്യത്താലിയെൻ ഹൃദയത്തിൽ ചാർത്തിയനീയെന്ന സ്നേഹത്തിൻ പൊൻതേജസ്സിനേ …നിൻ്റെയാ തുടിപ്പന്ന് അണഞ്ഞോരാ നേരത്ത്നിഷ്പ്രഭമായല്ലോ എൻമാനസവുംനമ്മുടേ ഗേഹവും ആ പൂമുഖപ്പടിയും…വിശ്വസിക്കാനാവാത്ത നിൻ വിട്ടുപിരിയലിൽസ്വബോധം നഷ്ടപ്പെട്ടോരായെനിക്ക്ഒരുനോക്കവസാനം കാണുവാനാകാത്തവേദനയുണ്ടിന്നും ഹൃത്തിലായി….അദൃശ്യനാണേലും നീയ്യുണ്ട് കൂടേഎന്നുള്ള വിശ്വാസം നൽകുന്ന…

കേരളപിറവിയുടെ അറുപത്തെട്ടു വർഷങ്ങൾ .

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ് ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു.…