എന്തിനാണ് ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ എന്തിനാണെന്തിനാണെന്തിനാണ്നിനക്കുമാത്രമിതെന്തിനാണ്?മിണ്ടാനെളുതാത്ത ശൈശവത്തിലേഎന്തിനാണെന്തിനാണീവിധത്തിൽസുന്ദര, ഭീതിദ ദർശനങ്ങൾഉള്ളം ചിരിച്ചു, കരയുവാനുംനീ ചെറുതായണുവാകും വേളദൃക്മാത്രനിവനിലത്യാനന്ദംആയതിൻ മീതേ പറന്നുയരാൻശ്രമിക്കെ വലുതായ് വലുതായിഭീതിയിലാണ്ടു പോകുന്ന നേരംആ;ലിംഗം ചെറുതായത്യാനന്ദംമുന്നിൽ ചുഴലും കൃഷ്ണനീലിമഎന്നെപ്പുണരേ ഞാനുറങ്ങുന്നുമുതിർന്നിട്ടുമിന്നിതാ ഞാനേറെനീലമഹാബ്ധിയിലാണു സദാദേഹത്തിൽ വീണു കുടുങ്ങിയിട്ടുംകുടഞ്ഞു പായുകയാണെന്നാത്മൻകോടാനുകോടി സുന്ദരഭാവഅനാസ്പദ ചൈതന്യ…

എന്റെ ജീവന് കാവലേകുന്നു🖤🍀

രചന : സഫി അലി താഹ.✍️ അന്ന് നിന്റെ നോവുരുക്കികെട്ടിത്തന്ന ഈ പുഞ്ചിരിയുടെകോട്ടയിലെത്രനേരമായിഞാൻ കാത്തിരിക്കുന്നു…..ഉടനെ വരാമെന്നു പറഞ്ഞ്നീയിറങ്ങിപ്പോയ വഴിയിലേക്ക്ജീവന്റെ വേരുകൾ കുഴിച്ചുവെച്ച്നിന്റെ വരവിനായി പ്രാർത്ഥിക്കുന്നു…..പിന്നെയേതോ നനവിൽവേര് നനഞ്ഞതും തളിരുയർന്നതും പൂവിടർന്നതുംനിന്റെ ഗന്ധവും ഞാനറിഞ്ഞു…..തിരികെ എന്നിലേക്കെത്തിപരസ്പരം പടർന്നൊരുവസന്തകാലം തീർക്കുമ്പോൾനിന്റെയുള്ളിലെ നീരുറ്റുന്നആ മുറിവും ഞാനറിഞ്ഞു…..എന്റെ…

എല്ലാവരും ചോദിക്കും യക്ഷികളെ എന്താ ഇത്ര ഇഷ്ടമെന്ന്….

രചന : പ്രിയ ബിജു ശിവ കൃപ ✍️ അവർ എന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു വിഹരിക്കുന്നവരാണ്.. ദുഷ്ടരായും നന്മയുള്ളവരായും ഒക്കെ അവർ ചിത്രീകരിക്കപ്പെടുന്നു.എന്താണെന്ന് അറിയില്ല..എന്റെ എഴുത്തുകളിലെല്ലാം യക്ഷികൾ പ്രതികാരദാഹമുണ്ടെങ്കിലും നന്മയുള്ളവരാണ്… അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാവാംപണ്ടൊക്കെ കേട്ടിട്ടുള്ള കഥകളിൽ നിരപരാധിയാണോ അപരാധിയാണോ എന്ന്…

ചന്ദനപ്പല്ലക്കിൽ (വടക്കൻപാട്ടു ശൈലി )

രചന : എം പി ശ്രീകുമാർ ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത…

സൈനബ

രചന : ശ്രീകല പ്രസാദ് ✍️ കുഞ്ഞാലി മരക്കാരുടെ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കപ്പെടുന്ന സൈനബയുടെ കഥകൾ ചരിത്രരേഖകളേക്കാൾ ഉപരിയായി മലബാറിലെ വാമൊഴി ചരിത്രങ്ങളിലും (Oral History) മാപ്പിളപ്പാട്ടുകളിലുമാണ് കൂടുതൽ തെളിഞ്ഞുനിൽക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമന്റെ (മുഹമ്മദ് അലി മരക്കാർ) കാലഘട്ടത്തിലാണ് സൈനബയുടെ…

നിശ്ശബ്ദ തെരുവോരം

രചന : മറിയ ശബ്നം ✍️ നിശീഥിനിയുടെനിശ്ശബ്ദ തെരുവോരംനിലാവിന്റെനീല മേലാടയണിയുന്നുവസന്തോത്സവത്തിന്റെ നിഴൽകൂത്തിഴയുന്നുകാറ്റൊരുകവിതമൂളുന്നുകാട്ടുപൂവിന്റെകുത്തുന്ന ഗന്ധത്താൽദലമർമ്മരങ്ങൾശ്രുതി ചേർത്തുചൊല്ലുന്നു.പതിയെ അടർന്നോ- രിലത്താളമൊഴുകുന്നു.പരിഭവമില്ലാതെനിലത്തോട് ചേരുന്നു.കളകൂജനങ്ങൾ തൻരതിമേളമുണരുന്നു.ദേശാടനപ്പക്ഷിവിരുന്നു കുറി തിരയുന്നു.ഏകാന്തയാമത്തിൻഇരിപ്പിടം തേടിആത്മാക്കളൊഴുകിഅലസമായെത്തുന്നുപ്രകൃതി പ്രണയത്തിൻവിത്തുകൾ വിതറുന്നു.മുളപൊട്ടി വളർന്നത്പാതിയെ തേടുന്നു.ഉന്മാദഘോഷത്തിൻകോടിയേറ്റമുയരുന്നുമിഴി പാതി ചിമ്മിയകുസൃതികൾ നിറയുന്നു.പകലോന്റെ മിഴികൾപിടഞ്ഞൊരു നേരത്തുനക്ഷത്ര വിളക്കുകൾതിരി താഴ്ത്തി മങ്ങുന്നു.💕

നീയില്ലെങ്കിൽ ഞാനില്ല എന്നതിൽ നിന്ന് നിന്നെയും കൊന്ന് ഞാനും ചാകുo എന്നായി ഇപ്പോൾ ചില പ്രണയ സങ്കൽപങ്ങൾ….

രചന : വിനീത ശേഖർ✍️ പ്രണയം അതിന്റെ എല്ലാ അർത്ഥതലങ്ങളും കടന്ന് ഏറ്റവും അപകടകരമായ പക,വിദ്വേഷം ഇവയിലൊക്കെ ചെന്നെത്തി നിൽക്കുന്നത് തികച്ചും പരിതാപകരമാണ്..തനിക്ക് കിട്ടാത്ത പ്രണയിനി ഇനി മറ്റൊരാളുടെ സ്വന്തമാകണ്ട എന്ന് കരുതുന്നിടം മുതൽ പ്രണയം അതിന്റെ ഏറ്റവും വലിയ ആപത്…

കുന്നിൻ പുറത്തെ ശാന്തേച്ചി

രചന : ദിവാകരൻ പികെ പൊന്മേരി ✍️ കുന്നിൻ പുറത്തെ ശാന്തേച്ചി,ചില തിരുത്തലുകളും, കൂട്ടിച്ചേർക്കലുമായി.മല്ലികയുടെ വിവാഹ ശേഷം,ശാന്തേച്ചിയുടെ അവസ്ഥ എന്ത്? ഫൂ…….മുറുക്കാൻ ചവച്ച് കൈലി, മുണ്ട്,കാൽ,മുട്ടിന്ന് മു കളിലേക്ക്,മടക്കികുത്തിശാന്തേച്ചി,മുറ്റത്തേയ്ക്ക്നീട്ടി ത്തു പ്പി.“അതേടാ ശാന്ത അങ്ങനെ തന്നെയാ,സാമ്പാതിച്ചത്… വാടാ നിന്റെ ചൊറിച്ചൽ, ഇപ്പൊ…

ആകാശം തൊട്ടവൾ.

രചന : ബിനു. ആർ ✍️ തൊട്ടുനോക്കട്ടെ ആകാശമൊന്ന്തൊണ്ണൂറുദിവസത്തിന്റെയുള്ളിന്റെയുള്ളിൽഒമ്പതുദിവസമെന്ന് പറഞ്ഞുപോയിമുന്നൂറുദിവസത്തിന്റെ താഴെയെത്തി. രണ്ടായിരം തിരിഞ്ഞുമറിയലുകൾകൂടെയെത്തി രണ്ടുപേർമാത്രമായൊതുങ്ങിയൊതുങ്ങിരണ്ടെന്നും രണ്ടെന്നും നാലുപേരായിരണ്ടാമനോമന നാട്ടുകാരിയായി. വേദങ്ങളെല്ലാമുരുക്കഴിച്ചു വേറിട്ടമാനസംകലമ്പലിലായി,നാടൊന്നു കാണുവാൻമനക്കോട്ടകെട്ടി, ഈശൻ നിഴലിലുംവന്നു നോക്കി, ഈശാനകൊണിലുമില്ലകന്നിയിലുമില്ല കാണാക്കോണിലുമില്ല. ഒരുതുള്ളിപോലും വെള്ളമില്ല,വെളിച്ചമില്ലനാരായവേരിലും ത്രാണിയില്ല, ജീവൻപതുക്കെ തുഴഞ്ഞുതുടങ്ങി,തട്ടും മുട്ടുമായ്ആകാശം കാണുവാൻ…

പ്രതീക്ഷകൾ

രചന : സന്തോഷ് മലയാറ്റിൽ ✍️ ജീവിതമെന്നകടംങ്കഥയിൽനിറയെപൂത്തൊരു തേന്മാവ്,മധുരമെന്ന്കവിതയെഴുതാൻകാലത്തിന്റെകാത്തിരിപ്പ്,മറക്കാതെഓർത്തു പറയാൻകരളിൽ സൂക്ഷിച്ചൊരുവസന്തക്കാലം.ഒറ്റവാക്കിൽ നിന്ന്ഉപമയിലേക്ക്വഴുതിമാറിയഉത്തരത്തിൽനിറയെ പ്രതീക്ഷ,ചേർത്തുവെച്ചചോദ്യങ്ങൾ കേട്ട്ഉള്ളിൽ കിനിയുന്നപുഞ്ചിരി,വസന്തഋതുവിലുംനിറങ്ങളേറെഉള്ളിലൊളിപ്പിച്ച്ഒരു കാടിൻ്റെ തേങ്ങൽ,തിരക്കുകളെന്ന്അടിവരയിട്ട്തിരിച്ചുനടക്കുമ്പോൾഎത്ര ഭംഗിയായിഎഴുതിവെച്ചകുറിപ്പുകളാണ്മേൽവിലാസങ്ങളില്ലാതെഎന്റെ പ്രണയത്തെഅനാഥമാക്കുന്നത്..?