“വാഴ മഹാത്മ്യം “

രചന : ജോസഫ് മഞ്ഞപ്ര✍ വാഴ!വാഴയെക്കുറിച്ചു പറയുമ്പോൾ നമ്മൾ കുറേക്കാലം പുറകോട്ടു പോകണം.കാരണം,ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും വാഴകൾ ഉണ്ടെങ്കിലുംകേരളത്തിലെ വാഴകൾ. കേരളത്തിന്റെ തന്നെഐശ്വര്യമാണ്.വാഴയെ പറ്റി പറയുമ്പോൾ.വാഴ ഒരു കംപ്ലീറ്റ് ഉപയോഗമുള്ളതാണ്.അടിമുതൽ മുടി വരെ ഉപയോഗപ്രദം.വാഴക്കൂമ്പ് തോരൻ,വാഴപ്പിണ്ടി തോരൻ,വാഴയുടെ അടിഭാഗത്തുമണ്ണിനടിയിലുള്ള ഭാഗം. ഞങ്ങളുടെ…

വളർത്തുമൃഗം!

രചന : ഷാജി നായരമ്പലം ✍ അമ്മയ്ക്കു വളർത്തുവാൻതൂവെള്ളപ്പുതപ്പിട്ടജിമ്മിയെക്കരുതലായ്വാങ്ങിനൽകിയും, അച്ഛൻപോയതിൻ ദുഃഖം തേച്ചുമായിച്ചും, വിദേശത്ത്സ്വസ്ഥമായിരിക്കുവാൻഉദ്യമിച്ചയാൾ; മക്കൾമൂന്ന്പേരുണ്ട്, ഒരാൾലണ്ടനിൽ, പെണ്മക്കളിൽമൂത്തയാൾ സ്റ്റേറ്റ്സിൽതാഴെയുള്ളയാൾസിറ്റ്സർലാൻ്റിൽ… ഒക്കെയും മറക്കുവാൻ,അമ്മയെ തുണക്കുവാൻജിമ്മി കൂട്ടിലുണ്ടല്ലൊവീട്ടിലേകയല്ലല്ലൊ… നായകൾ യഥാർത്ഥത്തിൽമാനുഷ പരിണാമ –യാത്രയിൽക്കുടെച്ചേർന്നസന്തത സഹചാരി;സ്നേഹവും, നോവുംഭാവമാറ്റവും ,ദുഖങ്ങളുംതൊട്ടറിഞ്ഞിടും, കൂടെനിന്നിടും, നിലക്കാത്തനന്ദിയും കരുതലുംകാത്തുവച്ചിടും ,…

ഒന്നിൽക്കൂടില്ല ഒന്നിലും

രചന : ഹരിദാസ് കൊടകര✍ വീട് പൊളിച്ച് മേയുന്നു.അതിൻ വടക്കു മൂലയിൽ-ഇലഞ്ഞി വാക്കുകൾ,വിരൽ വികാരങ്ങൾ,വിചാരങ്ങളെല്ലാം ഒട്ടി,തനതു ശീലിൽ പൊടിതട്ടി-മുഖം തുടയ്ക്കുന്നു. വനം.. വരജലം..ജന്മാവകാശങ്ങൾ.വറ്റ് നിലത്തുകീഴാതെ;ഉണ്ണാൻ പഠിക്കുന്നു.ചുവരിണങ്ങുന്നു. കൈതോല കീറി-തഴപ്പായ നെയ്തു,പകൽ വായ്പ-കൊള്ളുന്നു തീരം.ഇത്തി, കൊട്ടം,ഹരിതവേഗത്തെ-പുറപ്പെടായ്മകൾ;കിളുർപ്പ് കാണാതെ,അകന്നു നില്ക്കുന്നു.അതിരിണക്കി-കുമ്പളം കുത്തുന്നു. ചിലന്തികൾ..അതിജീവനക്കെണി-നെയ്യാത്ത കാലം.അരി…

മരണമൊഴി 🍂🌺

രചന : രെഞ്ചു ✍ എന്റെ മരണത്തിന്റെ പതിനാറാമത്തെ രാവാണിന്ന്, കഴിഞ്ഞ പതിനാറ് ദിവസങ്ങൾ എനിക്ക് തന്ന് തീർത്തതെന്തൊക്കെയാണെന്നറിയണ്ടേ മനുഷ്യരെ നിങ്ങൾക്ക്..?ഇവിടുന്ന്, ആത്മാവ് മുറിപ്പെട്ട് പോകും മുന്നേ ഒരഞ്ചു മിനിറ്റ് സമയം വേണമെനിക്ക്..ഇക്കഴിഞ്ഞ ദിവസങ്ങളിൽഎന്നെ മനസ്സിലാക്കിയഎന്നെ സ്നേഹിച്ചഒറ്റ മനുഷ്യനെയെങ്കിലുംഒന്ന് ഓർത്ത് വെയ്ക്കാൻ…

കറുപ്പും വെളുപ്പും

രചന : ചോറ്റാനിക്കര റെജികുമാർ✍ കറുത്തു വെളുത്തു കനം വച്ച ദിനങ്ങൾക്ക് കൂട്ടായി,കരിമ്പടം പുതച്ച പുലരികളിൽകനം തൂങ്ങിനിന്ന കറുത്ത കാഴ്ചകളിലേക്ക്കണ്ണുകൾ തുറക്കുമ്പോൾ… കാലത്തിന്റെ അത്താണികളിൽ വയറെരിഞ്ഞുറങ്ങുന്നകൂട്ടം തെറ്റിയ കൂത്താടിക്കൂട്ടം പോൽനീണ്ട നിശ്വാസങ്ങൾ പൊഴിക്കുന്നജീവന്റെ നേർത്ത വിങ്ങലുകൾ.. ഉള്ളിലുറയുന്ന ദൈന്യതയ്ക്കുത്തരംകാണാൻ കളിമണ്ണിൽ കുഴച്ചസ്വപ്‌നങ്ങൾ…

കുങ്കി

രചന : എൻ.കെ.അജിത്ത് ആനാരി ✍ ചെയ്യേണ്ടിവന്നണ്ണാ…,നിഷ്കളങ്കരായി കാട്ടിൽ മദിച്ചുനടന്ന രണ്ടു പേരേ ഞാൻ മനുഷ്യർക്കു വേണ്ടി തളയ്ക്കാൻ കൂട്ടുനിന്നു…വേണ്ടിയിട്ടല്ല, സ്വന്തം വർഗ്ഗത്തെ ഒറ്റുകൊടുക്കുന്ന ഓരോ നിമിഷവും, പിടിക്കപ്പെടുന്ന ഓരോ കൊമ്പനേയും, കൊമ്പുയർത്തി പിന്നിൽ നിന്നും കുത്തുമ്പോഴും, പുറത്തിരിക്കുന്ന പാപ്പാൻ്റെ ആജ്ഞാനുവർത്തിയാകാൻ…

ഉറക്കം.

രചന : വിനോദ് നീലാംബരി✍ ഉറക്കമില്ലായ്മഎന്നെക്കൊല്ലുകയായിരുന്നു.എന്ന് മുതലെന്നോർമയില്ല.കറുത്ത പൂച്ചകളുടെകൺതിളക്കമായികൗമാരത്തിന്റെ ഇരുട്ടിടങ്ങളിൽ…,നഗരത്തിലെകലാലയ ഹോസ്റ്റലിന്റെ മട്ടുപ്പാവിൽമലർന്നുകിടന്നെണ്ണിത്തീർത്തനക്ഷത്രക്കാഴ്ചകളിൽ…,അറബിനാട്ടിൽ കുടുസുമുറിയിലെമൂന്നുനിലക്കട്ടിലുകളൊന്നിൽനാട്ടിലേക്കുള്ള നിമിഷങ്ങളെണ്ണിക്കൊഴിഞ്ഞദിനങ്ങളിൽ…ഞാൻ ഉറക്കത്തെ ഉപേക്ഷിക്കുകയായിരുന്നു.എന്നെയും.അടുത്തിടെയാണ്അതെന്നെ കൊതിപ്പിച്ചു തുടങ്ങിയത്‌.വീട്ടിലേക്കുള്ള വഴിമറന്ന നാൾകവലയിലെ വെയ്റ്റിങ് ഷെഡിൽ..,പിന്നൊരിക്കൽ തിരക്കൊഴിഞ്ഞചായപ്പീടിക വരാന്തയിൽ..,വീട്ടിലേക്കുള്ള മൺപാതയോര-ത്തെവിടെയൊക്കെയോ..എന്റെ ഉറക്കംതിരിച്ചു വരുകയായിരുന്നു!!ഇപ്പോൾ വീട് വീട്ടിറങ്ങാറില്ല.കണ്തടങ്ങളിൽ പടർന്ന കറുപ്പ്മാറിത്തുടങ്ങിയിരിക്കുന്നു.ഈ വസന്തം…

കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ…..

അവലോകനം : മൻസൂർ നൈന ✍ മഹാത്മാവിന്റെ രക്തസാക്ഷിത്വം, ഇന്ത്യയുടെ ആത്മാവിനേറ്റ മുറിപ്പാടാണ്രാജ്യത്തിനു വേണ്ടി അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ കൊച്ചി കൊച്ചങ്ങാടിയിലെ ധീര ദേശാഭിമാനികളുടെ സ്മരണകളിലൂേടെ…..വലിയ വ്യവസായ നഗരമായിരുന്നു ഒരു കാലത്ത് കൊച്ചിയിലെ കൊച്ചങ്ങാടി . നിരവധി കമ്പിനികളാൽ , പാണ്ടികശാലകളാൽ…

ഗാന്ധിജി

രചന : തോമസ് കാവാലം✍ മഹിയിലൊരുവൻമഹാനൊരുവൻമരുവിയതാരാണോ?മനുജനവനെമഹാത്മനായ് നാംമനസാ വാഴിച്ചോൻ. മന്നിതിലിനിയുംമതിലുകൾകെട്ടിമനസ്സു വിൽക്കുന്നോർമാനത്തുയരുംമഹത് വചനംമറച്ചുവെക്കുന്നു. അക്രമ മാർഗ്ഗംഅഹിംസയാലെഅവനിയെരക്ഷിച്ചോൻഅവർണ്ണരവരെഅറിവാലുയർത്തിഅരുമറകൾ തീർത്തോൻ. സ്വാത്വികനവന്റെസ്വരമതു കേട്ടോർസ്വർഗ്ഗം തേടുന്നുസ്വാതന്ത്ര്യത്തിൻസാരംഗിയവൻസദായുയർത്തുന്നു. സ്വയംഭരണത്തിൻശാശ്വതസത്യംസ്വയംഭൂവായെന്നോ?സ്വന്തംജീവിതംസന്ദേശമതായ്സമർപ്പണം ചെയ്തോൻ. പുതുതലമുറകൾപുണരാൻവൈകുംപുണ്യാത്മാവാകുംപ്രപഞ്ചസരണിയിൽപ്രയാണമാകാൻപ്രകാശമവനാകും.

അപ്പനെ ചൂരമീൻ മണക്കണെന്ന്

രചന : അഡ്വ: അജ്‌മൽ റഹ്മാൻ ✍ അന്തിയോളം മീൻ വിറ്റ്പെരയിൽ കേറുമ്പോൾഈ അപ്പനെ ചൂരമീൻമണക്കണെന്ന്കുഞ്ഞുങ്ങള് പറയും….അപ്പന്റെ മണംഅപ്പന്റെ അടയാളമാണെന്ന്അമ്മച്ചിമക്കളോടന്നേരംതിരുത്തി പറയും. ദിനേനആശുപത്രിതൂത്ത്തുടച്ചിട്ട്ഒന്ന് മേല് കുളിച്ച്കിടന്നാൽ മതിയെന്നാകുംമേരിക്ക്….ഒട്ടിയടുക്കും നേരം“നിന്നെയെന്നുംഡെറ്റോള് മണക്കണതെന്താടീ”എന്ന്കെട്ട്യോൻ ഓളിയിടും…..പൊട്ടാതെ ഈകുടുംബം പറക്കുന്നത്ഡെറ്റോൾ മണത്തിന്റെബലമൊന്ന് കൊണ്ടാണെന്ന്മേരി അതേ ഉച്ചത്തിൽകെട്ട്യോനോട് തിരിച്ച്…