അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ്
അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തിൽ മൊഴി മാറ്റി പുറത്തുവിട്ടു 😌 : “എന്റെ പാറൂ, ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് കൊണ്ട് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റർഅകലെ. നമ്മുടെ രണ്ടു ദിവസത്തെ നടപ്പു ദൂരം. ചിന്ന കനാലിലേ…
എനിക്കു പൊള്ളുമ്പോൾ …..
രചന : പ്രവീൺ സുപ്രഭ✍ ചിറകുകൾ മുറിഞ്ഞു ഞാൻ പെറ്റുവീണത്മതവിഷം കൂർപ്പിച്ച വാളുവീശിപരസ്പരംവെട്ടിമുറിഞ്ഞുനീറിഅലർച്ചകൾകൊണ്ട് കാതുപൊള്ളുന്ന,ഒന്നെന്ന സ്നേഹം ഞരമ്പുകളിൽഇന്നലെവരെ ഒഴുകിയവരുടെചിതറിവീണചോരകൊണ്ട്ചുടലപോലും തണുക്കുന്ന ,ഉയിരോടെതീയിട്ടപച്ചമാംസം കരിഞ്ഞപുകശ്വാസനാളിയിൽകൂടിക്കടന്നുശ്വാസകോശത്തെ ഞെരുക്കുന്നകറുത്തിരുണ്ടൊരു രാവിലായിരുന്നു.ശുഷ്കശൽക്കംപൊടിഞ്ഞുഅതിലേറേ ദ്രവിച്ചുഅര്ദ്ധ മൃതമായോരെന്നെദുരിതകാലത്തിൻറെബാലകാണ്ഡം കടത്തിയോർ ,പട്ടിണിക്കനലുകൾ പാകിയവിഭജനമുറിവുകളിൽപുതുവെളിച്ചത്തിന്റെതീ വിത്തുപാകിയോർ ,ബഹുവിശ്വാസത്തിൽവികർഷിച്ചു പോകുമ്പോഴുംഒന്നെന്നസ്വത്വബോധത്തിൽഒന്നായിഇറുകിപ്പുണർന്നിരുന്നവർ നമ്മൾ,ബഹുശതവർഷങ്ങൾക്കുശേഷംഎനിക്കിതാപിന്നെയും ശ്വാസം മുടങ്ങുന്നു…
വെള്ളം കയറാത്ത ഒരു സുറിയാനിപ്പള്ളിയിൽ
രചന : ബിജു കാരമൂട് ✍ എ൯െറടീദേണ്ടെഇന്നാളുറെസിഡ൯സി൯െറആനുവൽഡേയ്ക്ക്അമ്മച്ചി കേറിയൊരുപാട്ടങ്ങു പാടിബാക്കിയുള്ളോ൯െറതൊലിയുരിഞ്ഞുപോയിഈ പ്രായത്തില്അവ൪ക്കെന്നാത്തി൯െറ കേടാവല്ലോം ഗുണമൊള്ളകാര്യത്തിനാരുന്നേപിന്നേംആലീസി൯െറഇളയ കൊച്ചിനെപെയി൯റിങ്ങുപഠിപ്പിക്കാ൯ വിട്ടപോലായിരണ്ടെണ്ണം കൂടികൊണ്ട് നടക്കുവാമത്സരമുള്ളേടത്തൊക്കെസമ്മാനമൊന്നുംകിട്ടിക്കാണത്തില്ലന്നേകൊച്ച് വരച്ചതാന്ന്പറഞ്ഞ്ഞങ്ങളേം കാണിച്ചുഅഞ്ചാറ് കൂറപെയി൯റിങ്ങ്അതിയാനേതാണ്ട്കൊള്ളാമെന്നൊക്കെഭംഗിക്കു പറഞ്ഞാരുന്നുഓ എന്നതാഓട്ടിസമൊന്നുംകൊറയൊത്തൂവൊന്നുംഇല്ലന്നേഅതിയാ൯െറകാര്യോംഏതാണ്ടിങ്ങനെയൊക്കെതന്നാന്നേഎല്ലാ ഞായറാഴ്ച്ചേംബാലഭവനിലെപിള്ളേ൪ക്ക്ബിരിയാണിവച്ചുതട്ടേണ്ടവല്ല കാര്യോമുണ്ടൊകാര്യം പറഞ്ഞാഅനാഥപ്പിള്ളേരൊന്നുമല്ലല്ലോഅതുങ്ങടെഗതിയില്ലായ്മേംപറഞ്ഞ്കിഴക്കേടത്തച്ച൯മാസാമാസംജ൪മ്മ൯ മാ൪ക്കെത്രയാഒണ്ടാക്കുന്നേകാശെന്തായാലുംകാശുതന്നല്ലിയോടീവീല്കണ്ടില്ലാരുന്നോആസന്തോഷ് പണ്ഡിറ്റ്മിത്രക്കരീല്കോളനിക്കാരിപെണ്ണുങ്ങടെടേല്കിടന്ന്വെരവുന്നത്ഏതാണ്ട്ബക്കറ്റോ മഗ്ഗോമടക്കണ കട്ടിലോആ൪ക്കാണ്ടൊക്കെകൊടുത്തെന്ന്വീടും ഇടിഞ്ഞ്തുണീം കോണാനുമൊക്കെവെള്ളോം കൊണ്ട്…
ഒടിയൻ
രചന : ഹരി കുട്ടപ്പൻ✍ മീനമാസത്തിലെ ചൂട് എല്ലാ കൊല്ലത്തേക്കാളും കൂടുതലാണല്ലോ എന്നാലോചിച്ച് അപ്പുതമ്പുരാൻ കണ്ണുകൾ തുറന്നു…രാത്രിയിലെ ഉറക്കകുറവും പിന്നെ ചൂടും ശരീരമാകെ നനഞ്ഞൊട്ടി വല്ലാത്തൊരു ക്ഷിണംമുകളിലെത്തെ നിലയിൽ പാതിരാത്രിയാവുമ്പോൾ നേരിയ കാറ്റ് കിട്ടേണ്ടതാണ് പക്ഷെ അത് ഇന്ന് ഉണ്ടായില്ലപാതിരാത്രിയായിട്ടും ഉറക്കം…
ആ സമയം.
രചന : ബിനു. ആർ✍ പടിപ്പുരക്കപ്പുറത്തുനിന്നുംകേൾക്കാം ഒരു ചിണുചിണുങ്ങൽ,വന്നെത്തീടാമോഒരു മാത്രയ്ക്കെങ്കിലുംഒന്നിത്രടം വരെ.അതുകേട്ടുമ്മറപ്പടിയിലിരുന്ന ഞാൻ തെല്ലൊരുപരിഭ്രമമോടെ,ഇന്നലെ കണ്ടൊരു സ്വപ്നംമനസ്സിൽ തിരഞ്ഞു.വന്നെത്തിവിളിക്കുന്നതാരോ,ധർമ്മരാജൻ, തെല്ലൊരു പരിഭ്രമമോടെഅകത്തേയ്ക്കൊന്നുപാളിനോക്കി ഞാൻ,നടുമുറിയിൽനിന്നുംനിർന്നിമേഷയായി നോക്കുന്നു,എന്നെയും, പടിപ്പുരയിലേയ്ക്കും,കഥകളിയുടെ ദൃഷ്ടിയോടെയുംഭാവങ്ങളോടെയും വാമഭാഗം.അവൾ കണ്ടിരിക്കുന്നു,നായയ്‌ക്കൊപ്പംവന്നുനിൽക്കുംകുറവനെയും,അനുസരണയോടെഅടുത്തു നിൽക്കുംകറുത്തപട്ടിയേയും,കൈയിൽചുരുട്ടിയ കയറുമായ്.കൊമ്പുകുഴലൂത്തുകളോടെനത്തും കാലങ്കോഴിയുംഅർപ്പുവിളിപ്പൂ,ചെന്നെത്തീടൂ നിൻസമയംഅതിക്രമിച്ചിരിക്കുന്നു.ഒട്ടുനേരം കഴിഞ്ഞതിൻ ശേഷം‘ആ സമയം’കടന്നുപോയി-യല്ലോയെന്ന ചിന്തയിൽചങ്കുറപ്പോടെ…
തോറ്റതറിയുന്ന ദിവസം..
രചന : മധു മാവില✍ തോറ്റതറിയുന്ന ദിവസം..ഇന്നാണ് റിസൾട്ട്…മെയ് രണ്ട്..ജയിച്ചതറിയുന്ന ദിവസം.ചിലർക്ക് തോറ്റതറിയുന്ന ദിവസം..മറ്റു ചിലർക്ക് പാസ്സായാലും പണിക്ക് പോകണോ പഠിക്കണോ എന്ന് തീരുമാനമാകുന്ന ദിവസം. പാച്ചന് ഇന്നലെ മുതൽ തുടങ്ങിയ ഒരു വല്ലായ്യ. ചെറിയ തോതിലുള്ള വിറയൽതുടങ്ങി വയറ്റിൽ വേദന..എന്തോ…
കാറ്റത്തെ കിളിക്കൂട്
രചന : രാജീവ് ചേമഞ്ചേരി✍ ചില്ലയിലിരുന്നു കൂവുന്നു കുയിലമ്മ..ചിരിച്ചു കളിച്ചു രഥമിന്ന് പോന്ന നേരം….ചിന്തയിലൊത്തിരി മോഹങ്ങൾ…..ചിറകുവിരിച്ചൊരീ പുതുയാത്ര! ചമയങ്ങൾ തീർത്ത രാജവീഥിയിൽ-ചറപറയോടും വാഹനമൊത്തിരിയുണ്ട്!ചന്തം നിറയും മന്ദിരമേറെ കണ്ടു-ചുണ്ടിലിന്ന് ചിന്തുകളുണർന്നു ഗീതമായ്… ചക്കരചോറിന്നായ് മെല്ലെയിറങ്ങിയിവിടെചാരേ നില്പുണ്ട് മരണത്തെ തോപ്പിച്ച വീരൻ!ചിന്താതീതമാം യാത്രയ്ക്കിടയിലായ്-ചീട്ടുകൊട്ടാരമായ് വാർത്ത…
കാലുകളേ നന്ദി
രചന : വാസുദേവൻ. കെ. വി✍ രാഷ്ട്രഭാഷാപരിജ്ഞാനത്തെ പാടെ അവഗണിച്ചു കൊണ്ടുള്ള ഒരു പൊതു പരീക്ഷ ഇന്നലെ. പരീക്ഷ കഴിഞ്ഞ് ചേച്ചിയെ കൂട്ടിവരാൻ പൊരിവെയിലത്ത് ചിന്നവളും അച്ഛനൊപ്പം.വരുന്ന വഴിയിൽ ഞാഞ്ഞൂളും കുക്കുടവും അകത്താക്കാൻ നിവേദനം.അനുവദിക്കാതെ വയ്യ താതമനസ്സിന്.ഹോട്ടലിൽ പിള്ളേർ ഓർഡർ നൽകുന്ന…
*മെയ് ദിനം*.
രചന : മംഗളാനന്ദൻ ✍ ഒരു മെയ്ദിനത്തിന്റെജാഥ, ചെങ്കൊടിയേന്തിതെരുവിൽക്കൂടി വീണ്ടുംവരവായ്, അതിലേക്ക്തൊഴിലില്ലായ്മാവേത-നത്തിന്റെ ക്യൂവിൽ നിന്നുവഴിമാറി ഞാൻ വന്നുകയറിക്കൂടി വേഗം.പണ്ടൊരു നാളിൽ “ചിക്കാ-ഗോ”വിന്റെ തെരുവുകൾകണ്ടൊരു പോരാട്ടത്തിൻകഥകൾ വീണ്ടും കേട്ടു.തെരുവിൽ വെടിയേറ്റുവീണ പേരറിയാത്തഅരുമ സഖാക്കളേ,നിങ്ങൾക്കു വീണ്ടും സ്വസ്തി.തടവിൽ വിചാരണകഴിഞ്ഞു കഴുമര –ക്കുടുക്കിൽ കുരുങ്ങിയകൂട്ടരേ,യഭിവാദ്യം!പേശിതൻ ബലവും…
മകനേ മറക്കുക’
രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ അരികത്തണഞ്ഞു നിന്‍, ശിരസില്‍ തലോടവേനീയെന്റെ കൈകളില്‍ മുറുകെപ്പിടിക്കുകകനലുചിന്തുന്നൊരാ കനവിന്റെയോര്‍മ്മകള്‍മറവികൾക്കേകി നീ മകനേ മയങ്ങുക. ഇരുള്‍വീണ വീഥിയില്‍ പാഥേയമില്ലാതെജഠരാഗ്നി നിദ്രയെയാട്ടിയോടിച്ചതുംനോവിന്‍കരിമുകില്‍ മിഴികള്‍ക്കുഭാരമാ-യടരാതെനിന്നതും മകനേ മറക്കുക. കാലങ്ങളശ്രുകൊണ്ടെഴുതേണ്ട നിൻകഥഅരുതിന്‍ചിതയ്ക്കുള്ളിലുരുകേണ്ട മനസ്സ്രുധിരം തിളപ്പിച്ച രുദ്രതാളങ്ങളാല്‍തമസ്സിന്‍കരിമ്പായ ചേര്‍ത്തുവയ്ക്കേണ്ട നീ മൌനപാത്രങ്ങളിലെരിയുന്ന…
