അലിബാബയുമനുചരന്മാരും
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ അപവാദമായെന്നുമരങ്ങിലായിഅറേബ്യയിലെയലിബിബാബയേപ്പോൽഅടയാളമായോരസുരനുമണികളുംഅവസരത്തിനൊത്തൊന്നാളാകാൻ. അമരതടിനിയോളമുയർന്നുയർന്ന്അണികളായിരമനുയായികളായിഅധമന്മാരുടെയാശിസ്സോടിവിടെഅടിച്ചുമാറ്റാനാനുള്ളയടവുമായി. അഭിമാനമേറിയഹങ്കാരികളായിഅഭിശാപങ്ങളെല്ലാമെതിരിട്ടിതാഅമ്പിളിക്കലചൂടുന്ന തമ്പുരാനൊപ്പംഅരങ്ങിനൊപ്പിച്ചൊരധികാരമായി. അന്ത്യമെത്തും വരെയെങ്കിലുമൊന്ന്അങ്ങനെയിങ്ങനെയെങ്ങനേമെങ്കിലുംഅധികാരത്തോടാസിംഹാസനത്തിൽഅങ്ങിരിക്കുവാനായിയാശയോടെയും. അങ്കംവെട്ടുന്നങ്ങേയറ്റം വരെയെങ്ങുംഅച്ചാരം കൊടുത്തണികളെയുറപ്പിച്ച്അടക്കിയുമൊതുക്കിയുമടിമയാക്കിയുംഅടിത്തറയിട്ടവർ അടിമത്തം പാകുന്നു. അടവുകളോരോന്നനുക്ഷണമെയ്തുംഅമ്പായിപ്പിഴയ്ക്കാതെതിരുകളിൽഅടിയ്ക്കടിയടിതെറ്റിവീഴുന്നോരേഅറുതിവരുത്താനൊരുങ്ങിയുമവർ. അരുമയായിരുന്നാദ്യമവരെല്ലാവർക്കുംഅഭിമാനമായിരുന്നൊരുകാലം വരെഅഖിലവുമാരാധിക്കുന്നവരാരുന്നുഅറിയപ്പെട്ടവരഹങ്കാരികളായന്ത്യം. അപരാധികളായിയറുമാദിക്കുന്നുഅസൂയയോടെയേവരേയുമുന്നംഅവജ്ഞയോടെയവഹേളിക്കുന്നുഅജ്ഞരാമവതാരകരായിയിന്നവർ. അനുകമ്പയൊഴിയുന്നനുദിനമനുദിനംഅന്യരുടെയവളറ്റധനം കണ്ടളന്നുഅവസരത്തിനൊത്തു കവർന്നുംഅണികളോടൊത്തതു പങ്കിട്ടെടുത്തും. അപമാനിച്ചോരെയടിച്ചോടിച്ചാക്ഷേപിച്ച്അവരെയരങ്ങത്തൊറ്റപ്പെടുത്തിയുംഅരങ്ങത്താളാകാനായിയുത്തമമായഅടവെടുത്താരെയും പേടിപ്പിക്കുന്നു. അടുത്തുകൂടുന്നവരെ സഹായിച്ചുംഅന്യരേയവരറിയാതെയുപയോഗിച്ചുംഅടിതെറ്റിച്ചുമളന്നുമൊരുപ്പോക്കാക്കിഅലിബാബയുമണികളുമുത്തമരായി. അറുതിവന്നവരടിയിൽ…
