ഭ്രാന്തിയുടെ ഭ്രൂണം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭ്രമമാർന്നൊരുയിരവിലായിട്ടല്ലോഭാര്യഭർത്താക്കന്മാരൊന്നിച്ചപ്പോൾഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവർഭ്രാന്തുള്ളോരായീയൂഴിയിൽപ്പിറന്നു. ഭേദമുണ്ടവർക്കെങ്കിലുമൊന്നായിഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോൾഭൂജാതനായൊരുനിമിഷത്തിലായിഭ്രാന്തോടെയവർഅലറിക്കരയുന്നു. ഭയമായതെന്നുമുള്ളിൽനിറഞ്ഞുഭൂഗോളമാകെയഴലായിപ്പടർന്നുഭാഷണത്തിലുമതുപ്രതിധ്വനിച്ചുഭീതിമാറാത്തമർത്യന്മാരായവർ. ഭയമാർന്നൊരുള്ളത്തിലായിതാഭേദ്യമേകാനുള്ളപ്രകൃതിയുമായിഭാവത്തിലൊന്നല്ലെതിരായെന്നുംഭംഗംവരുത്തേണമെന്നചിന്തകൾ. ഭാഗ്യമോടെപ്പിറന്നോരുരാശികൾഭംഗംവരുത്തിയൊരാ ചെയ് വിനഭാവിയിലെല്ലാമാവർത്തനങ്ങളായിഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു. ഭംഗിയായിയാദിയിലുണ്ടായുലകംഭംഗിയില്ലാതാക്കിയപ്പോരായ്മകൾഭാഗ്യദേവതക്കതിനുള്ളിൽപ്പകയേറിഭസ്മമാക്കാനൊരുമ്പെടും ധ്വനികളും. ഭൂവിതിൽവാണയധികാരനൃപരെല്ലാംഭാവുകത്തിനായിയടരാടിയൊടുങ്ങിഭാവിയിലൊരാൺതുണയില്ലാതായിഭ്രദമാക്കിയതൊക്കവേ വ്യർഥമായി. ഭവത്തിലെല്ലാം ഭ്രാന്തി തൻ ഭ്രൂണങ്ങൾഭൂതലത്തിലുതിർന്നതിൻ പ്പിറപ്പുകൾഭ്രാന്താൽപരസ്പരംവെറുത്തസോദരർഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു. ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാംഭീതി മാറ്റാനായി ഓടിയ ലോകമേഭീമനേപ്പോലായിടാൻ കൊതിച്ചവർഭീകരരായിയാധിപത്യത്തിനായെന്നും. ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയിൽഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെഭാഗ്യദോഷത്താലുള്ളയനർഥങ്ങൾഭൂതഭാവിയിൽവിനാശംവിതയ്ക്കുന്നു. ഭരതചരിത്രത്തിൻഭാരതകാണ്ഡങ്ങളിൽഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങൾഭാരമേറിയതാപത്താലടർന്നൊരിൽഭ്രാന്തി…