Category: കവിതകൾ

ദേശസ്നേഹമില്ലാത്തവർ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ദേശപ്പുലരികളഞ്ചിതമണഞ്ഞുദിനകരകുലമതുപ്രസരിതമായിദാനവരായുംമാനവരായുമേവരുംദിവ്യതയാർന്നൊരുസുദിനത്തിൽ. ദേശത്തായിബഹുവിധമാളുകൾദ്വേഷികളായവരുന്മത്തന്മാരായിദർശനമേകും സദ്ഗുണവാന്മാരുംദൂനമേകിയ ഗർവ്വിഷ്ഠന്മാരാലും. ദാശന്മാരും ; താരുണ്യക്കടലുംദയയില്ലാത്തയക്രൂരന്മാരാൽദുർജ്ജനങ്ങളിന്നേറുന്തോറുംദേഷ്യത്തോടെ പ്രകൃതിയുമിന്ന്. ദരിയും കാടും വള്ളിക്കുടിലുംദണ്ഡുമേന്തും ശൂരന്മാരാൽദേഹങ്ങളൊരുപടയണിയായിഭൂമിയിലവിടിവിടെ വസിക്കുന്നു. ദുരിതങ്ങളാൽ ജലമുള്ളിടമായിദാസേയരായിനിബിഢവനങ്ങളിൽദുർബലരെന്നാൽകാഠിന്യത്താൽദേവഭൂമിയിൽ രാജാസനരായി. ദ്വീപിലുമവരുടെ കഴലു പതിച്ചുദയയില്ലാതെ ദൃഷ്ടികളൂന്നുമ്പോൾദയിതഹിമാചലം കശ്യപാലയവുംദാനമഹീതലം പന്നഗകേന്ദ്രമായി. ദുഷ്ടതയേറിയ ദുരന്ധരന്മാർദിനരാത്രങ്ങൾ…

എൻ്റെ രാത്രികൾപുതച്ച് കിടപ്പുണ്ട്!

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ എൻ്റെ രാത്രികൾ പുതച്ച്കിടപ്പുണ്ട്:ഇരുട്ട് വീണ സ്വപ്നങ്ങളുടെ മീതെ?എൻ്റെ ബോഗൻവില്ലകൾക്ക് മുകളിൽ കറുത്ത കാറ്റ് പുതച്ചഒരു മേഘമുണ്ട്……..വറ്റിയ കടൽ പോലെ ചിലകയറ്റിറക്കങ്ങൾ ?അതിൽ വലിയ മുൾമരങ്ങളുടെനിഴലുകൾ വീണ് കിടക്കുന്നുണ്ട്.മാറാല കെട്ടിയത് പോലെ ചിലനിറങ്ങൾ മാഞ്ഞു പോയിട്ടുണ്ട്?എങ്കിലും…

എന്തുവേണം നമ്മളെന്തു ചെയ്യും

രചന : ശിവരാജൻ കോവിലഴികം മയ്യനാട് ✍ എന്തുവേണം നമ്മളെന്തു ചെയ്യുംപിൻതുടർന്നെത്തുന്ന പ്രാണഭാരങ്ങളാൽപാതിയും പതിരായ ജീവന്റെ മുക്തിക്കാ-യെന്തുവേണം നമ്മളെന്തു ചെയ്യും? പഴികേട്ടൊടുങ്ങുന്ന പഥികനായ്, പതിതനായ്വീഴാതിരിക്കുവാനെന്തു വേണം ?വെറിവെയിലിലുരുകുന്ന ഹൃദത്തിനുള്ളിലെനെടുവീർപ്പടങ്ങുവാനെന്തു വേണം ? വേരറ്റുപോകുന്ന സ്നേഹബന്ധങ്ങൾതൻതീരത്തു നാമിനിയെന്തുവേണം ?വിധി തന്ന കൈപ്പുനീർ മോന്തിക്കുടിക്കുമ്പോൾകരയാതിരിക്കുവാനെന്തു…

വിരലുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍️ കുഞ്ഞികൈവിരൽ കൂട്ടിപ്പിടിച്ച്കുഞ്ഞു വിശന്നു കരയുമ്പോൾഅമ്മക്കൈവിരലോടിയടുക്കുംകുഞ്ഞിന് മാമത് നല്കിടാനായ് അമ്മച്ചൂണ്ടുവിരലിൽ പിടിച്ചവർപിച്ച നടന്നു തുടങ്ങുമ്പോൾഅമ്മയ്ക്കുമച്ഛനുമാനന്ദമേറിടുംകണ്ണുതിളങ്ങുമാ കാഴ്ചകാൺകേ ഉണ്ണിവിരലാലെ മണ്ണുവാരിത്തിന്കണ്ണായൊരുണ്ണി ചിരിക്കുമ്പോൾഉണ്ണിവളർന്നൊന്നു ചെമ്മേനടക്കുവാ-നുള്ളിൻ്റെയുള്ളിൽ തിരയിളക്കം ഇത്തിരിക്കൂടെ വളർന്നവരക്ഷരംമണ്ണിൽ വിരൽകൊണ്ടു കോറുമ്പോൾസ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നു രണ്ടുപേർകുഞ്ഞിൻ്റെ ഭാവിയെയോർത്തുകൊണ്ട് അംഗുലിപത്തും മടക്കി നിവർത്തിക്കൊ-ണ്ടക്കങ്ങൾ…

മുണ്ടുപൊക്കിനോക്കാൻ ഹാസ്യകവിത

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മേലാളനായൊരുദൈവത്താൻ്റെമാളികയങ്ങനെ മാനത്താണേമാറ്റൊലിയായൊരു ഹൃദയമെല്ലാംമാനത്തൂന്നിങ്ങു കീഴെയാണേ. മതിയേറിയ കുശലതയോടെമദമോടെയതു മൃതവാന്മാർമൈലോളം താണ്ടി നടന്നിതാമേൽക്കോയ്മക്കുള്ളതുമായി. മനുഷ്യരെല്ലാം അടിമയാക്കിമധുപന്മാർക്കാസ്വദിക്കാൻമതമേറിയ വിശ്വാസത്താലെമാനത്തോളം പടുത്തുയർത്തി. മനുഷ്യരേയവരോ രക്തത്തിലുംമമതയില്ലാതങ്ങുവേർതിരിച്ചുമുകുളങ്ങളിലോരോന്നോതിമലിനതയാലെയമംഗളമാക്കി. മനസ്സിലെല്ലാം മനോജ്ഞമായമോടികളേറിയ ഭാവനകളാൽമരണമുഖത്തും മദഗജമായിമിന്നലൂറിയ രണഭേരികളാൽ. മുളയേയങ്ങുയധികമാക്കാൻമാർഗ്ഗം നോക്കി സഞ്ചരിച്ചവർമാർദ്ദവമില്ലാതെയടരാടിയാടിമടിയന്മാരും മുടിയന്മാരുമായി.…

ഖജനാവിൽനിന്നുമേകുമോ ?

രചന : അൻവർഷാ ഉമയനല്ലൂർ* ✍️. ഖണ്ഡനഭീതി പകർ,ന്നാടി; സീസറിൻഖചനംപതിച്ച വാൾ ശിരസ്സിൻ മുകളിലായ്;ഖണ്ഡിക്കുവാനല്‌പസമയമേ വേണ്ടതിൻഖദ്യോതരശ്മിത്തിളക്കമേനറിയുന്നു ഖനകംകണക്കെ,ക്കരണ്ടുതീർക്കും വിധിഖണ്ഡമൃത്യുവിൻ ശീത മണംപരത്തീടുന്നുഖനിജമൂല്യത്തിൻ പ്രിയകാവ്യ ഹൃദയമേ;ഖപോതമാ;യിരുളും മനസ്സിൽ ത്തിളങ്ങണേ ഖണ്ഡകാവ്യങ്ങൾ രചിച്ചയീ,കരളകംഖരപ്രിയംപോലെതേങ്ങുന്നതാരറിയുന്നുഖർജുരപ്പണക്കിലുക്കത്തിന്റെയൊറ്റൽപോൽഖരഗൃഹമൊരുക്കുന്നതറിയുന്നു; മരണവും. ഖൽബിലൊരുൾ ക്കിടിലത്തിന്റെ മിന്നലുംഖണ്ഡശിലയേറ്റിവച്ചതിൻ ഭാരവുംഖരകരനുണരുന്നചിന്താപുലരികൾഖജലസമകാവ്യമായ് പൊഴിക്കുന്നു; കണ്ണുനീർ ഖാദനമല്പമായ്;…

ഗുരുത്വം!

രചന : രഘുകല്ലറയ്ക്കൽ..✍️. ഗുരുത്വ സ്വച്ഛമിളകും ധരിത്രിയിലോർത്താൽ,ഗമിച്ചിടാം കൃമിയായ് മർത്ത്യകുലത്തിനാലെ.ഗഹനമായ് ചിന്തിപ്പതിന്നീശൻ പരത്തിലനുഗ്രഹാൽ,ഗണിച്ചു മർത്യനു ലഭിച്ചതിലെല്ലാം തികഞ്ഞെന്നമട്ടിൽ.ഗ്രഹങ്ങളീക്കണ്ടവയിലൊന്നിലും ജീവന്റെഗുണങ്ങളാരുമിതുവരെ തിരഞ്ഞുകണ്ടെത്തിയതുമില്ല.ഗർഭസ്ഥനായ് മാതാവിന്നുദരത്തിൽ പിറന്നു വിവേകി,ഗർവ്വേറും മർത്ത്യരേറെ ചിന്തിത ബുദ്ധിശാലി,ഗുരുവിനാൽ പാഠങ്ങളറിഞ്ഞു പരം അച്ഛന്റെ ശക്തി,ഗാഢമായ് ആത്മവിശ്വാസത്താലുരുവാക്കിയേറെ.ഗമിച്ചിടാനരുതാത്തതെന്തും, പഠിച്ചിടാൻ മനതാരിലുണർന്നു,ഗുരുമുഖത്താലറിവായ് പകർന്നൂർജ്ജ തികവിലാർന്നും.ഗൃഹത്തിലച്ഛന്റെ…

ശരശയ്യ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മരണമെൻ മുന്നിലായ് നിന്നു ചിരിക്കുന്നു;മൗനം മയക്കമോടെന്നിൽ വസിക്കുന്നുചിത്രതിരുന്നാളിന്നാതുരാലയത്തിൽഞാൻചത്തതിനൊക്കുമേ,ജീവിച്ചിരിക്കുന്നു. എൻമനച്ശ്ചിത്രങ്ങളെങ്ങോ പിഴയ്ക്കയാ-ണെങ്കിലും ജീവിതതാളം നുകരവേ,ചിന്തയാൽചാലിച്ച, ചായങ്ങൾക്കൊണ്ടുഞാ-നെൻഭാവിചിത്രം രചിക്കാൻ ശ്രമിക്കുന്നു. എന്തിനാണേകയാണിത്രയും ശ്രദ്ധയോ-ടുള്ള ശുശ്രൂഷകളെന്നുചോദിക്കവേ,അൻപോടെയോതുന്നിതാ തുര സേവക;അമ്പേ, പരാജയമാണുനിന്നാരോഗ്യം. നിത്യംനമിക്കുമായീശ്വരൻ നിൻശിരസ്സറിയാതെയുള്ളിലായ് സൃഷ്ടിച്ചുപോയ ഹോ!.മുത്തുകൊരുത്തപോലുഗ്രവലുപ്പത്തിൽമാറ്റംവരുത്തുവാനാകാത്തൊരു മുഴ.…

ആരുണ്ടിവിടെ ചോദിക്കാൻ

രചന : അഡ്വ: അനുപ് കുറ്റൂർ✍️. ആരോടെന്തുമഹങ്കാരത്താൽആയസമേന്തിയാക്രമിച്ചവർആവർത്തിച്ചോരധികാരത്താൽആളിനു പുല്ലു വിലയെന്നായി. ആതുരസേവനശാലയിലായിആവർത്തിച്ച കെടുകാര്യസ്ഥതആപത്തായതൊളിപ്പിക്കുന്നത്ആരുമാരുമറിഞ്ഞില്ലെന്നതോ ? ആനചന്തം പോലൊരു മന്ത്രിആതിപ്പിടിച്ചോടണ കാണാoആസ്വദിക്കാനങ്ങേക്കരയിൽആടിക്കുഴയുന്നാരുടെചിലവിൽ ? ആരെങ്കിലുമെതിരായാലോആക്രമിച്ചവരെയൊതുക്കീടുന്നുആഘോഷിച്ചകറ്റുള്ളോരവർആശ്രയമേകുമടിമകളേവരും? ആരുഭരിച്ചാലുമങ്ങനെ തന്നെആദ്യമാദ്യം നന്നായിയുദിക്കുംആകർഷണമോപ്പിന്നെപ്പോകുംആട്ടിപ്പായിക്കണമെന്നുംതോന്നും. ആയിരമായിരം പാദങ്ങളുടെആശിർവാദമേറ്റൊരു മണ്ണിൽആദർശത്തിൻ ബലിപീഠത്തിൽആളിയണഞ്ഞതുസ്വാതന്ത്ര്യത്തിന്. ആരാധനയാൽ സ്മൃതിപീഠത്തിൽആത്മാർഥതയാൽ പുഷ്പാഭിഷേകംആരുമേകും ബാഷ്പാഞ്ജലിയാൽആദരവോടൊന്നു നമസ്ക്കരിക്കു. ആനുകാലിക…

ഉപ്പുനോക്കുക..

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നുപുറമേ വെളുത്തിരിക്കുന്നതെന്നാകിലും;അകമേയിരുളാക്കിടുന്നുദയ ജീവിതം. തിക്തമാമനുഭവ പാഠങ്ങളേകയാൽമർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;സന്മനസ്സെന്നപോലല്‌പമായീടിലുംഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും. വിലതുച്ഛമാണെന്നറിയുന്നവർപോലും,നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികംനിലനില്പിനാവശ്യമാ,നല്ലതാംവശംപരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു. വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-ലല്‌പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദംസ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-ലതുനന്മയാകിലുമധികമാക്കേണ്ട നാം. സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽമാതൃകാവഴികളിലൂടെനാം ചരിക്കുകിൽമാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം. പുലരിയായ്…