Category: കവിതകൾ

‘സ്ത്രീ ‘

രചന : കല്ലങ്ങാട് പരമേശ്വരൻ ✍️ കാലത്ത്തൊട്ടന്തി വരെക്കുമോരോവേലത്തരം ചെയ്ത് വിയർത്തുമുങ്ങിആലസ്യഭാവം കലരാതെ വീട്ടിൽഭൂലക്ഷ്മിയാം പുണ്യപുരന്ധ്രി വാഴ്വൂപ്രിയം വദിക്കും സ്വനതാംഗിയാളെപ്രിയൻ കരത്താൽ പുണരുന്ന നേരംസ്വയം ചിദാനന്ദലയാനുഭൂതീ –സുഖം ഭവിച്ചൊട്ടു കൃതാർത്ഥയാവൂഅടുക്കളക്കുള്ളിലകത്ത് കേറീ –ട്ടടിച്ചു വാരീട്ടഥ വൃത്തിയാക്കി,അഴുക്കു പാത്രങ്ങളിൽ നിന്ന് നീക്കിഅടുക്കി വക്കുന്നത്…

” കരഞ്ഞ് കൊണ്ടെഴുതിയകവിത “

രചന : ഷാജു. കെ. കടമേരി ✍️ വീട്ടിലേക്ക് കയറി വരുമ്പോൾഉമ്മറത്തെ കസേരയിൽഅച്ഛനുണ്ടെന്നൊരു തോന്നൽഇരുള് കുത്തിപ്പിഴിഞ്ഞവേദന കൊത്തിയെടുത്തനിമിഷങ്ങളെ എത്ര വട്ടംഞാൻ ഒറ്റയ്ക്ക്പങ്കിട്ടെടുത്തെന്നറിയില്ല .ക്ഷമയെന്ന ഒരൊറ്റ വാക്ക്മതിയാവും എനിക്കെന്റെഅച്ഛനെ വർണ്ണിക്കാൻആവോളം ഞങ്ങൾക്ക്വീതിച്ചു തന്ന സ്നേഹമെന്നവാക്ക് മതിയാവുംവീണ്ടും വീണ്ടും അച്ഛനെഓർത്ത് പെയ്യുവാൻ .ഞങ്ങൾ ചിരിക്കുമ്പോൾചിരിച്ച്കരയുമ്പോൾഉള്ള്…

എഴുതും എന്റെ പങ്കാളിയും

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ കണ്ണുനീർ അവസാനിക്കുന്ന –ഈ നിമിഷം തൊട്ട് ഞാൻ ഒരു _വാക്കിലേയ്ക്ക് അനേകം വാക്യ_ങ്ങളിലേയ്ക്ക് മനസ്സ് പായിക്കുന്നു.ഈ വാക്കുകൾ വിജയിച്ചില്ലങ്കിൽഞാൻ പിന്നെ വിരൽ ചൂണ്ടുന്നത്കൊടും വിഷത്തിലേയ്ക്കായിരിക്കാംഎന്റെ ലോകം ഇവിടെ,യവസാനിക്കാറായി.ഇനിയുള്ള ലോകം…

ഛായ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ആണ്ടിലൊരിക്കൽശിവരാത്രിയുടെ തലേന്ന് ഇരുട്ടിന്റെ കുട ചൂടിതറവാട്ടിൽ ഒരുഅതിഥി വന്നു.കാവിയുടുത്ത് കാവിപുതച്ച,നെറ്റിയിൽ ഭസ്മം പൂശിയഅതിഥി തലമുണ്ഡനം ചെയ്തിരുന്നു.താടിയും മീശയുമില്ലായിരുന്നു.അതിഥി മധ്യവയസ്സിന്റെപാലം കടക്കാൻ തുടങ്ങിയിരുന്നു.തറവാടിന്റെ ഉമ്മറത്തെതെക്കേ മൂലയിൽ അതിഥിചുമരും ചാരി കുത്തിയിരുന്നു.മുത്തശ്ശിയുടെ കാൽ തൊട്ട് വന്ദിച്ച്,അമ്മയിലും,ചിറ്റമ്മമാരിലും,അമ്മാവന്മാരിലും ഗൗരവം നട്ടുംഅതിഥി…

മതം മാറിയവരിലെ പ്രമുഖർ

രചന : പ്രസീദ ദേവു ✍️ മനുഷ്യര് മാറുന്നത് കണ്ട്മൈലാഞ്ചി ചെടിയ്ക്കൊരു പൂതിഒന്ന് പൊന്നാനീല്പോയ് വരാൻ ,ഞാനൊരു മുസ്ലീമെന്നുപതക്കം വരുത്താൻ .എങ്കിൽ ഞാനൊന്നുനാലമ്പല ദർശനംനടത്തട്ടെയെന്ന്പ്രാവുകളാകെമാനം കുറുകി,നേരിയ ചരടുമെടുത്തവൾനാമജപം തുടങ്ങി ,ആനയുണ്ടോ ഒതുങ്ങി നിൽക്കണുഞാനൊരു ഹിന്ദുവെന്ന്അത് ചിന്നം വിളിച്ചു ,പോത്തുകൾ തോറ്റു കൊടുത്തില്ലഞങ്ങൾ…

😳 കാമം വിജയി ഭവ😳

രചന : ഹരി കുങ്കുമത്ത്. ✍️ ഛേദിച്ച മൂക്കും മുലകളുമായ് വന്നുനിൽക്കുന്ന പെങ്ങളെ കാണുന്നു രാവണൻ!നാളേക്കിതേമട്ടൊരാൾ വന്നു തന്നെയുംഭസ്മാന്തമാക്കുമെന്നോർത്തു സംഭീതനായ്!തെക്കുവടക്കു നടന്നു സംഭ്രാന്തനായ്മെത്തപ്പുറത്തെത്ര നിദ്രാവിഹീനനായ്!കാമാർത്തിയാണയാൾക്കുള്ള ദിവ്യൗഷധ –മെന്നേ നിനച്ചു മഹാകവി വാല്മീകി.(പെണ്ണിനെ പുൽകാൻ തുടിക്കും മനസ്സൊരുവൻകോട്ട പോലെത്തടഞ്ഞിടാം ഭീതിയെ!)പോകുന്നു സന്യാസ രൂപത്തിൽ,…

ഏഴുവർണ്ണമായ് മായുമ്പോൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഏറെയില്ലാ, തിരശ്ശീല താഴ്ന്നീടുവാൻഏവമുണർത്തുന്നു കനലുപോൽ സാന്ധ്യകം;ഏകാംഗ നാടകമാം മർത്യജീവിതംഏകതാളത്തിലുണർത്തുന്നു ഹൃദ്സ്വരം. ഏതു നിമിഷത്തിലായീടിലും കാലമേ,ഏഴു വർണ്ണത്തിൽത്തെളിക്കയെൻ സൃതിപഥം;ഏറെത്തിളക്ക മോടാകട്ടെയനുപമം;ഏതു ഹൃദയത്തിനുമേകുമൊരു ഗീതകം. ഏറാതിരിക്കട്ടെയവസാന ചുംബനം;ഏകേണ്ടതാണുദയ,കാലമന്നാദരംഏതിരുളിലും തിളങ്ങീടുമീ കവിമനം;ഏറ്റെടുത്തണിയുമൊരു സാന്ദ്ര മലർ സ്മിതം. ഏതഭയ…

സുന്ദരയക്ഷിയുമരക്കിയും

രചന : അഡ്വ. അനൂപ് കുറ്റൂർ ✍️ സിതയായുണരും പകലിലാടാൻസുന്ദരയക്ഷിയണിഞ്ഞൊരുങ്ങിസമയമിരുളും നേരമലറുവാൻസൗന്ദര്യമില്ലാത്തരക്കിയക്ഷിയും. സ്വഭാവമാർന്നു സൃഷ്ടിയിലെല്ലാംസ്വതസിദ്ധമാർന്നിരുളും പകലുംസത്വമാർന്നു പ്രകൃതിയിലായിസംഗമില്ലാതീരണ്ടു ഭാവങ്ങൾ. സൃഷ്ടിജാലമുണരുമുയിരിൽസുന്ദരയക്ഷി പ്രകാശകിരണമായിസ്ഥാനമായോരിരുളിലുലാത്തിസന്താപമിരുന്നു തേങ്ങുവാനായി. സുഖവും ദുഃഖവും സജ്ജമായിസ്ഥായിയായി ജീവനിലുരുവായിസാമ്യമില്ലാതെയിരുവശങ്ങളായിസംവേദമായും സുഖസ്വാന്തമായും. സതതമെങ്ങുമഗ്നിജ്വാലകൾസാകേതമാകെ സ്‌ ഫുരണമായിസന്നമായോരിരുളുണരവേസഹാസമെല്ലാമില്ലാതെയായി. സ്വജീവനഗതിയിലതിവർത്തനംസ്ഥായിയായോരുന്നതിക്കായിസംസർഗ്ഗമാർന്നുത്താപരായിസ്വാന്തമെല്ലാം വിഷാദഭരിതം. സാജാത്യമായയനേക രൂപംസർവ്വദായുണരുംമിഴികളിൽസന്ദേഹമായവ പടർന്ന്…

വേദനകൾ..

രചന : സബീഖ ഫൈസൽ ✍️ നിന്റെ ഹൃദയത്തിലേറ്റവേദനകളെയും,ശ്വാസത്തിലേൽക്കുന്നമുറിവുകളെയും..മതി വരുന്ന നാളിൽഏറ്റവും ജയിച്ചുവെന്ന് കരുതിഏറ്റവും തോറ്റവളായഎന്നിലേക്ക് തിരികെ വരൂ… ചിത്രശലഭങ്ങളില്ലാത്തഈ ഉദ്യാനത്തിൽഏറെയേറെ മധുരമുള്ളപുഞ്ചിരിയോടെനിന്നെ ഞാൻകാത്തിരിക്കുന്നുണ്ട്… നീ ആത്മാഭിമാനത്തോടെവരൂ… എന്റെ കരങ്ങൾനിന്റെ കവിളിൽ തൊട്ട്നിന്റെ കണ്ണുകളിലേക്കെന്നെപകർന്ന് ഞാനാ മുറിവുകളെയെല്ലാമുണക്കാം..എന്റെ മടിയിൽതലചായ്ച്ചുകിടക്കുന്നനിന്റെ നെറുകിൽ ചുംബിച്ച്നിന്റെ…

മഹാകവി അക്കിത്തം [ശതാബ്ദി നിറവ്-കാവ്യാദരം]

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മഹനീയ കവിതകൾ കൈരളിയ്ക്കായ് ദിവ്യ-ഹൃദയാർദ്രമായിപ്പകർന്നതാം സുകൃതമേ,ചേകൂർ മനയ്ക്കലുണർന്ന നൽപ്പുലരിയായ്;കുമരനല്ലൂരിന്റെ കാവ്യ സപര്യയായ്,വ്യക്തിപ്രഭാവമുണർത്തിയ പുണ്യമേ,അക്കിത്തമെന്നയനശ്വര കാവ്യമേ,ഹൃത്താൽ നമിക്കുന്നുദയമായ് നിൽക്കുമാ,സ്തുത്യ പ്രഭാമയം; നിത്യാർദ്ര ദർശനം.ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിനാ,നന്മകം-നൽകിത്തെളിച്ചുണർത്തീ മർത്യമാനസംവ്യക്തമായോതിയിരുൾക്കാല ജീവിതം;നിത്യപ്രകാശമായ് നിൽപ്പുദയ കാവ്യകം.ഇരുപതാം നൂറ്റാണ്ടിന്റിതിഹാസ താരമേ,ഇനിവരും കാലങ്ങൾക്കഭയ…