ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: വൈറൽ

വർണ്ണവിവേചനം

രചന : ബിനു. ആർ. ✍ ഇന്നീ തീരത്ത് കത്തിയെരിയുംവിറകുകൊള്ളിയിൽ കണ്ടുഇരുളും, ഇരുളിൽ ഉറങ്ങുംപകലുംഎരിപൊരി ശണ്ഠകൂടുന്നത്. ഇന്നീ തീരത്തുയർന്നു പൊങ്ങുംതീയിൻ അമർഷത്തിൽ കണ്ടു,ജ്വലിക്കുന്ന കൊള്ളിയിൽഒരുനിമിഷമാത്രേണ അമരുമീജ്വലനം, കാറ്റേറ്റു ചീറിയാളുന്നു പൊട്ടി-ത്തെറിക്കുന്നു,കത്തുന്നു, കത്തിയാളുന്നു,വെങ്കിലുംപുകഞ്ഞുനിൽക്കുമീ എരിതീയിന്നറ്റവുംഇന്നീതീരത്ത് എരിയുമീ കൊള്ളിയിൽ പടരും പുകച്ചുരുളും, ഒക്കെയുംതെറ്റെന്നുണർന്നു ജ്വലിക്കുന്നുവോ…

പിൻ വിളികൾ

രചന : ഗീത മുന്നൂർക്കോട് ✍️ നടതള്ളപ്പെട്ട കണ്ണിണകൾഅവന്റെ കാലടികളെഅനുഗമിക്കുന്നുണ്ടായിരുന്നു…പണ്ട്ഊറ്റിക്കുടിച്ച മുലപ്പാൽ മധുരംഅവനിലെഓരോ ദിക്കുകളിൽ നിന്നും‘മോനേ’ എന്നു കിതച്ച്ഹൃദയകവാടം മുട്ടുന്നത്അറിയുന്നില്ലെന്നവൻ നടിക്കുകയാണ്…അവന്റെഒറ്റപ്പെട്ട തിരിച്ചു വരവിൽകവാടങ്ങൾ ഞരങ്ങിപ്രതിഷേധിച്ചിരുന്നു…കടം വീട്ടിയ എല്ലിൻവിഹിതങ്ങൾപുരയുടെ ചുമരുകളിൽ നിന്നുംഎഴുന്നു മുഴയ്ക്കുന്നുമുണ്ട്….ജീവിക്കുന്നവർക്കുള്ളബലിതർപ്പണം കൊത്താൻകാക്കകളിൽ കുടിയേറുവാൻആത്മാക്കളില്ലാത്തതിനാൽതപ്പും കൊട്ടി കാക്കവിളികൾഅവന്റെ വാർദ്ധകത്തിലേയ്ക്ക്കുടിയേറുന്നുണ്ടായിരുന്നു…എറിഞ്ഞുകളഞ്ഞസ്നേഹപാത്രത്തെയോർത്ത്കളഞ്ഞുപോയതിനു വേണ്ടിപേരക്കുട്ടിയുടെ…

വെറുപ്പ് വിൽക്കുംകടകൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ പൂർവികർ ജീവൻ കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തിൻ്റെ അടിക്കല്ലുകൾ തന്നെ ഇളക്കി എടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. ഭരണഘടന വിഭാവനം ചെയ്ത സ്വാതന്ത്ര്യം സോഷ്യലിസം സമത്വം…

പണമാണ് മുഖ്യം ബിഗിലെ

രചന : രാജു വിജയൻ ✍️ പണമാണ് മുഖ്യo ബിഗിലേമറക്കായ്ക…പണമില്ലെന്നാകിൽ നീയെന്നുംപിഴച്ചവൻ….പണമൊന്നതു മാത്രമെന്നുമീമണ്ണിലെ,ഒരുനാളുമണയാത്ത ചെഞ്ചോരസൂരിയൻ….പണമെന്നുരക്കുവാൻ പോലുംപണം വേണം,പിണത്തിനെ പോലും പരിചരി-പ്പോനിവൻ….പല, പല ദേശങ്ങൾ താണ്ടിചരിക്കുകിൽപണമെന്ന ദിവ്യ പ്രഭാവത്തിൻപൊരുൾ കാണാം…പണമെന്ന മൂല്യമില്ലാത്തവൻബന്ധിതൻ..ആരാലുമറിയാത്ത പാവമാoനിന്ദിതൻ….പ്രണയപ്പരീക്ഷക്കു പോലുംവരുന്നവൻ,പ്രണയത്തെയപ്പാടെ സ്വന്തമായ്മാറ്റുവോൻ….പിറന്ന വീട്ടിൽ പോലുംപണമില്ലെന്നാവുകിൽ, ആപടി താണ്ടുവാൻ പോലുംയോഗ്യതയറ്റവൻ….പണമുണ്ടെന്നാകിലോഏവരും…

ഋതുക്കൾ.

രചന : ശിവദാസൻ മുക്കം✍ മോണ കാണിച്ചു ചിരിച്ചു മയക്കിഅമ്മ തൻ മാറുച്ചുരത്തിമുടി കൊട്ടു പിന്നി പിടിച്ചുഅമ്മ ചന്തിയിൽ കൊട്ടികള്ളനെന്നു വിളിച്ചു കൊച്ചുകള്ളനെന്നു വിളിച്ചു.നെല്ലുകുത്തുപുരയിൽ കിടന്നു കരഞ്ഞുതവിടപ്പം ചുട്ടു തന്നമ്മചുവരിൽ പിടിച്ചു നടന്നുഞാൻഅമ്മതൻ വിരലുപിടിച്ചു നടന്നു..കൈതണ്ടയിൽ കിടന്നു പിന്നെതൊട്ടിലിൽ ആടിയുറങ്ങി.അമ്മ താരാട്ടുപാട്ടുകാരിയായിതാളം…

ജീവധാരകളെയറിയുക

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ പേരാറും പെരിയാറും പമ്പയാറും ചാലിയാറും തേജസ്വിനിയുംകല്ലടയാറും അങ്ങനെയങ്ങനെ നീളുന്നു കേരള കോയ്മയിൽഅമൃതം പാറ്റും പുണ്യപയസ്വിനികൾനമ്മുടെ നാടിൻ രക്തഞരമ്പുകൾ പുണ്യവതികൾഅവർ പുണ്യവതികൾമലനാടാകിലതെന്ത്ഇടനാടാകിലതെന്ത്തീരഭൂമിയതാകിലെന്ത് കുളിരായൊഴുകാൻപുളകം ചൊരിയാൻഇവരുടെ കനിവുകൾ വേണം ഇവരെ നന്നായ്പോറ്റുക നമ്മൾമാമാങ്കംകോയ്മകളും ശിവരാത്രി പെരുമകളുംപുണ്യസ്വരൂപൻ മുത്തപ്പൻവാഴുംശ്രീയെഴും പറശ്ശിനികടവും…

കിളി വന്നു പറഞ്ഞത്

രചന : ഡോ:സാജുതുരുത്തിൽ✍️.. ഒരു കിളി വന്നുജനാലയുടെ ചില്ലിൽഅതിന്റെകൊക്കുകൊണ്ടു എന്തോകോറി വരഞ്ഞിട്ടുപോയിജനാലയുടെ തുറന്നിട്ടമറുപാതിയിൽഞാൻ പുറത്തേക്കു നോക്കിചാരി നിൽപ്പുണ്ടായിരുന്നുപുറത്തു മുറ്റത്തെമൊസാണ്ടച്ചെടിയിലെപൂവുകൾ കടലാസ്സുപോലെവിളർത്തു പോയത്ഹൃദയ സ്പന്ദനങ്ങളുടെനിലതെറ്റിച്ചുംകനം വെപ്പിച്ചുംകൊണ്ടായിരുന്നുപുറത്തു ഉണക്കാനിട്ടിരിക്കുന്നമാങ്ങാ തെരകളുടെഇടയിൽ കറുകറുത്തകട്ടുറുമ്പുകൾനിരവെച്ച് കല്യാണ യാത്രപോകുന്നുഅതിൽ ഒരു സുന്ദരി ഉറുമ്പുജനാല പടിയിൽ നിന്നിരുന്നഎനിക്കൊരു മുത്തംഎറിഞ്ഞു തന്നുകാറ്റിലാടി…

തിരികെ കറങ്ങുന്ന ചക്രം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️. തെരുവിന്റെ ഓരത്ത്, കാലത്തിന്റെ അഴുക്കുപുരണ്ട ഭിത്തിയിൽ ചാരിയിരുന്ന് അയാൾ ചിരിച്ചു. ആ ചിരിയിൽ ഭ്രാന്തിന്റെ നേർത്തൊരു മുഴക്കമുണ്ടായിരുന്നു. അല്ലെങ്കിൽ, ലോകത്തിന്റെ മുഴുവൻ വിവേകവും ആ ഭ്രാന്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. അയാളുടെ കണ്ണുകൾക്ക് മുന്നിലൂടെ മനുഷ്യർ…

ചോണനുറുമ്പുകൾ

രചന : യൂസഫ് ഇരിങ്ങൽ ✍ മേക്കന്നോളി അമ്പലത്തിലെതിറ തുടങ്ങുന്നതിന്തലേന്നാണ് കള്ള് കുടി നിർത്താനയാൾതീരുമാനിച്ചത്.ഇടക്കിടെ അങ്ങനൊരുതോന്നലും തീരുമാനവുംപതിവാണ്.വേച്ചു വേച്ചു കുഴഞ്ഞുപോവാത്ത കാലടികളാൽഇടുങ്ങിയ ഇടവഴിയിൽകടക്കുന്നതിന് മുമ്പ്കീശയിൽ ബാക്കിയായിപ്പോയഅഞ്ചു രൂപ നാണയം കൊണ്ട് മക്കൾക്ക്പോപ്പിൻസ് മിഠായിവാങ്ങി കയ്യിൽ വെച്ചുകോലായിൽ തൂണ് ചാരികഥ പറഞ്ഞിരിക്കുന്നകുരുന്നുകളുടെ കയ്യിലയാൾമിഠായിയുടെ…

ഓർമ്മിക്കുമെങ്കിൽ..

രചന : ദീപക് രാമൻ ശൂരനാട്.✍️. നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,എന്നെയോർത്താമിഴി നനയുമെങ്കിൽ…ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പികവിളിണ അരുണാഭമാകുമെങ്കിൽ,കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻതംമ്പുരു മീട്ടുമെങ്കിൽ,ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ് ഞാനാക്കവിത ചൊല്ലാം…ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ്…