സ്വാതന്ത്ര്യം സർവ്വദാ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ സഹൃദയരാംസാമാജികസർഗ്ഗത്തിന്സ്നേഹമാർന്നുലകിൽ സഞ്ചാരത്തിന്സ്വാധീനമായൊരാസ്വാതന്ത്ര്യത്തിനായിസർവ്വസന്നാഹമോടാഗ്രഹിക്കാനായി. സന്ധിചേരുന്നോരു സൂതർക്കായെന്നുംസുധയാകിയ അറിവാർജ്ജിക്കുവാൻസിദ്ധമായൊരു സ്വാതന്ത്ര്യത്തിനായിസർവ്വകാലവുമനുഗ്രഹമായേകിടാൻ. സകലയിടവുമെത്തുന്ന ശ്വസനനെസർവ്വർക്കുമേകണമമലമാർന്നങ്ങുസന്ദർഭമുണ്ടാകുവാനുറയ് ക്കേണംസുഖമോടെയിളയിൽമേവുവാൻ. സംസാരത്തിന്നുൽപ്പത്തിസാരമായിസാനുക്കളിലായിശുദ്ധതയാർന്നതാംസ്രോതസ്സുകളെല്ലാമെന്നുമിളയിലായിസുരവാഹിനിയായെന്നുമൊഴുകുവാൻ. സന്നിധാനത്തിലതിജീവനത്തിനായിസൂകരമെത്തുന്നകിരണമുത്സാഹിതംസതതമെപ്പോഴുമാശ്വാസത്തിനായിസ്വതന്ത്ര്യമെത്തണമെവിടെയുമായി. സംവാദമേറിയ മാനുഷരൊന്നിച്ച്സ്ഥാനത്തായാദ്യയുത്ഭവിച്ചപ്പോൾസൂത്രമെല്ലാമടരാടുവാനായായുധംസങ്കരമാർന്നുസംഘർഷമായുലകം. സംഗരമാക്കിതുലച്ചോരുവിതാനംസത്വരമൊന്നു മോചിപ്പിക്കുവാൻസത്വഗുണങ്ങളെല്ലാം സുമതിയായിസ്വരമഴയായി സിതയിലുതിരുവാൻ. സ്നേഹവാണികളെതിരില്ലാതെന്നുംസർവ്വസ്വാതന്ത്ര്യമാകുമിടത്തിനായിസ്വാധീനമാക്കുക പാരിലെല്ലാമായിസ്വച്ഛന്ദമാരുതനെപ്പോലൊഴുക്കണം. സ്തുതിക്കുന്നോരമ്മ തന്നമലമാംസത്നപാനീയമെന്നുമേതഥ്യയായിസന്തതിക്കുദകുന്ന വരേണ്യതയിൽസന്തതമെത്തിടുവാൻ തൃപ്തമായി. സാക്ഷിയാകുന്ന…
