Category: ജീവിതം

ആഴമറിയാതെ

രചന : രാജീവ്‌ രവി✍ എന്തിനോ നിലാവിന്റെ ഇത്തിരിവെട്ടം പോലെൻചിന്തതൻ നാരായത്തിൻ തുഞ്ചത്തു തിളങ്ങുന്നു നീ…..തിങ്ങി വീണുഴറുന്ന ചിന്തകൾക്കറുതിയില്ലാ,പെയ്തൊഴിയാതങ്ങു ഖനം പേറിനിൽക്കുന്നു മേഘം….നഷ്ടമായതെന്തും വീണ്ടും നേടുവാൻനിന്റെ തത്വദീക്ഷയോടൊന്ന- പേക്ഷിക്കിൽ നേടീടുമോ..?ഒച്ചയില്ലാത്തൊരീ സാക്ഷി തൻ കിനാക്കൾക്കുസത്വരം നിദ്ര വിട്ടു വെട്ടത്തെ പുൽകാമല്ലോ…..ഇനി ഞാനെവിടേയ്ക്കു…

നിളയുടെ ദു:ഖം

രചന : അജിത്ത് റാന്നി. ✍ നാവാമുകുന്ദ സ്തുതി കേട്ടൊഴുകുംനിളേ നിൻ്റെ ദുഃഖം ആരു കേൾക്കാൻപുണ്യം പിറന്ന നിൻ ജന്മത്തെ വാഴ്ത്തിയതൂലിക പോലും മടിയ്ക്കയാണോ? യവ്വനയുക്തയായ് നീ ഒഴുകേ നിൻമാറിൻ്റെ സൗന്ദര്യം വാഴ്ത്തിയോരുംനീരുവറ്റി വിറയാർന്നൊരുടൽ കാൺകെമിഴിപൊത്തി മൗനമായ് അകന്നുവെന്നോ? നിൻകരലാളനമേറ്റു വളർന്നതാംമണ്ണും…

തിരികെ.

രചന : പ്രസന്നൻ പയ്യോളി (പെരുമാൾ പുരം) ✍ കുതിരക്കുളമ്പടി കേട്ടു കാലമാംരഥവും കുതിച്ചു പായുന്നുതിരികെ മടങ്ങുവാൻ മോഹംപ്രായവും ചിറകിട്ടടിച്ചുയരുമ്പോ ൾഘടികാര സൂചി തിരിക്കാംഞാനെൻറെ പഴയ കലണ്ടർ തിരയാംപുഴയുടെ തീരത്തിരിക്കാൻ വീണ്ടുമാപഴയ ബാല്യത്തിലേക്കെത്താൻമരണക്കുറിപ്പുമായ് വന്നുകാലൻറെ പതിയുന്ന കാലൊച്ച കേട്ടുനിഴലുകൾ മാഞ്ഞു പോകുന്നുഎൻറെ…

🏵️ ഗുരുമൊഴി 🏵️

രചന : ബേബി മാത്യു അടിമാലി✍ ജാതിയൊന്ന് മനിതനൊന്ന്ദൈവമൊന്നെന്നോതിയഗുരുമൊഴിയേ നമ്മളിന്ന്ഓർക്കുകെൻ്റെ കൂട്ടരേനാടിതിൻ്റെ ഒരുമയേതകർത്തിടാൻ ശ്രമിപ്പവർവെറുപ്പതിൻ്റെ വിത്തുകൾവിതച്ചു വിളവു കൊയ്യുവോർനാക്കിനാൽ വിഷം വമിക്കുംവാക്കു ചൊല്ലിടുന്നവർഅവരെ നമ്മളൊരുമയോടെനേരിടണം കൂട്ടരേഒരുമയാണ് ജീവിതത്തിൻവിജയമെന്നതറിയുകഒരുമകെട്ടുപോയാൽ നാടിൻശാപമതെന്നറിയുകഓർത്തിടണം നമ്മളെന്നുംപോയകാലമെപ്പൊഴുംഓർമ്മവേണം നാടിതിൻ്റെവീരചരിത ഗാഥകൾജാതികൾക്കതീതമായിമാനവരെ കണ്ടൊരാഗുരുവര്യൻ്റെ വാക്കുകൾമറന്നിടതെ കൂട്ടരേ

ഗൗരി

രചന : എം പി ശ്രീകുമാർ✍️ (മെയ് പതിനൊന്ന്,കെ ആർ ഗൗരിയമ്മയുടെ ഓർമ്മദിനം) കടലും കായലും കൈകൾ കോർത്തി-ട്ടലകൾ പാടും കരപ്പുറത്ത്കനൽത്തരി പേറുന്ന പെൺ പിറന്നുകതിരൊളി ചിന്നിത്തെളിഞ്ഞു വന്നു.ഒരു പൂങ്കുല പോലെ പരിലസിച്ചുഒളി പകർന്നേതു മിഴികളിലുംആർജ്ജവമോടെ നിവർന്നു നിന്നുപതറാതെ മുന്നോട്ടടികൾ വച്ചുപെണ്ണൊരു…

എനിക്ക് വേടനെ നേരിട്ട് കാണണം

രചന : ഗീവർഗീസ് കൂറിലോസ് ✍️ എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി…

ആനന്ദനീർത്തുള്ളി

രചന : രാജേഷ് പി ആർ ✍ മാനസമുറ്റത്തുവന്ന മൈനക്കിളിആനന്ദമേ! വർണ്ണപതംഗം നീആശ്വാസക്കുളിർ തെന്നലായ് തഴുകി നീസന്തോഷനീർത്തുള്ളിയായി മാറി.നാണം വിടർന്ന കവിളിൽ തൊടാൻ മോഹംലാവണ്യം ഒന്നു നുകരാൻ ദാഹം.കാഴ്ചയ്ക്കുള്ളിലായൊന്നു,വന്നീടുക നീമധുര്യമൊഴികൾ കേൾക്കട്ടേ ഞാൻ.എന്നെയൊന്നു മറക്കട്ടേ ഞാൻ തെല്ലിട,ആശ്വാസക്കുളിർ തെന്നൽ ചാരുതേ.മാനസരസ്സിൽ അഭിരമിക്കും…

തരിശുനിലങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ ഞാൻപ്രകൃതിയെ വായിക്കുന്നു.കനവിലും നിനവിലുംഞാൻപ്രകൃതിയെ വായിക്കുന്നു.പ്രകൃതിഎനിക്കൊരുകവിതയാണ്.ഞാൻപ്രകൃതിയെ വായിക്കുന്നു.ഞാൻ,ശ്യാമനിബിഡതകളെവായിക്കുന്നു.ശ്യാമനിബിഡതകളിൽപാറി നടക്കുന്നപക്ഷികളെ വായിക്കുന്നു.വൃക്ഷശിഖരങ്ങളിൽ,തെങ്ങോലകളിൽ,വാഴക്കൈകളിൽഊയ്യലാടുന്നപക്ഷികളെ വായിക്കുന്നു.പക്ഷികളുടെചിറകടികൾവായിക്കുന്നു.പക്ഷികളുടെസംഗീതം വായിക്കുന്നു.അവയുടെമൗനഭാഷണങ്ങൾവായിക്കുന്നു.കൊക്കുരുമ്മികിന്നരിക്കുന്നഇണപ്പക്ഷികളെവായിക്കുന്നു.പുറംലോകത്തിൽനിന്നുൾവലിഞ്ഞ്രാപ്പകൽഭേദഭാവങ്ങളില്ലാതെ,പ്രപഞ്ചസംഗീതത്തെയോർമ്മിപ്പിക്കുന്നസംഗീതക്കച്ചേരിനടത്തുന്നചീവീടുകളെ വായിക്കുന്നു.ഞാൻ പൂച്ചെടികളെവായിക്കുന്നു.വൈവിധ്യങ്ങളുടെസുഗന്ധപ്പൂക്കളെവായിക്കുന്നു.മധുപനെ,തുമ്പികളെ വായിക്കുന്നുവൈവിധ്യങ്ങളുടെഏകത്വത്തെവായിക്കുന്നു.ജനാലയിലൂടെചിറകടിച്ചെത്തിഎന്നെത്തഴുകുന്നകാറ്റിന്റെ സന്ദേശംവായിക്കുന്നു.ഞാൻ ആകാശത്തിന്റെഭാവപ്പകർച്ചകൾവായിക്കുന്നു.ചിലപ്പോൾമഴയെ,മഞ്ഞിനെ,വെയിലിലെനിഴലുകളെവായിക്കുന്നു.സൂര്യസ്പർശങ്ങളെ,ചാന്ദ്ര സ്പർശങ്ങളെ,കൺചിമ്മിത്തുറക്കുന്നനക്ഷത്രങ്ങളെവായിക്കുന്നു.ഇനി ഞാൻതരിശുനിലങ്ങളെവായിക്കും…….

തെളിയാതെ പോയ തിരികൾ

രചന : ഡോ: സാജുതുരുത്തിൽ✍️ അഴകല്ല ഞാൻ വെറുംഅഴകല്ല ഞാൻതെളിയാൻ ഇരിക്കുന്നതിരിയാണ് ഞാൻ….. പുറം അറിയാതുള്ള ഇരുളിൽതെളിച്ചമായി വിരിയാനിരിക്കുന്നപ്രഭയാണ് ഞാൻ …. മനസ്സിലെ കൂരിരുൾ എന്ന്കണ്ടാലുമീമധുരമാം കാറ്റായിപടർന്നു കേറുംഞാൻ നല്ലകുളിരുള്ള ഓർമ്മയായികൂടെ നിൽക്കും…. നിന്നെ പുണർന്നു ഞാൻനിന്നിൽ ലയിക്കുമ്പോൾനല്ലൊരു തുവൽ ഉടുപ്പ്…

അവളുടെ പേരെന്താകാം.

രചന : ശിവദാസൻ മുക്കം ✍ ഇന്നലകളിലെ യാത്രയിലവളെന്നെപിന്തുടർന്നുവന്നു.ഉറക്കത്തിലെന്റെ ലാളനയേറ്റുകിടന്നു.ഞങ്ങളെയമ്മയെന്നും അച്ഛനെന്നുംവിളിച്ചവളുടെ കണ്ണുകളിൽകോടിനക്ഷത്രത്തിളക്കം.സനാഥയായതിന്റെ പൂത്തിരിത്തിളക്കം.പരസ്പരം പുണർന്നുഹൃദയഘോഷം.പുള്ളിമാൻ തുടിക്കുന്ന കറുകപുല്ലിലെമുയലിന്റെ നടനവൈഭവം.ഉറക്കത്തിൽ പുണർന്നവളുടെ കവിളിലുംനെറ്റിയിലും തുരുതുരാന്ന് മധുരചുംബനംഇരുട്ടിൽതിളങ്ങുന്ന പല്ലുകളുണ്ടായിരുന്നവൾക്കു .അവൾ കുലുങ്ങിച്ചിരിച്ചുഹർഷബാഷ്പം കുടുകുടാന്നൊഴുകി.നിലക്കാതെ ഒരരുവിപോലെ ..നെടുനീളെ ഒരു വെള്ളിയരഞ്ഞാണംപോലെ …കൊലുസു ചിരിക്കുന്നതുപോലെഅവളാ വാകയിൽ…