യുദ്ധവും സമാധാനവും

രചന : മംഗളാനന്ദൻ.✍️. 1)അശനിപാതംദൂരെനിന്നാരോ തൊടുത്ത മിസ്സൈലുകൾനേരെ മരണസന്ദേശമായെത്തുന്നു.കാരണമേതുമില്ലാതെ ദൈവത്തിന്റെപേരിൽ കുരുതി നടത്താനൊരുങ്ങുന്നു.ഇത്തിരി ശാന്തി കൊതിച്ച കാലത്തു നീഎത്തി വെറുക്കുമശനിപാതം പോലെ.ആരും ജയിക്കാത്ത യുദ്ധം തുടങ്ങുവാൻപോരിന്നൊരുങ്ങി വരുന്നു പോരാളികൾ.നേരിട്ടൊരിക്കലും കാണാത്തവരുടെപേരിലറിയാതെ വൈരം വളർത്തുന്നു.ഏതോ കപട ദൈവത്തിന്റെ കേവല-പ്രീതിനേടാൻ ബലിപീഠമുയരുന്നു.2).മൃഗവും മനുഷ്യനും.ഏതോ പരിണാമസന്ധിയിൽ…

രണ്ടു നെല്ലിക്കകൾ

രചന : ബിജു കാരമൂട് .✍️. ഈരണ്ടു നെല്ലിക്കകളുരുണ്ടുകയറിപ്പോയ്നാലുകാൽ കിടക്കതന്നടിയിലതിഗൂഢംകണ്ടിരുന്നാശങ്കയിൽചിരിച്ചു വാസുമ്മാവൻസുമതിയമ്മായിയോതലയിൽ നെല്ലിത്തളംതുളുമ്പീടാതെ ചുറ്റിപ്പിടിച്ചൂ വാസുമ്മാനെവാസുമ്മാൻ പട്ടാളത്തിൽപച്ചബുള്ളറ്റിൻമേലേലേയിലെ ലഡാക്കിലെകുളിരിൽ തൊട്ടാൽപൊള്ളും വെങ്കലവെടിയുണ്ടക്കഥയിൽ ചീറിപ്പാഞ്ഞുപാഞ്ഞുപോകവേയതാഈരണ്ടു നെല്ലിക്കളുരുണ്ടുകേറിപ്പോയി കട്ടിലിന്നടിവശംസാവധാൻ ചൊല്ലീ മാമൻ..കട്ടിലിൽ നിന്നും താഴേകാലുകുത്താനാവില്ലനിരത്തിക്കുഴിച്ചിട്ട മൈനുകൾകരയുദ്ധക്കൃത്യതയുന്നംവയ്ക്കും തോക്കുകൾകൈബോംബുകൾകഴിഞ്ഞയുദ്ധം കൊന്നപടയാളിപ്രേതങ്ങൾമാമനെക്കാണാൻ വരുംബന്ധുക്കൾ ശത്രുക്കളായ്ശ്രീകുമാരൻതമ്പിയെയോർമ്മിച്ചു കടന്നുപോയ്രണ്ടു നെല്ലിക്കകൾ…

അരണ്ട വെളിച്ചം

രചന : ബിജുകുമാർ മിതൃമ്മല.✍️. സമാധാനമായിരണ്ടടിക്കാൻഅരണ്ട വെളിച്ചത്തിൻതണൽ തേടി ഞാൻഎല്ലാ കോണുകളിലുംസമാധാനക്കേടിന്റെലഹരികൾഓരോ കഥകളുടെകെട്ടുകളഴിച്ച്മത്സരിച്ചു കുടിക്കുന്നസമാധാനപ്രിയർഇടയ്ക്ക് കരയുന്നുചിലർ ചിരിക്കുന്നുവീരപരിവേശംവിളമ്പുന്നുആർക്കിടയിലുംമറകളില്ല എല്ലാവരുംനഗ്നർ ഒരേ താളംഒരു വേള ജയിക്കാനുള്ളആവേശംപറയാനാവാത്ത കാര്യങ്ങൾനെഞ്ച് വിരിച്ച് പറഞ്ഞതിന്റെ ഹുങ്ക്ചിരിച്ചട്ടഹസിച്ച്ചെയ്യാനാവാത്തകാര്യങ്ങൾ സ്വപ്നം കണ്ട് വീരവാദമടിക്കുന്നുപാവങ്ങൾസമാധാനപ്രിയർഈ അരണ്ട വെളിച്ചത്തിനുംകരളിനും ഒരേ നിറമാണത്രെസമാധാനത്തിനായിഉരുകുന്ന കറുപ്പ്…

“ചില” മനുഷ്യർ ശീലിക്കുക.

രചന : പ്രബിത പ്രകാശ്✍️. ഞാൻ കാശ് കൊടുക്കാഞ്ഞിട്ടല്ല സാറേഅവളത് വാങ്ങാഞ്ഞിട്ടാണ് കേസും കൊണ്ടിപ്പൊ വന്നേക്കുന്നത്……കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് KSRTC യിൽ യാത്ര ചെയ്യുകയാണ്. സാമാന്യം മഴയുള്ള എട്ടുമണി നേരത്ത് നനഞ്ഞു കുതിർന്ന് ബസിൽ വലതുവശത്തെ മൂന്നാം സീറ്റിൽ…

എന്റെ ആണിനെ

രചന : ഷിബിത എടയൂർ ✍️. എന്റെ ആണിനെഞാനീ വേലിതറിയിൽഊരിവെയ്ക്കുന്നു,മടുക്കുമ്പോൾഇടയ്ക്കഴിച്ചുവെക്കാൻഅയാളെന്റെഉടൽ പാകത്തിന്ഒട്ടിനിൽക്കുന്നുടുപ്പ്.എന്റെ ആണിനെകാഞ്ഞിരപ്പൊത്തിൽപാർത്തുവെയ്ക്കുന്നു,ഉള്ളിലഗ്നിപോൽആളിഅയാളെന്റെകാമനകളെപരസ്യപ്പെടുത്തുന്നു.അയാളെ ഞാൻചമ്മലക്കിളി കൂടിനടുത്ത്ചുറ്റിചുറ്റികാവലാക്കുന്നു,ചിലച്ചുകൊണ്ടവരെന്റെഏകാന്തതയിൽതത്തി നടക്കുന്നത്കിനാ കണ്ട്ഉറക്കമൊഴിഞ്ഞതാണ്.അയാളെ എന്റെവിശപ്പിനും വിയർപ്പിനുംഈടുവെക്കുന്നു,അത്രയും വേഗംതിരിച്ചെടുക്കാൻതോന്നിക്കുന്നൊരുമുതലുമെന്നിലില്ല.ഒന്നുപേക്ഷിക്കാൻ പോലുംഅയാളല്ലാതാരുമില്ലെന്നഉറപ്പിലാണ്ഞാൻ അയാളിൽഉടലാകുന്നത്. Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.

ഉറങ്ങുകയാണച്ചൻ…

രചന : രാജു വിജയൻ ✍️. ഞാനുണരുന്ന മണ്ണിലെന്നച്ഛൻഎന്നുമുണരാതുറങ്ങിടുന്നു…!ഞാനുറങ്ങുന്ന നേരത്തുമച്ചൻഒന്നുമറിയാതുറങ്ങിടുന്നു…! ഞാണു പോലെ ഞാൻ വിങ്ങിടും നേരംഞാറ്റു പാട്ടായുണർത്തിയോന്റെചുറ്റിനുമിന്നുലയുകയല്ലോഞാറ്റു മുൾപടർപ്പാകവെയും..! കൊച്ചു കിന്നാരമോതുവാനെത്തുംരാക്കുളിർ മഴ പെയ്ത്തുകളിൽഒട്ടുനേരമെന്നുൾത്തടക്കാടുംപൊട്ടിടുന്നുണ്ടറിഞ്ഞിടേണം…! ഒന്നു കാണുവാൻ മാത്രമെന്നച്ചൻഒന്നരികത്തിരിക്കുവാനും,തെല്ലുനേരം കയർപ്പതു കേട്ടാ –തേൻ മൊഴിച്ചിരി കാണുവാനും ആവുമോയെനിക്കീയൊരു ജന്മംആ തണലിലുറങ്ങുവാനുംആർദ്രമായൊരാ…

നരകത്തിലെ ലൈബ്രേറിയൻ

രചന : ജിഷ കെ ✍️. മരിച്ചു കഴിഞ്ഞാൽഎനിക്ക് നരകത്തിലെപുസ്തക സൂക്ഷിപ്പുകാരനാകണംഎന്നൊരാൾ ഭൂമിയിലെ ഇങ്ങേതലക്കൽ നിന്നും ഉറപ്പിക്കുന്നു…ഭൂമിയിൽ പുസ്തകങ്ങളൊക്കെയുംവായിച്ചു കഴിഞ്ഞതിനു ശേഷമാവുംഅങ്ങെനെയൊരു തീർപ്പിൽഅയാൾ എത്തിക്കാണുക…മരിച്ചു ചെന്ന് കഴിഞ്ഞാൽമനുഷ്യരെപ്പോലെപുസ്തകങ്ങളുംക്രൂശിക്ക പ്പെടുമോ എങ്കിൽഅവരോടൊപ്പമാണ്എനിക്കുംഅന്തിയുറങ്ങേണ്ടത്… കനത്തചട്ടകൾക്കിടയിലെമൃതമായപകൽ സത്യങ്ങളെഓരോന്നായിചോദ്യം ചെയ്യപ്പെടുന്ന ഇടത്താവണംഎന്റെ ഹൃദയം സൂക്ഷിക്കുപ്പെടേണ്ടത്…ഭൂമിയിൽ എണ്ണമറ്റ ആൾക്കൂട്ടങ്ങളുടെആരവങ്ങൾക്കിടയിൽ…

ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല. അവർ നിഷ്കളങ്കരും അല്ല..

രചന : ജോര്‍ജ് കക്കാട്ട്✍️. ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല.അവർ നിഷ്കളങ്കരും അല്ല .(തീർച്ചയായും സ്നേഹമുള്ള പുരുഷന്മാർക്കും ഇത് ബാധകമാണ് 😉)മിക്കവരും കാണാത്തത് അവർ കാണുന്നു.ആരാണ് വ്യാജൻ, ആരാണ് യഥാർത്ഥൻ എന്ന് അവർക്കറിയാം. ആരാണ് തങ്ങളിൽ യഥാർത്ഥ താൽപ്പര്യമുള്ളത്, ആരാണ് നടിക്കുന്നത് എന്ന്…

‘നമ്മൾ മാനവർ’

രചന : ഷാജി പേടികുളം.✍️. ജാതി മത ചിന്തകൾ ഓരോ മനുഷ്യമനസ്സുകളിലാണ് ചാരം മൂടിയ കനലുകളായി ഉള്ളത്. അത് കെടുത്താൻ നമ്മളോരോരുത്തരും വിചാരിച്ചാൽ സാധിക്കും. എന്നാൽ ആ കനലുകളെ അഗ്നിയായി പടർത്തുവാൻ അന്യർക്കു കഴിയും. അടിസ്ഥാനപരമായി മനുഷ്യർ നിത്യവും ജോലി ചെയ്തു…

പ്രണയത്തിൻ്റെ ചാരം

രചന : സെഹ്റാൻ ✍️. സിഗററ്റ് പോൽ പുകയുന്ന രാത്രി.ഏകാന്തതയുടെ കടുംചുവപ്പുകലർന്ന മദ്യം.ആകാശത്തുനിന്നുംനിരനിരയായിറങ്ങി വന്നസീബ്രാക്കൂട്ടം ഡൈനിംഗ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്അലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിട്ട് കാഴ്ച്ചയിൽനിന്നുമവയെ മറച്ചുകഴിയുമ്പോൾപൂച്ചയെപ്പോൽ പാദപതനശബ്ദംകേൾപ്പിക്കാതെ മെല്ലെമെല്ലെയതാഅവൾ!ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങളിൽ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്തയിൽ കടൽത്തിരകൾഅലതല്ലുന്നു.സീബ്രാക്കൂട്ടം തിരികെആകാശത്തേക്ക് മടങ്ങുന്നു.പ്രണയത്തിൻ്റെ ചാരംടീപോയിലെ…