അർദ്ധരാത്രിയിൽ തനിച്ചൊരു പെണ്ണിനെ കണ്ട നിഷ്കളങ്കന്റെ ഹൃദയധമനിയിലൂടെ **❤️
രചന : ജിബിൽ പെരേര ✍ അവന്റെ കാഴ്ചയിൽഅവൾ ദേവലോകത്തു നിന്ന്കാൽ വഴുതി വീണ അപ്സര കന്യക.“അവളുടെ അംഗലാവണ്യം നോക്കു.ചുറ്റിലും ആരുമില്ലെ”ന്നുമൊക്കെചെകുത്താൻമാർകാതിൽ മന്ത്രിക്കുന്നുണ്ട്..ചെകുത്താൻമാർ!അവർ പാപികളുടെ മനസ്സേ കണ്ടിട്ടുള്ളൂ.നിഷ്കളങ്കരുടെ ഉൾക്കാഴ്ചയെക്കുറിച്ച് ചെകുത്താന്മാർക്ക് എന്തറിയാം..അവൻ അവളെഇമവെട്ടാതെ നോക്കി നിന്നു.അവളിൽ ഇപ്പൊഎന്തൊക്കെയോഅവൻ കാണുന്നുണ്ട്.അവളുടെ ചന്തം തുളുമ്പുംവെളുത്ത…
വിട്ടുപോകാത്തയെന്റെ ജീവനേ…..നന്ദി.
രചന : സഫി അലി താഹ ✍ പർവ്വതങ്ങൾ നടന്നുകയറുകയുംപുതുകാഴ്ചകൾതേടുകയുംചെയ്യുന്നൊരാളായിരുന്നു,മനുഷ്യരേക്കാൾ പുസ്തകങ്ങളെയുംമരങ്ങളെയും,പൂക്കളെയും,പ്രകൃതിയെ തന്നെയുംഅയാൾ സ്നേഹിച്ചിരുന്നു,നിലാവിനോടും കടലിനോടുംസംസാരിച്ചിരുന്നു…..അവർക്ക് മാത്രം മനസിലാകുന്നലിപികളിൽ അവരത്അടയാളമാക്കിയിരുന്നു…..മനുഷ്യരിൽ ചിലർഅയാളിലെന്തോ സന്തോഷംകണ്ടെത്തുകയുംസ്നേഹിക്കുകയും ചെയ്തു,ഏകാന്തതയിൽജീവിക്കാൻ ഒരുപാട് കാരണംഉണ്ടായിരുന്നൊരാൾക്ക്‘മനുഷ്യർ’ സ്നേഹിച്ചുതുടങ്ങിയപ്പോൾജീവിക്കാതിരിക്കാൻഅനവധി കാരണങ്ങളായി.നന്ദി.ജീവിക്കാൻ കാരണങ്ങൾനൽകുന്ന മനുഷ്യർ ഭാഗ്യമാണ്…..മരണച്ചുഴികളിലേക്ക് കൈപിടിക്കാത്തമനുഷ്യൻ അനുഗ്രഹമാണ്…..നിന്നിലേക്കുള്ള ഓരോ നോട്ടവുംപിന്നെയുമെന്നിൽജീവന്റെ പച്ചപ്പ്…
മണലെരിയും ചൂടെങ്കിലുമെൻ
രചന : അൻസാരി ബഷീർ✍ മണലെരിയും ചൂടെങ്കിലുമെൻമനതാരിൽ നീ കുളിരല്ലോമലയാളം മൊഴിയും നാടിൻമണമെന്നെ പൊതിയുകയല്ലോ മനസാകെ പൂക്കളമിട്ടൊരുമലനാട്ടിന്നുത്സവമുണ്ടേ…മലയാളികൾ മരുവുന്നതിനാൽമരുമണ്ണും പൂക്കളമെഴുതും മഴവില്ല് കുലച്ചൊരു മേടംമനതാരിൽ വിഷു എഴുതുമ്പോൾമരുഭൂമിയിൽ മലയാളത്തിൻമനമിഴികൾ കണി കാണുന്നേ… മണൽ വെന്തൊരടുപ്പിൽ വേവുംമലയാള ഭക്ഷണമെങ്കിലുംമമ നാടേ നിൻ നെടുവീർപ്പുകൾമനസ്സിൽ…
ഓർമ്മപ്പരപ്പ്
രചന : അജിത്ത് റാന്നി ✍ ഓടിയെത്താം നമുക്കോർമ്മപ്പരപ്പിൽഒന്നെന്ന് ചൊല്ലിയ നാവോട് തന്നെകൂടെയെത്തേണം കുസൃതിക്കൂടാരവുംകൂടൊഴിയാത്ത കുളിരും, നിലാവും. എണ്ണിക്കളിക്കും കളിയും ഇടയ്ക്കിടെകല്ലേർ കൊതിക്കുന്ന നാട്ടുമാവുംകണ്ണിമാങ്ങാത്തുണ്ടിൻ സ്വാദും നുണഞ്ഞപൂമരത്തണലിലൊന്നൊത്തുചേരാം. തട്ടിത്തെറിച്ച മഴത്തുള്ളി തേടാതെതപ്പുകൊട്ടിക്കളിപ്പാട്ടുപാടിതാണുപറക്കും കുരുവിതൻ കൂട്ടിലെകുഞ്ഞിനെക്കണ്ട് രസിച്ചു നില്ക്കാം. നല്ലതണിയുന്ന ഓണനാൾ മണ്ണിലെനന്മയെ…
പുകഴ്ത്തലുകൾ…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ആരെ പുകഴ്ത്തുവാനാണ് ഞാൻ?എന്നെയോ,നിങ്ങളെത്തന്നെയോ,എന്നിലില്ലാത്തതുംനിന്നിലില്ലാത്തതുംഒന്നുപെരുപ്പിച്ചു ചൊല്ലി,പുകഴ്ത്തണോആരെപ്പുകഴ്ത്തുവാനാണ് ഞാൻ?ഉള്ളത് ചൊന്നാൽഇകഴ്ത്തലാവും, പിന്നെ,ശണ്ഠയാവുംഇഷ്ടമില്ലാതെയാവും,പരസ്പ്പരം കുറ്റങ്ങളാവുംപഴികളാവും,ആരെപ്പുകഴ്ത്തുവാനാണ് ഞാൻ?ആരെ ഇകഴ്ത്തുവാനാണ് ഞാൻ?നീർക്കോലി വന്നുകടിച്ചാലുമാവില്ലഅത്താഴമുണ്ണുവാൻഓർക്കണം…..ഓർമ്മപ്പെടുത്തണം,മിണ്ടരുതു സത്യം….ആരെ പുകഴ്ത്തുവാനാണ് ഞാൻ?ആരെ സുഖിപ്പിച്ചു നിർത്തേണ്ടു ഞാൻ….?!
മരംകേറി പെണ്ണ് 💔🔥
രചന : അനു ചന്ദ്ര ✍ മരംകേറി പെണ്ണ് 💔🔥 – റിമ കല്ലിങ്കല്ലിന്റെ ഈ ഫോട്ടോ കണ്ണിലുടക്കിയ നേരത്ത് തന്നെ ഞാനേറ്റവുമാദ്യം ആലോചിച്ചത് ഈ ‘മരംകേറി’ പെൺകുട്ടികളെ കുറിച്ചാണ്. ഓരോ കാലത്തും പലയിടത്തും ഞാനിങ്ങനെ കുറച്ചധികം മരംകേറി പെൺകുട്ടികളെ കണ്ടിട്ടുണ്ട്.…
നിണമണിഞ്ഞോർമ്മകൾ
രചന : ദിവാകരൻ പികെ✍ അരുതരു തിനിയുമെന്നെ,നിണ മണിഞ്ഞോർമ്മകൾ,പൂത്തു നിൽക്കും വഴി കളിൽ,തനിച്ചാക്കി പോകല്ലേ.മറവിയുടെ കരിമ്പടംമൂടി പ്പുതച്ച്ഇരുട്ടിനെ മാറോട് ചേർത്ത് പുണരട്ടെ,വസന്തത്തിന്റെ കാഹളമെൻ,കാതുകൾ ക്കിപ്പോൾ കുളിരേകുന്നില്ലനിറമുള്ളോർമ്മതൻവെള്ളി വെളിച്ചംതിര യടിക്കുമെൻഹൃദയ ഭിത്തിയിൽ.മങ്ങിയൊ രോർമ്മ ചൂ ണ്ട യിൽകുരുങ്ങി,ചോര പൊടിഞ്ഞു പിടയുന്നു.ഈറൻ പൊഴിയുമെൻമിഴികളിലുറ്റു,നോക്കാതെഇത്തിരിനേര മീവഴിയിൽ,ഒറ്റക്കിരുന്ന്,ചിതറുമെൻ…
എന്റെ പെൺമക്കളോട് ….
രചന : പ്രസീദ .എം എൻ . ദേവു✍ കളിക്കോപ്പുകൾഎന്തിനെന്നുണ്ണി,കരുതുക നീയൊരു വെട്ടരിവാൾ ,തല താഴ്ത്തുന്നതെന്തിനാണുണ്ണി നീ,വീശുക നീയൊരു കണ്ണരിവാൾ ,പിഴച്ച ലോകത്ത്ജനിച്ചു പോയി നാം ,നശിച്ച കാമത്തിൻനഗരത്തിൽവളരുന്നു നാം ,നിനക്കു നീയെരക്ഷയെന്നാകുവാൻകണ്ണകി പെണ്ണായ്ഉടുത്തൊരുങ്ങ നീ,കിളുന്തു മേനിയിൽതൊടുന്ന കൈകളെചുരിക വാളിനാൽഅറുത്തു കളയുവാൻഅകമെ…
കൊൽക്കത്തയിലേക്ക്
രചന : സബ്ന നിച്ചു ✍ നാട്ടിൽ ദിവസത്തിലിരുപത്തിനാലു മണിക്കൂറും ഉറങ്ങിയിരുന്നയെന്നെകൊൽക്കത്തയിലേക്ക് ട്രെയിനുകേറ്റി വിട്ട് അവിടെ നിന്ന് പച്ചപിടിച്ചിട്ട് പോന്നാൽ മതീന്ന് ഭീഷണിപ്പെടുത്തിയതച്ഛനാണ്..ഊരേത് മൊഴിയേതെന്നറിയാതെബംഗാളികൾക്കിടയിൽ ചുറ്റി നടന്ന്മുറി ഭാഷപഠിച്ച് അവിടുന്നു കണ്ട മലയാളികാർന്നോരെ കഴുത്തിൽ തൂങ്ങി കിടക്കാനൊരു മുറിയും മെഡിക്കൽ ഷോപ്പിൽ…
കര, കടലിൻ്റെ ഔദാര്യമാണ്.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ മറന്നുവെച്ചതെന്തോഎടുക്കാനെന്നപോലെപുറപ്പെട്ടു പോയവർതിരിച്ചെത്തും പോലെകടൽ വരുംസകലതടസ്സങ്ങളും തട്ടിമാറ്റിഇട്ടെറിഞ്ഞു പോയ സ്ഥലങ്ങൾകാണാനോവീണ്ടെടുക്കാനോ വരുംനിറഞ്ഞു ജീവിച്ചതിൻ്റെനനവുണ്ടാവുമിപ്പോഴുംഅന്നേരംകരയുടെ എല്ലാ അവകാശങ്ങളുംറദ്ദ് ചെയ്യപ്പെടും.തിരിച്ചു വരില്ലെന്ന ഉറപ്പിലാണ്കടലിൽ വീട് വെച്ചത്ഉപ്പിലിട്ട് ഉണക്കി വെച്ച ഓർമ്മകൾകടലിനുമുണ്ടാകാംമറ്റൊരവസ്ഥയിൽജീവിച്ചതിൻ്റെ അസ്വസ്ഥതകൾകാണിച്ചു കൊണ്ടിരിക്കുംപൊരുത്തക്കേടുകൾനടപ്പിലും ഇരിപ്പിലുണ്ടാകുംവഴിയറിയാതെയുള്ള നടത്തംദുർവ്യയംധാരാളിത്തംപിന്നെയെല്ലാം ശാന്തമാകുംശീലമാകുംചാപ്പപ്പടിയുടേയുംചാപ്പറമ്പിൻ്റെയുംപേര് മാറ്റിക്കാണുംഇപ്പോൾ കടലിൽ…
