സെൽഫിഷ് ആകാൻ എന്തോരം കാരണങ്ങൾ ആണ്. 😌വീക്നെസ്
രചന : ജിബിൽ പെരേര ✍. വറുത്തമീൻഎന്റെയൊരു ‘വീക്നെസാ’യിരുന്നു.ചൂണ്ടയിടൽഎന്റെ ഇഷ്ടഹോബിയും.മണ്ണപ്പം ചുട്ട് കളിച്ചിരുന്ന കാലംതൊട്ട്മണ്ണിരകളെന്റെഉറ്റചങ്ങാതിമാരായിരുന്നു.എന്നിരുന്നാലും,മീനുകളുടെ ഇഷ്ടഭക്ഷണമായമണ്ണിരകളില്ലാതെഞാനെങ്ങനെയാണ് ചൂണ്ടയിടുക?സ്രാവുകളെ ഞാൻ പിടിക്കാറില്ല.അവ ,ചൂണ്ടയിൽ കൊത്തിയാൽവള്ളംപോലും മുക്കിക്കളയുമെന്ന്അച്ഛൻ പഠിപ്പിച്ചതെനിക്കോർമ്മയുണ്ട്.അബദ്ധത്തിലെങ്ങാനുംചൂണ്ടയെ ലക്ഷ്യമാക്കി വരുന്നസ്രാവുകൾക്ക്ബാക്കിയുള്ള ഇരകൾകൂടി കൊടുത്ത്ലോഹ്യത്തിൽ തടിയൂരുന്നത്ആ നടുക്കടലിലുംഎന്റെ പ്രധാന കലയായിരുന്നു.കൂരിയെന്റെ ഇഷ്ടമീനാണ്.പള്ളനിറയെ മുട്ടകളുള്ളവലിയ കൂരികളെപരിക്കേൽക്കാതെകടലിലേക്ക്…
ദേവ്യേ..
രചന : സതീശൻ നായർ ✍. മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലുംആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്.ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി…അതാണ് അവളെ എല്ലാവരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ അവൾക്കു…
മുറിഞ്ഞവേര്
രചന : ബിനു. ആർ✍. ലോകത്തിന്നവസാനം ഞാൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുലോകത്തിൻകീഴെ മുറിഞ്ഞവേരുകൾകാൺകേ,പ്രകമ്പനം കൊള്ളുന്നു വേരിന്നറ്റംരക്തമയത്താൽ.സ്വന്തബന്ധങ്ങളാം നിലയില്ലാക്കയങ്ങൾസ്വപ്നത്തിൽ മാത്രമായ്,സ്വപ്നങ്ങളെല്ലാംനീലനിലാവർണ്ണമായ് തിരിച്ചറിയാതെനീലജലാശയത്തിൽ ലയിച്ചുപോയ്!ചിന്തകളൊക്കെയും വൈഡുര്യങ്ങളായ്ആദിപ്രഭകൾ തിളങ്ങി സൂര്യാംശുവായ്നേർത്ത ചിരിതൻനിസ്വനങ്ങൾ വിരിഞ്ഞുപൂവായ്,മനംമയക്കും സൗഗന്ധികത്തികവോടെ!ബന്ധങ്ങളൊക്കെയും അറ്റുപോയ ലോകത്തിൻമുറിഞ്ഞവേരുകളിൽ നീർജലം ഇറ്റവെ,കാലമേ ക്ഷമയിൽ ഞാൻ കേഴുന്നു,നിൻ അന്തരാത്മാവിൽ ഞാനെന്നമുകുളംപൊട്ടിവിടരുമ്പോൾ നിറഞ്ഞവേരുകൾഎനിക്കുചുറ്റും…
സൂര്യസ്മിതം
രചന : എം പി ശ്രീകുമാർ✍. മഞ്ഞണിഞ്ഞ പൂവിതളിൽസൂര്യസ്മിതം പോലെകുഞ്ഞുമുഖത്തെന്തു ശോഭദൈവസ്മിതത്താലെ !ഏഴുനിറം പീലിനീർത്തുമിന്ദ്രചാപമൊന്നാമാനസമാം നീലവിണ്ണിൽനൃത്തമാടിടുന്നൊ !പൊന്നണിഞ്ഞ ചന്ദ്രികയാചൊടികളിൽ നില്ക്കെപൊന്നിൻകുടമിന്നു നല്ലതങ്കക്കുടമായിതങ്കക്കുടത്തിന്റെ കുഞ്ഞുനെറ്റിമേലെ ചേലിൽതങ്കഭസ്മത്താലെയൊരുപൊട്ടുകുത്തിയപ്പോൾതങ്കമനംതുടിച്ചൊരുതുമ്പിതുള്ളും പോലെ !വിണ്ണിലേയ്ക്കു പറക്കുവാൻവെമ്പൽ കൊള്ളും പോലെ !
നമ്മെ ആഴത്തിൽ വേദനിപ്പിച്ച ഒരാൾ ഉണ്ടാകും.
രചന : സെറ എലിസബത്ത്✍. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മെ ആഴത്തിൽ വേദനിപ്പിച്ച ഒരാൾ ഉണ്ടാകും.സ്നേഹിച്ചവരായിരിക്കാം അവർ — സുഹൃത്തായോ, കുടുംബാംഗമായോ, ഒരിക്കൽ ആത്മാർത്ഥമായി വിശ്വസിച്ച ഒരാളായോ. അവർ പറഞ്ഞ ഒരു വാക്ക്,അല്ലെങ്കിൽ ചെയ്ത ഒരു കാര്യം —അത് നമ്മളെ തകർക്കുന്ന പോലെ…
ഒറ്റമുണ്ട്🧚🧚🧚
രചന : സജീവൻ പി തട്ടക്കാട് ✍ ഗദ്യകവിതമുണ്ടുടുക്കാൻപാകമാകാത്തകാലത്ത്മനസ്സിൽ കുത്തി നോവിച്ച അടങ്ങാനാവാത്ത ഭ്രമം…” ഒറ്റമുണ്ട്”മുത്തച്ഛനെൻ്റെ ഭ്രമത്തിന്ചുട്ടിതോർത്താൽഉത്തരം തന്ന്…ഇത്തിരി പോന്ന ചെക്കന്ചുട്ടിതോർത്തല്ലോകാമ്യംശിഷ്ടകാലത്തിൽ നീയിനിഇഷ്ടമുള്ള വേഷ്ടി ധരിച്ചിടാംകഷ്ടമാകുമീ കാലം കഷ്ടമെന്ന്ധരിയ്ക്ക നീ…ചൊട്ടയിൽ തുടങ്ങും ശീലംചുടലയിൽ… തീർന്നിടാംആ ആപ്തവാകൃത്തിൻപൊരുളറിഞ്ഞപ്പോൾപൊള്ളിയിളകുമീ ഭ്രമങ്ങൾ ഹൃദയത്തിനറകളിൽഒരു പരിണാമ ലിപിപോലെ….മരണമിങ്ങെത്തി,…
അഞ്ചാമത് എക്കോ ഹ്യൂമാനിറ്റേറിയൻ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
മാത്യുക്കുട്ടി ഈശോ ✍. ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സമൂഹത്തിൽ വിവിധ സാഹചര്യങ്ങളാൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി രൂപീകരിക്കപ്പെട്ട് പ്രവർത്തിക്കുന്ന “എക്കോ” (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി…
ഞങ്ങളുടെബാല്യം-നിങ്ങളുടേതും*
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽതുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,രമ്യോദയത്തിൻ ചിറകുകൾ തന്നതാംനന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ, തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-മിന്നിത്തിളങ്ങി വളർന്നതാം സമയമേ,പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-രരുവിയാം മലയാള ഗ്രാമപ്രദേശമേ, മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;മിഴിവിൻ വനികപോലുണരുന്ന ചിന്തകൾഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽതെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ? നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർകിളികൾപോലുണരുന്നതില്ല,യാ;…
ചിതൽ തിന്ന ഓർമ്മകൾ.
രചന : ദിവാകരൻ പികെ✍ കാലം നോവുണക്കിയമനസ്സിൽ,ഇത്തിരി നോവ് പടർത്താൻ,തിമിരം മൂടും കണ്ണുംഅടഞ്ഞ,കാതും വരണ്ട നാവു മായ്,വിജന വീഥിയിൽ തനിച്ചിരിപ്പാണ്.മനസ്സിൽ മയിൽ പ്പീലി ചാരുത,ചാർത്തിയ വസന്ത കാലത്തെ,ചിതൽ തിന്നഓർമ്മകളിൽ,ഊന്ന് വടികുത്തി പരതുന്നു.മധുമൊഴി കളാൽ ഹൃദയത്തിൽ,കുളിർ തെന്നലായി തഴുകിയതും,കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,വശ്യ രൂപവുമിന്ന്…
അയാൾ
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ കിനാക്കളൊക്കെ,ചെറുകണ്ണുനീർ പുഴപോലെ ഒഴുകുന്ന കാടിന്റെ, അരികിലൂടൊരുകാലം, ആനമലക്കാടുകളുടെ തേയിലത്തോട്ടത്തിൽഅയാൾ നടക്കാനിറങ്ങി……നമ്പർപാറയെന്നസംസ്ഥാനങ്ങളുടെ അതിരിൽ ആരോ അക്കങ്ങൾ കൊത്തിയിട്ട പാറപ്പുറത്തിരുന്നൂ……താഴെ അഗാഥമായ കൊക്കയാണ്….അതിലേക്കുചാടി ആത്മഹത്യ ചെയ്തവരുടെ കഥകൾ വടിവേലു പറഞ്ഞുകേട്ടിട്ടുണ്ട്…..പേരുപോലെതന്നെ വടിവേലു,നീണ്ടുമെലിഞ്ഞ്….വലുപ്പംകൂടിയ കാക്കി ഹാഫ് ട്രൗസറും ചുക്കിചുളിഞ്ഞ…
