വാഴ്ക വാഴ്ക
രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…
തിരുവോണം
രചന : എം പി ശ്രീകുമാർ✍ ഇന്നു വിരിയുന്ന പൂവുകളിൽപുഞ്ചിരിയായി തെളിഞ്ഞുവോണംഇന്നു പുലരിയിൽ പൂർവ്വവിണ്ണിൽകാണുന്ന പൂക്കളമല്ലൊയോണംആകാശനീലിമ തന്നിലൂടെനീങ്ങും മുകിൽവർണ്ണ മൊക്കെയോണംവിണ്ണിൽ വിളങ്ങുന്ന താരകൾ തൻകണ്ണിലെ മിന്നിത്തിളക്കമോണംആയത്തിയാടുന്ന യൂഞ്ഞാലോണംആരും കൊതിക്കുന്ന സദ്യയോണംതുള്ളിക്കളിക്കുന്ന കുട്ടിയോണംതുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണംഅമ്മ തരുന്നയാ ചോറുരുളമെല്ലെ രുചിച്ചു കഴിയ്ക്കെയോണംഅച്ഛൻ തണലായ് നിന്നിടുമ്പോൾകുട്ടിത്തം…
ഓണമാവ്.
രചന : രാജു വിജയൻ ✍ വീണ്ടുമെൻ അങ്കണ തൈമാവു പൂത്തു..വിങ്ങി തുടിച്ചൊരെൻ ആത്മാവു പൂത്തു..തൊടിയിലെമ്പാടും പൂത്തുമ്പികൾ പാറി..തെക്കിനി മുറ്റത്തൊരൂഞ്ഞാലൊരുങ്ങി…പൂങ്കുല തല്ലിയ ബാല്യങ്ങളൊന്നായ്പൂത്തുമ്പകൾ തേടി, പഴമയെ പുൽകി..ആർത്തട്ടഹാസമായ്, കളിചിരിയോലുംആർപ്പുവിളികളിൽ ഓണമൊരുങ്ങി…ഓർമ്മ മുത്തശ്ശികൾ, ആമ്പൽക്കുളങ്ങൾവെറ്റിലച്ചെല്ലമുറങ്ങും മനങ്ങൾ..വെയിലേറ്റു വാടുന്നോരരിയ നെൽപ്രാക്കൾവേദന തിങ്ങുമെന്നിടവഴി പൂക്കൾ…നട്ടുച്ച തൻ…
ഓണപ്പാട്ട്.
രചന : ബിനു. ആർ. ✍ ഉത്രാടം നാളിൽ തിരുവോണത്തോണിവന്നെത്തും,പമ്പാനദിക്കക്കരെനിന്നുംആറന്മുളത്തപ്പനെക്കാണാൻ ചെമ്പട്ടിൽപൊതിഞ്ഞടുത്ത വറുത്തുപ്പേരിയോടെ,ചക്കരവരട്ടിയോടെ,പൂവടയോടെ..തിത്തിത്താരാ.. തിത്തിത്തൈ..( തിരുവോണ.. )മാവേലി വന്നിട്ടോണംകൊണ്ടിട്ട് മടങ്ങിപ്പോകാൻ നേരംഉത്രട്ടാതിയിലെ വള്ളംകളികാണാൻമനസ്സിലോരുമോഹമുദിച്ചപ്പോൾ,തിത്തിത്താരാ.. തിത്തിത്തൈ..(തിരുവോണ.. )തിരുവോണം കണ്ടിട്ട് മടങ്ങണമെന്ന്വാമനന്റെ ചൊല്ലുകേട്ടുതിരുവാറന്മുളത്തപ്പനോടു കെഞ്ചിക്കേണു,..തമ്പുരാൻചൊല്ലിയ ചൊല്ലുകേട്ട്മാവേലിമന്നൻ സന്തോഷം കൊണ്ട്തിത്തിത്താരാ തിത്തിത്തൈ തിത്തൈതിത്തൈ തകതോം….(തിരുവോണ… )…
തിരുവോണപ്പുലരിയിൽ
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…
കരടികളി.
രചന : രാജേഷ് ദീപകം ✍ നാട്ടിലെ പ്രധാനകരടികളിക്കാരാണ് ശശിയണ്ണൻ, അപ്പുക്കുട്ടൻ, മണിയാശാൻ, ഓമനക്കുട്ടൻ തുടങ്ങിയവർ.താനിന്നെ താനിന്നെ തന്നാന…. തനി താനിന്നെ… ഇങ്ങനെ തുടങ്ങുന്ന കരടിപ്പാട്ടിൽ ഗായകന്റെ ഭാവനാവിലാസവും ചേരുമ്പോൾ ചില്ലറ അടികലശൽ വരെ സംഭവിച്ചിട്ടുണ്ട്.ആയിടയ്ക്ക് നടന്ന ഒരു പ്രണയം അങ്ങനെ…
“മാവേലിയോടൊന്നു ചൊല്ലാൻ “
രചന : മോനികുട്ടൻ കോന്നി ✍ പുഞ്ചിരിച്ചെത്തുന്നിന്നുമാ തൂക്കുവിളക്കുമേന്തിപുഞ്ചപ്പാടത്തെ നെൽക്കതിരും പൊന്നിൻ വർണ്ണമാക്കിചെന്താമരക്കുളത്തിലെ പൊൻ താലവുമെടുത്തി-ട്ടഞ്ചിതമായർക്കനംബര ഗിരിക്കൊമ്പിലതാ…!മൊഞ്ചുള്ളിളംപത്രത്തെ തൊട്ടുണർത്തിത്തലോടിയുംകൊഞ്ചിച്ചു പൂഞ്ചേലയുടുപ്പിച്ചുചുംബിച്ചും മെല്ലേപഞ്ചവർണ്ണക്കിളിച്ചേലുകണ്ട്ചെഞ്ചായം മാറ്റിസഞ്ചരമായ് സഹസ്രവാജീരഥേ പ്രശോഭിതം !പത്തു തട്ടുള്ള പൂക്കളത്തിലുംതൊട്ടു വണങ്ങിപുത്തനുടുത്തു നൃത്തമാടുന്നോരെയും പുണർന്നുംപുത്തനോണമുണ്ണാനൊരുങ്ങുവോരെ ദർശിച്ചുംപുത്തരിച്ചോറിൻ മണമുണ്ടുംഊഞ്ഞാലാടിയേറിശ്യാമാംഗനമാരുടെ നർത്തനംകണ്ടു മയങ്ങിശോഭിതനയനങ്ങളും പാതിയടച്ചുവെന്നോശ്യാമമേഘക്കിടാത്തിമാർ…
സദ്യ കഴിക്കുന്ന രീതി..
രചന : അഡ്വ കെ അനീഷ് ✍ ആദ്യം ഇലയിൽ സ്വല്പം വെള്ളം തളിച്ചു തൂത്തു വൃത്തി ആക്കും..പിന്നെ ഇലയുടെ ഇടത്തെ കോണിൽ മുകളിൽ ഉപ്പേരി, ശർകരവരട്ടി, അരിഉഡയ്ക്ക…ഇത് തിന്ന് ടൈം പാസ് ചെയ്യുമ്പോൾ..ഒരുത്തൻ ഗ്ലാസ് കൊണ്ട് വരും..പിന്നെ നമ്മൾ തെക്കോട്ടും…
ഓണപ്പൂവിളി
രചന : സതിസുധാകരൻ പൊന്നുരുന്നി✍ ഓണക്കോടിയുടുത്തു ചന്ദ്രികഓണ നിലാവുപരത്തിഉത്രാടരാത്രിയിൽ പൂക്കളംതീർക്കാൻ പനിമതിക്കുണ്ടൊരു മോഹംനീലക്കൊങ്ങിണി പൂത്തു വിരിഞ്ഞുനീലാകാശം നീളെപൂക്കളിറുക്കാൻ പൂക്കൂടയുമായ്താരക പ്പെൺകൊടിയെത്തിമഞ്ഞലവന്ന് മുറ്റത്താകെപനിനീർതുകി നടന്നു.തിരുവോണത്തിനെ വരവേല്ക്കാനായ്ചെണ്ടുമല്ലി വിരിഞ്ഞപ്പോൾനാണത്താലെ മുക്കുറ്റിപ്പുകുടയുംചൂടി വന്നെത്തി.മാവേലിക്കൊരു മാലയിടാനായ്നീളെ നിരന്നുതുമ്പപ്പൂകാടും മലയും ഒത്തൊരുമിച്ച്പൂക്കളിറുക്കാൻ പോയപ്പോൾഓണപ്പൂവിളിയോടെ വന്നുകുളിരും കൊണ്ടൊരു പൂംങ്കാറ്റ് .പുലരൊളി…
‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…
രചന : ശ്രീജിത്ത് ഇരവിൽ ✍️ സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. പരാതി കിട്ടിയിട്ടുണ്ടത്രേ…‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…’ആ പോലീസുകാരൻ വ്യക്തമാക്കി. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം. ദുരുദ്ദേശ്യത്തോടെയുള്ള മെസ്സേജുകൾ ഒരു സ്ത്രീക്ക് അയച്ചിരിക്കുന്നു.‘ആരാ അത്…?’”നിങ്ങള് സ്റ്റേഷനിലേക്ക് വരൂ…” സ്റ്റേഷനിലേക്ക് എത്തുന്നത് വരെ ആരായിരിക്കും…
