അമ്പലത്തൊഴിലാളികൾ

രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️ അമ്പലമെന്നതുബ്രഹ്മാലയമല്ലോഅകമേയുള്ളത് സർവ്വവ്യാപിയുംഅകത്തായുള്ള ചൈതന്യത്തേഅകക്കണ്ണാലേവരുമറിയേണം. അക്ഷരമെന്നതുമനശ്വരമല്ലോഅഖണ്ഡജനതിയിലുരുവായിഅഗ്രജനായോരഗ്നിയാളവേഅഗുവൊഴിഞ്ഞംശുമതിയായി. അടയാളമായതുമാദിമലിംഗംഅചലമായതുസ്ഥൂലതയാലെഅഭ്രപഥത്തിലമലമലിഞ്ഞതുഅമിഷമില്ലാതെയെങ്ങുമെങ്ങും. അരുണകിരണമായതു മിന്നിഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അഭിവൃന്ദങ്ങൾക്കാരാധിക്കാൻഅഭാവമെന്നതുമറിവീലല്ലോ? അമ്മയെന്നതുമച്ഛനെന്നെതുംഅഗതികളിട്ടൊരു നാമധേയംഅൻപാലെല്ലാമന്വയമാക്കിഅപേക്ഷയാലെയഭീഷ്ടസിദ്ധി. അടമഴ പോലെ ആരാധനയാൽഅവനമൂർത്തി പ്രതിഷ്ഠയിലായിഅർഥം പൂജയുമുപാസനയുമായിഅമ്പലമങ്ങനെ ആകാരമാക്കി. അനുഗ്രഹമാകിയ ഇടത്തിലായിആഢംബരമെന്തിനലങ്കാരമാക്കിആകാശഗംഗപ്പോൽ മിന്നി തിളങ്ങിആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ. അമ്പലമങ്ങനെ മുക്കിനു മുക്കിനുആതങ്കമകറ്റാനാശ്രയനിധിയായിഅർഥമധികം…

ഉത്തരവാദിത്വത്തിന്റെ എഴുത്താണി

രചന : യൂനസ് മണത്തല ✍️ വായനയായിരുന്നു എന്റെ ശ്വാസംപുസ്തകങ്ങളായിരുന്നു എന്റെ ഗുരുക്കന്മാർചിന്തകളുടെ ലോകത്ത് ഞാൻ സഞ്ചരിച്ചുഎന്നാൽ വാക്കുകളെ ജനിപ്പിക്കാൻസമയം എന്നെ കാത്തിരുന്നുഎഴുതിയത് എന്റെ പിതാവായിരുന്നുപുറംലോകത്തിന്റെ കൈയടികൾഅദ്ദേഹത്തെ ആകർഷിച്ചില്ലഅദ്ദേഹം അന്വേഷിച്ചത്അന്തരാത്മാവിന്റെ സത്യമായിരുന്നുഅദ്ദേഹത്തിന്റെ സൃഷ്ടികൾഅദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടല്ലഅവയുടെ ശക്തിയാൽലോകം അംഗീകരിച്ചുഅദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിവിശ്വാസത്തിനപ്പുറംമറ്റൊരു…

പഴശ്ശിരാജയെ ഒറ്റിക്കൊടുത്തവർ

രചന : ശ്രീകല പ്രസാദ് ✍️ കേരളവർമ്മ പഴശ്ശിരാജയുടെ അന്ത്യത്തെക്കുറിച്ചും അദ്ദേഹത്തെ ഒറ്റിക്കൊടുത്തവരെക്കുറിച്ചും ബ്രിട്ടീഷ് രേഖകളിൽ, പ്രത്യേകിച്ച് തലശ്ശേരി സബ് കളക്ടറായിരുന്ന ടി.എച്ച്. ബാബറുടെ (Thomas Hervey Baber) റിപ്പോർട്ടുകളിൽ വ്യക്തമായ സൂചനകളുണ്ട്.‎‎പഴശ്ശിരാജയെ നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയാതിരുന്ന ബ്രിട്ടീഷുകാർ ചാരന്മാരെയും…

ആഫ്രിക്കൻബോൺസായ്കൾ

രചന : ദിനേഷ്‌ ചൊവ്വാണ ✍️ കുറുകിനിൽക്കിലും നീയൊരു വമ്പനാംമരമൊളിപ്പിച്ച വിത്തായിരുന്നിടാം.അടവിയാകുവാനക്കുലം നീളുവാൻവനമൊളിപ്പിച്ച സ്വത്തായിരുന്നിടാം. വളരുവാൻ മനം കൂമ്പിട്ടുവെങ്കിലുംഇല ചുരുട്ടുംപുഴുക്കളാടുന്നിതാ.കനി നിറയ്ക്കുവാനാവേശമെങ്കിലും,കരളിനപ്പുറത്താടിൻകുളമ്പുകൾ. അണയുമിച്ഛയ്ക്കു വെട്ടിയൊതുക്കുവാൻ,പരുവമാക്കുന്നൊരീ കരിംമണ്ണിലുംവളരുവാനുള്ള തോതൊരുക്കുന്നവർ,ഭരണമെങ്ങുനിന്നോ തിരിക്കുന്നവർ. കറുകറുത്തൊരീ മണ്ണിന്റെ കാവലായ്,തണലു നൽകുവാനാണെന്നു ചൊല്ലിയുംവെളുവെളുത്തവർ ചികയുന്ന കുന്നുകൾപിടിയയഞ്ഞെത്തി നീട്ടുന്നു കണ്ണുനീർ.…

ഞാനെന്നെതന്നെ

രചന : സെറ എലിസബേത് ✍️ ഞാനെന്നെതന്നെഎഴുതിവെക്കുന്നൊരിടമുണ്ട്—കാലത്തിന്റെ വിരലുകൾ തൊടാത്തഒരു അന്തർലിപി പോലെഅത് കടലാസ് അല്ല,ഒരു മനുഷ്യഹൃദയത്തിന്റെനിശ്ശബ്ദ ഗ്രന്ഥശാലഞാനെന്നെ ഒളിപ്പിക്കുന്നൊരിടം—വാതിൽ തട്ടാതെ തുറക്കുന്നഒരു ഹൃദയത്തിന്റെ ഉൾമുറിഒരേ മൃദുസ്പന്ദനത്തിൽഭയവും പ്രതീക്ഷയുംകൈകോർക്കുന്ന ഇടംനോവുകളെ അദൃശ്യമാക്കുന്നിടം—മറവിയാൽ അല്ല,രൂപാന്തരത്താൽ.അവിടെ മുറിവുകൾശ്ലോകങ്ങളായി പരിണമിക്കുന്നു ,കണ്ണീർ ഉപ്പുനീരല്ല,ആത്മാവിന്റെ തീർത്ഥജലംതകർച്ചകൾഅവിടെ അപമാനമല്ല—മണ്ണിൽ…

സുഷി ലിയോണിന്റെ സാമ്രാജ്യത്തിൽ

രചന : അനുമിതി ധ്വനി ✍️ എന്റെ അധോലോകനായികാ കഥാപാത്രം സുഷി ലിയോണിന്റെ സാമ്രാജ്യത്തിൽ ചെസ്സ് കളിയിൽ ആദ്യകരുനീക്കാവകാശം കറുപ്പ് കരുവുമായി കളിക്കുന്നയാൾക്കാണ്.വെളുപ്പിന്റെ വംശീയമേൽക്കൈ രാഷ്ട്രീയമായി അട്ടിമറിക്കാനുള്ള കളിനീക്കമാണത്.കളി ആരംഭിക്കുന്നതിനു മുമ്പേയുള്ള സുഷിയുടെ ഈ കരുനീക്കം.രാഷ്ട്രീയ നീക്കം. പ്രതീകയുദ്ധത്തിൻ്റെ ഘടനയ്ക്കുള്ളിൽപ്രതീകമാനമുള്ള തിരിച്ചിടൽ…

കാൺമാനില്ല

രചന : പ്രസീദ . എം.എൻ. ദേവു ✍️ ഓലക്കുടയുടെകാലിൽ പിടിച്ചൊരാൾഉമ്മറത്തേറി വന്നുമുത്തശ്ശനല്ലെഎന്നു ചോദിക്കുമ്പോൾമുറ്റം മറഞ്ഞു പോയി,കോലായവക്കിൻ്റെചാരെയിരുന്നൊരാൾചമ്രം പടിഞ്ഞിരുന്നുമുത്തശ്ശിയെന്നു ഞാൻനീട്ടി വിളിക്കവെവീടും നടന്നു പോയി,പാടവരമ്പിൻ്റെനെഞ്ചിലിരുന്നൊരാൾഓടിക്കിതച്ചു നിന്നുഅച്ഛേയെന്നു ഞാൻകൈകാട്ടി പായവെവയലും മരിച്ചു പോയി,അടുക്കളത്തിട്ടിൻ്റെമടിയിലുന്നൊരാൾപുകഞ്ഞു ചിരിച്ചിരുന്നുഅമ്മേയെന്നു ഞാൻകെട്ടിപ്പിടിക്കവെഅടുപ്പും തകർന്നു പോയി,കുഞ്ഞിപ്പെരയ്ക്കുഓലമെടയുന്നകൂട്ടരെ കണ്ടതില്ല,കുഞ്ഞനുറുമ്പുകൾകടിച്ചു മുറിക്കുന്നമണ്ണപ്പവും പോയ്മറഞ്ഞു.മാങ്കനി…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന ധർമ്മംമലയെ…

റിവാൾഡോ നീ മേഘരൂപൻ

രചന : രമേഷ് എരണേഴുത്ത് ✍️ ഇതൾ പൊഴിഞ്ഞ ഒരു പൂ പോലെനീ കൊഴിഞ്ഞു വീണെങ്കിലുംഎന്നിലെന്നും പ്രണയമായി നിറയുന്നുമേഘരൂപാ നിന്നിലെ കളഭ കാന്തികാനന കൂരിരുൾ പച്ച പുതപ്പിനുള്ളിലായികാലം തീർത്ത കരിംപാറ കണക്കെ ഇന്നും നീമനസ്സിൽ നിറഞ്ഞു നിൽപ്പൂനിൻ ശിരസ്സിൽ വിടരും മദഗന്ധപ്പൂക്കളിൽഒഴുകും…

വാക്കേറ്…..

രചന : ബിന്ദു കുറ്റിപ്പാല ✍️ വാക്ക്……പൊട്ടിയ ചില്ലു കഷ്ണങ്ങളേക്കാൾ മൂർച്ചയേറിയത് ……വാക്കേറിനാൽഹൃദയം കീറി മുറിഞ്ഞ്രക്തം വാർന്നു മരിച്ചവർസൗമ്യമായ് പിന്നെയുംപ്രതിവചിച്ചത്രേ…..സാരമില്ലഅറിവില്ലാഞ്ഞല്ലേ……വാക്കേറിനാൽമുറിവേറ്റ മറ്റുചിലർഅകത്തളങ്ങളിൽമൗനം കൊണ്ട്വൻമതിൽ തീർത്തു…..അവർക്കായിഅടുക്കളപ്പാത്രങ്ങൾ കലമ്പിവാതിലുകൾ ഞെട്ടി…..തെരുവോരങ്ങളിൽവെളിവുകെട്ട വാക്കുകൾലക്കില്ലാതെ വഴുതിവീണു…..മറ്റു ചിലരെപ്പോലെ ഞാനുംഅവയിൽ ചവിട്ടാതെചെളി പുരളാതെചവിട്ടടിമാറ്റി പുതുവഴി തിരഞ്ഞു …..സ്വയം നഷ്ടപ്പെട്ട…