വൃദ്ധ💐💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ വൃദ്ധയിവളിന്ന്വൃദ്ധിക്കായിരക്കുന്നുവാർദ്ധക്യനിഴലുകൾവർത്തമാനത്തിലുംവെറുക്കാതെകോടികോടിപിറവികണ്ടവൾകോമരങ്ങളിൽചകിതയാവാത്തവൾകാഴ്ചമങ്ങിലും മിഴവ്തീർത്തവൾകരുണതരുവിലുംചൊരിഞ്ഞവൾ..മാനവസൃഷ്ടിയെചാരെപൂണ്ടവൾമാലുകളെസ്വയംതപിച്ചവൾമൗനമായ്സഹനയായവൾഇവളല്ലോസർവ്വംസഹയായ ഭൂമി…പരിണാമത്തിലും പാരിന്റെപവിത്രതയ്ക്കകകണ്ണുംകരളുംകൊടുത്തതിൽനിർവൃതിപൂണ്ടവൾമാനവഹൃദയത്തിൻമാറ്റമറിയവേസർവ്വംസഹയാമിവൾകോപാഗ്നിയിൽ നിന്നുംഒരുകോമരമായ് ഉറഞ്ഞുതുള്ളുവാൻ ചിലങ്കയണിയുന്നു..മർത്യതവറ്റിയമർത്തിടങ്ങളിൽദുരമൂത്ത് പ്രകൃതിയെവിഴുങ്ങവെആവാസമിന്നാർത്തിയാൽതീരവെനന്മയും സ്നേഹവുംവറുതിയിലാകവെസഹനത്തിന്റെയവസാന കണ്ണിയുംതകർന്നിതാ കാറ്റായും, മഴയായുംഇടിത്തീയായും ഈ മണ്ണിലവതാരംപിറവികൊള്ളുമ്പോൾ നാമോർക്കുകസർവ്വം സഹിച്ചവൾ… ഇവൾ… ജനനിഇവൾധരിത്രി..സർവ്വംസഹിച്ചവൾ…..ഒത്തിരി സ്നേഹം🙏❤️💐
കടത്തുകാരൻ
രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…
തൃപ്പാദം
രചന : ഷിബു കണിച്ചുകുളങ്ങര✍️ കണ്ണിമചിമ്മാതെ കണ്ണനെ നോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.തൊഴുതു നില്ക്കുമ്പോൾ നിർവൃതിയുംകാണാതെ നില്ക്കും നേരമുന്മാദവുംനിൻ തൃപ്പാദസേവകനടിയനു മാത്രമോകാണാനഴകുള്ള കാർമുകിൽവർണ്ണാ..കണ്ണിമചിമ്മാതെ കണ്ണനെനോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽ മുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.ശോഭിതഗ്രാത്രൻ്റെ പൂമേനി പുൽകിയമലരണിമാല്യങ്ങൾക്കും വർണ്ണചാരുത.ചന്തത്തിൽ ഭവാൻ്റപാതിമെയ്യ് മറക്കുംമഞ്ഞണിപ്പട്ടുടയാടക്കും തിളക്കമേറെ.കണ്ണിമചിമ്മാതെ…
പാളം തെറ്റിയമഴത്തുള്ളികൾ
രചന : ഷാജു. കെ. കടമേരി✍️ നിങ്ങളെപ്പോഴെങ്കിലുംവിശക്കുന്നവരുടെകണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.ചിത്രശലഭങ്ങളായ്പാറി പറക്കാൻ കൊതിക്കുന്നഉച്ചവെയിലിനെ കരയിപ്പിച്ചമഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെഎച്ചിലിലകളിൽ ജീവിതം വരച്ചിട്ടകുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്അവർ കാതോർത്തിരിക്കുന്നകാലൊച്ചകൾ . തേടുന്ന വഴികൾഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്നനെഞ്ചിടിപ്പുകളായ്പെരുമഴയിലലിയുന്നവർ.അധികാര സിംഹാസനങ്ങൾഒരിടത്തും അടയാളപ്പെടുത്താതെപോയ ചവിട്ടിമെതിക്കപ്പെടുന്നപട്ടിണി കണ്ണീർപൂവിതളുകൾ .അവരുടെ കണ്ണുകളിൽആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപമുണ്ട്.പാതി മുറിഞ്ഞ്നെഞ്ച് കുത്തി പിടയുന്നകവിതയുണ്ട്…
കടം കയറാതിരിക്കാൻ നാം എന്ത് ചെയ്യണം.
രചന : ജെയ്നി സെബാസ്റ്റ്യൻ ✍️ കടം കയറാതെ ജീവിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് 👇
തുമ്പപ്പൂവ്
രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ ഓണം വരുന്നെന്നു കേട്ടപ്പോൾ തൊട്ടേവഴിയോരത്തുമ്പയ്ക്കു ചാഞ്ചാട്ടംനീയറിഞ്ഞില്ലേടി മുക്കുറ്റിപ്പെണ്ണേതിരുവോണത്തപ്പൻ വരവായിപൂക്കളിറുക്കേണം പൂമാല കെട്ടേണംകുരുത്തോല കൊണ്ടൊരു പന്തൽ വേണംപൂക്കളം വേണം പൂവട വേണംപൊന്നോലക്കുടയുoകരുതേണംകാതിൽകുണുക്കിട്ട് പൂത്തനുടുപ്പിട്ട്തിരുവോണപ്പാട്ടുകൾ പാടേണം.തിരുവോണമുണ്ണുവാൻ തൂശനിലയിട്ട്തുമ്പപ്പൂ പോലുള്ള ചോറു വേണംപാലട വേണം പാൽപ്പായസം വേണംഉപ്പേരി നാലുതരത്തിൽ…
ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് :ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു . ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന്…
ചിത്രക്കണ്ണാടി
രചന : പ്രിയബിജു ശിവകൃപ ✍ ഇന്നത്തെ ദിവസം എനിക്കുള്ളതാണ്… എന്റെ മാത്രം…കാരണം ഏറെ നാളിനു ശേഷം ഞാൻ ഇന്നാണ് കണ്ണാടി നോക്കിയത്…അവസാനമായി ഞാൻ കണ്ണാടിയിൽ കണ്ട എന്റെ രൂപത്തിൽ നിന്നും ഇന്ന് കണ്ട എന്നിലെ രൂപമാറ്റത്തെ ഏറെ സന്തോഷത്തോടെ ഞാൻ…
അരികിൽ
രചന : ലാൽച്ചന്ദ് മക്രേരി ✍ ഉറക്കമതൊന്നത് ഞെട്ടിയോരാനേരംസ്വപ്നമാണെന്ന് തിരിച്ചറിഞ്ഞല്ലോ ഞാൻ.എൻ്റെ കൂടെയായ് എന്നരികിലായിട്ട് ,ഞാനും നീയും കൂടിയായുള്ളോരു –വർണ്ണാഭമായോരാ ചെറിയോരു ജീവിതംനിറമുള്ള സ്വപ്നമായ് വന്നുചേർന്നല്ലോ…..രാത്രിതൻയാമങ്ങൾ പിന്നെയും ബാക്കിയായ് ,നിൽക്കുമാനേരത്ത് കണ്ണടച്ചങ്ങിനേ ….വെറുതേ കിടന്നായി ദുഃഖാർദ്രമായി ഞാൻ –ഓർത്തുപോയ് നമ്മൾതൻ ചെറിയോരാ…
വെറുതേയീമോഹങ്ങൾ..
രചന : ബിനു. ആർ ✍ ബാല്യത്തിലേക്കൊരുവട്ടംകൂടി പോകാ-മൊരിക്കലെങ്കിലുമൊന്നു,മടങ്ങി,യെന്റെ അതിമോഹം,തുകൽചെരിപ്പണിഞ്ഞുകല്ലുവെട്ടാൻകുഴിയിലെകപ്പലുമാവിലൊ-ന്നോടിക്കയറുവാൻ,കൊമ്പിലൂടൊന്നുഞാന്നുമറിഞ്ഞുകളിക്കാൻ മോഹം!ഒരിക്കലെങ്കിലുമെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ;മരത്തിൽനിന്നും മരത്തിലേക്കുപാറുന്നമലയണ്ണാനെ പാറിപ്പറക്കുമ്പോളൊന്നെറിഞ്ഞുവീഴ്ത്തുവാനൊന്നുകൂടി പരിശ്രമിക്കാൻ, മോഹം!ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങാൻകഴിഞ്ഞിരുന്നെങ്കിൽ;കപ്പക്കായയിൽ ഈർക്കിൽ കുത്തിയവണ്ടിയുണ്ടാക്കി കമ്മ്യുണിസ്റ്റുപച്ചതൻകവരക്കമ്പിനാലോടിച്ചുകൊണ്ട് കൂട്ടിന്റെവട്ടി*നെ തോൽപ്പിച്ചൊന്നുപാളിച്ചിരിക്കാൻ മോഹം!ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങുവാൻകഴിഞ്ഞെങ്കിൽ;ചൂണ്ടലിടുന്ന മൂന്നാളാഴമുള്ളകുളത്തി-ന്നടുവിൽ വിലങ്ങനേകിടക്കും മര-പോസ്റ്റിലൂടെ അക്കരെയിക്കരെയൊന്നുനടന്നു,നീന്തലറിയാ,യെന്നെയന്നുതള്ളി-യിട്ടവനെ,യൊന്നുതള്ളിയിട്ട്, യവന്റെവെപ്രാളവും തപ്പുംതുടിയും കണ്ടാർത്തു-കൈകൊട്ടി ചിരിച്ചുമറിയാനൊരു മോഹം!ഇനിയൊരിക്കലെങ്കിലുമെനിക്കുബാല്യ-ത്തിലേക്കൊരു മടക്കയാത്രക്കിടമു-ണ്ടെങ്കിൽ…
