താടി മുടി നരച്ച പുരുഷുസ് ആണിപ്പോ ക്രഷ്🫣

രചന : അച്ചു ഹെലൻ ✍ പുരുഷുസ് ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണ്. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല.പുരുഷുസ് പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ…

അശ്വത്ഥാമാവ് (എന്റെ ചിന്ത)

രചന : ശബ്‌ന നിച്ചു ✍ നീചനായ ചിരഞ്ജീവിമുദ്രയാൽ നിങ്ങൾ അദ്ദേഹത്തെനോക്കി കാണുന്നുണ്ടോഅധർമ്മിയെന്ന് വിളിക്കുന്നുണ്ടോ..എനിക്കയാൾ നീതിമാനായസുഹൃത്താണ്..അവഗണനയുടെ പ്രതിരൂപമാണ്..തഴയപ്പെടലുകളുടെനേർചിത്രമാണ്…ദ്രോണ പുത്രനെന്ന്പേരിൽ ഒതുങ്ങിപ്പോയവനാണ്പിതൃസ്നേഹമത്രയുംഅർജുനനിൽ ചൊരിയുന്നത്കണ്ട് മുറിപ്പെട്ടുപോയവനാണ്..അല്ലെങ്കിലും ചേർത്തു പിടിക്കലുകളാണ്നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് ..ദുഷ്ട്ടനെന്ന് മുദ്രചെയ്യപ്പെട്ടസുയോധനനിൽ മാത്രമേചേർത്തുപിടിക്കലുംപകുത്തുനൽകലും ഞാൻ കണ്ടിട്ടുള്ളു…അതെങ്ങനെയാണ്കുരുക്ഷേത്രം ധർമ്മ യുദ്ധമാകുന്നത് …പാണ്ഡവർ ചെയ്ത…

യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും ,വള്ളം കളിയും വളരെ പ്രൗഡഗംഭീരമായി നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടി കേരള തനിമ നിറഞ്ഞു…

ഓർമ്മപ്പൂക്കൾ❤❤

രചന : ജോസഫ് മഞ്ഞപ്ര ✍ (1)ഓർക്കുന്നു ഞാനെന്റെ ബാല്യം.ആശാൻ പള്ളിക്കൂടത്തിലെ മണലും,അതിൽ “അ “എന്നെഴുതുമ്പോൾ നോവുന്ന വിരലും,തെറ്റുമ്പോൾ ചെവിയിൽ പിടിച്ചുലക്കുന്നഗുരുനാഥനെയും,നിലത്തെഴുതു പഠിച്ചു കഴിഞ്ഞുഅമ്മയുണ്ടാക്കിയ പാച്ചോറുമുണ്ട് (അരിയും, തേങ്ങയും, ശർക്കരയും ചേർത്തുണ്ടാക്കുന്നത്ത് )ഗുരുനാഥനു ദക്ഷിണയും കൊടുത്താ കാൽക്കൽ പ്രണാമം ചെയതതുമോർക്കുന്നു ഞാൻ…

ചെരിപ്പു പങ്കിട്ട കൗമാരം

രചന : ബിന്ദു വിജയൻ, കടവല്ലൂർ. ✍ ഭക്ഷണം പങ്കിട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒറ്റജോഡി ചെരിപ്പ് പങ്കിട്ട കഥ എനിക്ക് മാത്രമേ പറയാനുണ്ടാവുകയുള്ളൂ എന്നാണ് തോന്നുന്നത്.പ്രീ ഡിഗ്രി പരീക്ഷയെഴുതി, റിസൾട്ടിനു കാത്തിരിക്കുന്ന സമയത്ത് ഞാനും എന്റെ പ്രിയ കൂട്ടുകാരിയും കൂടി…

വെക്കേഷൻ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ഇത് നിങ്ങളെ സ്കൂളല്ലപാർക്കുമല്ല.ബഹളങ്ങളിൽതോറ്റുപോകുന്നസൈനുവിൻ്റെ ശബ്ദം.ഇത് വീടല്ലേഞങ്ങളുടെ വീടല്ലേന്യായമായ ചോദ്യങ്ങളൊന്നുംചോദ്യം ചെയ്യേണ്ടതില്ലഉള്ളിൽ വരച്ചിട്ട ചിത്രങ്ങളാണവർപലപ്പോഴായി പുറത്തിറക്കുന്നത്.ചുമരുകൾ സ്വന്തമെന്ന ബോധ്യത്തിലാണ്കുട്ടികൾ ആകാശമായിവലിച്ചുകെട്ടുന്നത്ക്യാൻവാസായി മുറിച്ചു വെക്കുന്നത്ബ്ലാക്ക് ബോർഡാക്കുന്നത്പാടവും പൂന്തോട്ടവുമാക്കുന്നത്ചുമരിൽ വിമാനം പറക്കുംചിലപ്പോൾനക്ഷത്രങ്ങൾ തൂങ്ങും.വാടകവീട്ടിലെ ചുമരുകൾഎപ്പോഴും വൃത്തിയുള്ളതായിരിക്കുംചില്ലലമാരയിൽഅഥിതികളെ കാത്തിരിക്കുംപാത്രങ്ങൾ പോലെഒരധികാരവുമില്ലാതെഅനങ്ങാതിരിക്കുംവീട്,…

“മണ്ണീർ”

രചന : രാജു വിജയൻ ✍ (തിരിച്ചു വരില്ലെന്നു കരുതി, തിരിച്ചിടലുകളിൽ നിന്നൊഴിവാക്കിയ ഒരുവന്റെ തിരിച്ചു വരവ് അവനിൽ തന്നെ തിരിച്ചറിവുണ്ടാക്കിയപ്പോൾ രൂപപ്പെട്ടതാണീ കവിത… മണ്ണീർ) നിനക്കു ചേർന്നൊരീകറുത്ത മണ്ണിനെപകുത്തെടുക്കുവാൻവരില്ലുറയ്ക്ക നീ..തപിച്ച മാനസംപുറത്തെടുക്കുവാൻതുനിയയില്ലിനിതിരിക്കയാണു ഞാൻ..അടർന്നു വീണൊരെൻചകിത നാളുകൾനിനക്കെടുക്കുവാൻത്യജിച്ചിടുന്നു ഞാൻ..നിറഞ്ഞ കൺകളിൽനിശീഥമില്ലിനിനനഞ്ഞ നാൾകൾ…

യുദ്ധം.

രചന : ബിനു. ആർ. ✍ കാലമെല്ലാം മയങ്ങിത്തിരിഞ്ഞുകിടക്കുന്ന കഴിഞ്ഞയിരുളുനിറഞ്ഞരാത്രികളിലെവിടെയോ പരസ്പര-മിടയുന്ന കൊമ്പിനുള്ളിൽപരമപ്രതീക്ഷയിൽ കോർക്കുന്നുവമ്പന്മാരുടെ ബുദ്ധിത്തലകൾ.പിടഞ്ഞുവീഴുന്നവരുടെ കവിളിൽസ്മാർത്തവിചാരത്തിന്റെബാക്കിപത്രമായ്, തെളിയാത്തനുണക്കുഴികൾ തേടാംനുണയിൽ കാമ്പുണ്ടോന്നുതിരക്കാംആർത്തികൾമൂക്കുന്നവരുടെ കോതി –ക്കെറുവിൻ ശാന്തതകൾ തിരയാം.ഇല്ലാക്കഥകൾ മെനയുന്നവരുടെകൂടയിൽ സത്യത്തിൻ കലകലയെന്നുചിലമ്പിക്കുംവെള്ളി നാണയങ്ങൾതിരയാം,അസത്യത്തിൻ മുള്ളുകൾകൈയിൽകോർക്കാതിരിക്കാൻനനുത്തപുഞ്ചിരിയുടെ ആവരണമിടാം.അടർന്നുചിതറിക്കിടക്കുന്നസ്നേഹത്തിന്നിടയിൽ കുശുമ്പിന്റെകൂർത്തു മൂർത്ത കുസൃതികൾതിരയാം,നേരല്ലാശരിതെറ്റിന്റെ കരിഞ്ഞുപോയപത്രത്തിന്നിടയിൽ…

തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തളർന്നുനിൽക്കാനുള്ളതല്ലയീ ജീവിതംതകർന്നുപോകാനുള്ളതല്ലയീ ഹൃത്തടംതലമുറകൾക്കുദയകാലം പകരുവാൻതളിർത്തെഴുന്നേൽക്കനാം; സഹനാർദ്ര ഹൃത്തിനാൽ.താമ്രപത്രം ലഭിച്ചേക്കില്ലയെങ്കിലുംതരിശാക്കിടാതെ സൂക്ഷിക്ക,നാം ചിന്തകംതാഴ്ന്ന തട്ടായ് നിൽക്കയേവമീ നന്മകം;താളമോടനുദിനം തുടരട്ടെ ഹൃത്തടം.തമ്മിൽത്തകർക്കാതിരിക്കയാ, സ്വസ്ഥകംതഴുകിക്കടന്നെത്തുമഴകാർന്ന ജീവിതംതാഴേപ്പതിക്കാൻ തുടങ്ങുന്ന സലിലവുംതഴച്ചൊഴുകീടുന്നു പുഴകളായ് നിർണ്ണയം.തീരത്തണയാൻ കൊതിക്കുന്ന തിരകളായ്തുടരേണ്ടതില്ല നാം; തലതല്ലിടേണ്ടകംതളരാതുണർവ്വിൻ…

ശേഷിപ്പു

രചന : അഷ്റഫ് കാളത്തോട് ✍ The Remnant (ശേഷിപ്പു) എന്ന സാറ്റയർ കവിതയുടെ മലയാള പരിഭാഷ ലോകം തീയിൽ മുങ്ങി,ആകാശം ചാരമായി വീണു.മനുഷ്യരുടെ കരച്ചിൽ ഇല്ലാതായിചരിത്രത്തിന്റെ അവസാന രംഗം മാത്രം.ശൂന്യമായ തെരുവുകളിൽ പതാകകൾ ചിതറി,രാജധാനികൾ എല്ലാം അഗ്നിയുടെ ശ്മശാനങ്ങൾ.അവിടെ നടന്നുവന്നത്രണ്ടു…