അനാഥൻ്റെ മരണക്കുറിപ്പ്

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️. അനാഥൻ്റെ മരണകുറിപ്പിൽവികലാക്ഷരങ്ങൾതെഴുത്തു നിന്നുവടിവമില്ലാത്ത തൻ ജീവിതരഥ്യയിൽവഴികുഴഞ്ഞവനെന്തുവടിവമേറ്റാൻതോന്ന്യാക്ഷരങ്ങളാൽ കോറിവരച്ചതിൽചിതറിയ നൊമ്പരഛായകണ്ടുപേരിമ്പമോലാത്തപേരാണനാഥൻപോരിമ തീണ്ടാത്ത ജന്മമനാഥൻതെരുവുനായ്ക്കൂട്ടത്തിൽ ഒന്നാണനാഥൻവഴിതെറ്റി പിറകൊണ്ടതെറ്റാണനാഥൻഅറപ്പുതുന്നുന്നോർക്കുകാർക്കിച്ചു തുപ്പുവാൻആരോ പടച്ചിട്ടകുപ്പ അനാഥൻപൂർവ്വദിങ്ങ്മുഖമൊന്നുചോന്നു തുടുത്താൽപ്രാചിയിൽ പൂക്കുന്നപൂക്കൾ വിടർന്നാൽപ്രകൃതിയ്ക്കു നിറമിട്ടുവർണ്ണാഭ പൂത്താൽഅനാഥൻ്റെ കുക്ഷിയിൽപശി അഗ്നിപാറ്റുംഅവശൻ്റെ വിവശതകൾ അറിയാതെയൊഴുകുംജനസഞ്ചയത്തിലിവനെളുതല്ല വാസംആദിമദ്ധ്യാന്തങ്ങളില്ലാത്ത ദൈവങ്ങൾകാണാതെ…

അഭയാർത്ഥികൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍️. അഭയം തേടി വരുന്നോരവരേ നാം,അഭയാർത്ഥികളെന്നു വിളിക്കുന്നുണ്ടല്ലോ…വേരുകളില്ലാതെ ജീവിതം തന്നേചോദ്യമായ് നിൽക്കുന്ന നേരത്തായ് മനുഷ്യർ അഭയാർത്ഥികളായി മാറുന്ന കാഴ്ചകൾനമ്മുടെ ഈയ്യോരു നൂതന ലോകത്ത്നിത്യമാം കാഴ്ചകളായിട്ടുമാറുന്നുഉറ്റവർ ഉടയവർ ആരുമില്ലാത്തോർ, രോഗപീഢകൊണ്ടങ്ങ് കഷ്ടപ്പെടുമ്പോൾഅഭയമന്ദിരങ്ങളിൽ അഭയാർത്ഥികളായിട്ട്പോകുന്ന കാഴ്ചയും കാണുന്നൂ നമ്മൾയുദ്ധങ്ങൾ…

കാലചക്രം✔️

രചന : കാഞ്ചിയാർ മോഹനൻ ✍️. കാലചക്രം കറങ്ങുന്നുകരളുകൾ ,ആരോ പകുത്തെടുക്കുന്നു.കണ്ണിലെ കൃഷ്ണമണിപോലെസൂക്ഷിച്ചവ,യൊക്കെ കരിഞ്ഞൊടുങ്ങുന്നു.വാറ്റിയെടുത്തുതന്റെ ച്ഛന്റെ അസ്ഥികൾഊറ്റിക്കൊടുക്കുന്നു മക്കൾ.വിടരാൻകൊതിക്കുന്നകുഞ്ഞു പൂമൊട്ടുകൾതെരുവിൽ വിലയിടുന്നച്ഛൻ .ഒഴുകുന്ന പുഴ മാറ്റിയഴകുള്ള സൗധങ്ങൾമുഴുകയും തീക്കുന്നു നമ്മൾ.വഴി മാറിയൊഴുകുന്ന ,പുഴനക്കി ജീവന്റെഗതി തല്ലിയൂതുന്നു നമ്മൾവഴിയിൽ തളർന്നിരിക്കു, ന്നോരുപാന്ഥന്റമടിയിൽ ഘനം…

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍️. ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരുഎന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയുംഎന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻവേണ്ടൊരു ആയുധമെന്നതറിഞ്ഞോഅറിവത് പോയാൽ പലവിധമുറിവുകൾ…

ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്.

രചന : ജെസിത ജെസി✍️. ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്. അത് കൊണ്ട് തന്നെ അത് എല്ലാവർക്കും ഉണ്ടാവും സ്വാഭാവികം. പക്ഷെ ഒരാൾ സ്വന്തം ജീവനെ ഹനിക്കുന്നത് ഭീരുവായിട്ട് മാത്രം ആണോ…?? പലപ്പോഴും ആത്മഹത്യയ്ക്ക് എതിരെ…

ഇനിയുണ്ടോ?

രചന : പ്രസീദ ദേവു✍️. മഴ ചോരാത്തൊരുകുടിലിലെനിക്കൊരുകുളിരകമിനിയുണ്ടോ?വറ്റിയ പുഴയുടെനാട്ടിലെനിക്കൊരുപുളകിതമിനിയുണ്ടോ?വെട്ടി മുറിച്ചകാട്ടിലെനിക്കൊരുകിളിയുടെ പാട്ടുണ്ടോ?പെറ്റു തളർന്നവയലിൻ നാട്ടയിൽഇനിയൊരു ഉറവുണ്ടോ?കുടയില്ലാതെമഴയിൽ നടക്കാൻചേമ്പിൻത്താളുണ്ടോ?കുനിഞ്ഞൊരുമാമ്പഴമൊന്നു പെറുക്കാൻമാവിൻ ചോടുണ്ടോ?കുടു കുടെയോടികളിക്കാനിത്തിരിമുറ്റവുമിനിയുണ്ടോ?കണ്ണാരത്തിനൊളിച്ചുപിടിക്കാൻഞാറ്റിൻപുരയുണ്ടോ?എന്തില പച്ചിലചൊല്ലി കളിക്കാൻകുട്ടികളിനിയുണ്ടോ?അക്കരെ നിന്നുംഇക്കരെ വരുമൊരുവിരുന്നുകാരുണ്ടോ?ഉത്സവമെന്നതുകേട്ടാലോടണകുസൃതിക്കാലുണ്ടോ?അയൽവക്കത്തെകറികൾ പകരുംവേലിപ്പൊത്തുണ്ടോ?പടിയെത്തും മുമ്പെഅച്ഛൻ നീട്ടുംപലഹാരപ്പൊതിയുണ്ടോ?അമ്മടെ കൈയ്യാൽവെച്ചുണ്ടാക്കിയരുചികളുമിനിയുണ്ടോ?അമ്മിക്കല്ലിൽഅരഞ്ഞു തളർന്നൊരുചമ്മന്തി പൊടിയുണ്ടോ?ആട്ടുകല്ലിൽആടി രസിച്ചപുളിമാവിൻ രസമുണ്ടോ?ഉരലിലിടിച്ച് വറുത്തുപൊടിച്ചഅവിലിൻ മണമുണ്ടോ?ഉണ്ണാൻ…

ഫൊക്കാന മെട്രോ റീജിയൻ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ഒരുക്കങ്ങൾ പൂർത്തിയായി.

ലാജി തോമസ്✍️ ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെ നേതൃത്വത്തിൽ ജൂൺ 21,ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു. ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളിലൂടെ…

വായനാ ദിനം

രചന : ജോര്‍ജ് കക്കാട്ട് ✍️ വായനയിൽ നിരാശരായ പ്രതീക്ഷകൾനിങ്ങൾക്കും അങ്ങനെ തന്നെ തോന്നാം:ഒരു പുതിയ പുസ്തകം ഒരു മികച്ച വായനാസാഹസികതയെക്കുറിച്ചുള്ള പ്രതീക്ഷകളെ ഉണർത്തുന്നു.പക്ഷേ ആ പ്രതീക്ഷ മുളയിലേ നുള്ളിയാലോ?ചോദ്യംപോസ്റ്റ്മാൻ പതിവ് സമയത്ത് ബെൽ അടിക്കുമ്പോൾനിങ്ങൾ ബട്ടൺ അമർത്തുമ്പോൾഅയാൾ “മെയിൽ” എന്ന്…

നിറംകെട്ട ജീവിതം

രചന : ദിവാകരൻ പികെ ✍️ നിറം കെട്ടു പോയെൻ ജീവിതമെങ്കിലുംനിറം മങ്ങാതി പ്പോഴും വെള്ളി വരയായിഓർമ്മയിൽഒളിമങ്ങാതിരിക്കുന്നു,നിറമുള്ള സ്വപ്ന ഗോപുരമായെൻമോഹങ്ങൾ.തേച്ചു മിനുക്കാൻ വിറയാർന്ന കൈ കൾതുടിക്കുമ്പോൾ നോക്കു കുത്തിപൊൽതരിച്ചിരിക്കുമെൻ മരവിച്ച ഹൃത്തടത്തിൽകൊള്ളിയാൻ പോലാവേശം നിറയുന്നു.സ്നേഹത്തിൻ നനുത്ത കരസ്പർശമെന്നിൽ തോരാ മഴയായി പെയ്തിറങ്ങവെഇന്നുമെൻമിഴികളിൽ…

സഹനാവവതു

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ അകതാരിൽ മാലിന്യക്കൂമ്പാരം കൂട്ടിനാംപകലിരവില്ലാതെ പടവെട്ടുമ്പോൾ,കൊടിയവിപത്തുകൾ വന്നുഭവിച്ചിടാംഅടിതെറ്റിപ്പാടേ നിലംപതിക്കാംഒരുകാര്യമപ്പൊഴോർമിപ്പു സുവ്യക്തമാ-യരിയൊരി പ്രകൃതിതന്നാത്മസത്ത!നിരുപമ ഭാവസുഗന്ധിയായ് മേവിടുംസുരുചിര കാവ്യാനുരാഗസത്തഒരു പമ്പരംപോൽ കറങ്ങുന്നൊരൂഴിയെ,വരുതിക്കുനിർത്താൻ ശ്രമിക്കുവോരേ,അരുതരുതാശ്രമ,മൊരുനാളുമങ്ങനെ;പരമവിഡ്ഢിത്തമതല്ലി,ചൊന്നാൽ!കഴിയുന്നതാർക്കി പ്രപഞ്ചത്തെയൊന്നാകെ-ത്തഴുകിയുണർത്തും പരാത്പരനെ,മറികടന്നൊരുമാത്രയെങ്കിലും മുന്നേറാൻ,വെറുമൊരുമോഹ,മതത്രമാത്രം!ഒരുവനെക്കൊന്നു,മറ്റൊരുവൻ തഴയ്ക്കുന്നപരമനികൃഷ്ടവ്യവസ്ഥിതിയെ,പരിചൊടെതിർത്തുതോൽപ്പിക്കുവാനായില്ലേൽനരനായ് പിറന്നിട്ടിങ്ങെന്തുകാര്യം?മതമൊരുപിശാചായ് മാറുന്നു,ജാതിയുംചതിയൊന്നതേ,യിന്നതിൻ്റെപിന്നിൽ!വിധിയെന്നു ചിന്തിച്ചൊട്ടാശ്വാസമടയു,നാ-മതുമാത്രമല്ലാതെന്തുള്ളുമാർഗ്ഗം?കലിതുള്ളി രാഷ്ട്രത്തെക്കാർന്നുതിന്നീടുന്നു,പലപല രാഷ്ട്രീയക്കോമാളികൾ!ഇവിടെങ്ങുംകാണുന്നീ,ലൊരുവേളഞാൻകേട്ടൊ-രവികലസ്നേഹ സമത്വഭാവം!നിറതിങ്കൾപോലെ യുദിച്ചുയർന്നീലോക-നെറികേടുകൾക്കെതിർ…