പൈതൃകം!

രചന : ഉണ്ണി കെ ടി ✍️ ഗോപാലൻ നാട്ടിലെ പേരുകേട്ട കള്ളനായിരുന്നു. അടക്കയും മാങ്ങയും ചക്കയും തേങ്ങയും പോലുള്ള വിഭവങ്ങൾ കാലാവസ്ഥാ ഭേദങ്ങൾക്കനുസരിച്ചും ലഭ്യതയനുസരിച്ചും കൊള്ളയടിക്കുന്നതിൽ വിരുതൻ. ഗോപാലന് രണ്ടു പെണ്മക്കളും ഒരാണുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പെണ്ണുങ്ങളെ പെറ്റ ഭാര്യ…

ഞാൻ പിറന്ന നാട്ടിൽ

രചന : ബിന്ദു അരുവിപ്പുറം✍️ ഞാൻ പിറന്ന നാട്ടിലിന്നു-മൊഴുകിടുന്നു മാനസംശാന്തമാണതെങ്കിലും ഹാ!തേങ്ങിടുന്നു ഹൃത്തടം.ബാല്യമേറെ കുതുകമോടെ-യാടിനിന്ന വിസ്മയം….നഷ്ടബോധമുള്ളിലെന്നു,-മശ്രു വീണുടഞ്ഞുവോ? കനലുപോലെരിഞ്ഞിടുന്നസങ്കടങ്ങളൊക്കയുംപ്രാണനിൽ വന്നെത്തിനോക്കി-ടുന്നു നിത്യനോവുമായ്.മധുരമായ് മൊഴിഞ്ഞിടുന്നസൗഹൃദങ്ങളവിടെയുംമൂകമായറിഞ്ഞിടാതെ-യിഴപിരിഞ്ഞകന്നുവോ! സ്വന്തമെന്നു പറയുവാൻമിഴി നിറച്ചിരിയ്ക്കുവാൻകൂട്ടിനാരുമവിടെയില്ലെ-ന്നോർത്തിടുമ്പോൾ സങ്കടം!സൗഹ്യദത്തിൻ ചില്ലകൾഅടർന്നുവീണുപോയതാ-മോർമ്മമാത്രമിന്നുമെൻ്റെചിന്തകളിൽ കൂരിരുൾ! വെണ്ണിലാവുപോലെയെന്നു-മൊഴുകിയെത്തുമോർമ്മകൾനെഞ്ചിൽ ദിവ്യരാഗമായിചേർന്നലിഞ്ഞു മൂളിടും,പൗർണ്ണമിത്തിങ്കളായു-ദിച്ചുയർന്നു പൊന്തിടും,നിറവെഴുന്ന പൊല്ത്തിരിയായ്ചിന്തയിൽ തെളിഞ്ഞിടും നോവിയന്നൊരക്ഷരങ്ങ-ളൊഴുകിയൊഴുകി…

ആ ചിരി വെറുതെയായിരുന്നു

എഴുത്തു / വര : ഡോ:സാജുതുരുത്തിൽ ✍️ കണ്ണുകളിൽ കരിനീലിച്ചകരിമഷി പടർത്തികൊണ്ടായിരുന്നുആദ്യം അവളെന്റെ മുന്നിൽ വന്നത് ഒഴുക്കു വെള്ളം കല്ലിൽഇടിച്ചു തെറിക്കുന്നതു പോലെഒരു അനുരാഗപ്പുഴ എന്നിൽമുളക്കുന്നതുംഎന്റെ ഹൃദയ മന്ദാരങ്ങൾആ നിമിഷം പൂത്തുചിരിക്കുന്നതുംഞാൻ അറിയുന്നുണ്ടായിരുന്നു കടൽകാക്കകൾ എന്തിനാണ് എന്നെവട്ടമിട്ടു പറക്കുന്നതുമിഴി നീരു ഉണങ്ങാതെചാലുകീറി…

കാലം തെറ്റിയ മഴ

രചന : സഫീല തെന്നൂർ✍️ ഗതിമാറി കാലം കലിതുള്ളിയാടികാലം തെറ്റിയ മഴയായി മാറി….മാനം നിറയെ മഴമേഘയ് മാറി..മഴമേഘ പെയ്ത്തു താണ്ഡവമാടി….. തോരാത്ത മഴയായ് തീരങ്ങൾ തേടിതോടും കരയും ഒന്നായൊഴുകി…..തോരാത്ത മഴയിൽആർത്തിരമ്പികാറ്റായി വന്നു കൊടും കാറ്റായി മാറി …. കൊടും കാറ്റിൽ മരങ്ങൾ…

അഭേദങ്ങൾ

രചന : ഹരിദാസ് കൊടകര✍️ ഏറെ നിശയുള്ളശവഗന്ധ മെത്തയിൽപൈശാചവാസംസ്ഥാനാന്തരങ്ങൾ തുടരുന്നിതുള്ളിൽഅനാദി സാഗര-ഭുവനാധിപത്യംവട്ടമേശയ്ക്ക് ചുറ്റുംഉരമുള്ള സഞ്ചയംജഡലിപ്ത രേഖകൾആടുന്ന ബഞ്ചിലെസൂക്ഷ്മാന്തരാളംസഞ്ചാരത്തഴമ്പ് മുറിഞ്ഞുപോകുന്നപിന്നേടുകൾ വഴിപുഴകൾ താഴോട്ടിറങ്ങവേഅതീതമാകുന്നുചൂഴ്നിലത്തെഅടക്ക യാത്രകൾ ഭൂമി, പച്ചപ്പ്..പർവ്വതം, പറവകൾഅനഘ മൂലയിൽപ്രേമഭാരങ്ങൾചലനത്തിനെല്ലാംപ്രാണ സമാനതജന്മാന്തരം-ഉന്നമാക്കുന്നഉദ്ഗീഥസാരം.ആത്മശമ്യം സ്വനിപ്പാൽശബ്ദദീപനം കണ്ടഒരു തുള്ളി സസ്യം.. നിബിഡ ഭാവനാ-പുതിയ ധാതു;എല്ലാം തുടച്ച്ശുദ്ധമാക്കുന്നപോൽപശ്യമാകുന്നിടംഅഭേദങ്ങളഗ്നി-ഉദയം…

വിഷം തീണ്ടിയ മഞ്ഞ ലോഹം

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ മഞ്ഞലോഹത്തിൻ്റെ വില കുതിച്ചുയരുകയാണ്. സമൂഹത്തിൽ അസ്വസ്ഥത മാത്രം വിതക്കുന്ന ഈ ലോഹക്കൂട്ട് വരുത്തി വെക്കുന്ന വിന ഏറെയത്രെ .’ പൊന്നിൽ തിളങ്ങിടും പെണ്ണാണ്പൊന്നെന്ന പൊള്ളത് പാടി പഠിച്ച കൂട്ടം .പൊന്നിന്ന് പൊന്നും വിലയായി മാറുമ്പോൾ‘കണ്ണ്…

ഞാറ്റുവേല

രചന : എം പി ശ്രീകുമാർ✍️ കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലമൊരുക്കാനായ്ധിറുതി വച്ചു പോകുന്നെഅവരുടെ പൊട്ടിച്ചിരികളിങ്ങുഇടിമിന്നലായ് തെളിയുന്നെഅവരുടെ വാക്കും ചിരിയുമിങ്ങുഇടിമുഴക്കമായെത്തുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലം വിതയ്ക്കാനായ്ധിറുതിവച്ചു പോകുന്നെഅവരുടെ ഹർഷമിടയ്ക്കിടെയിങ്ങുഅമൃതവർഷമായ് വീഴുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടു കളപറിയ്ക്കാനായിധിറുതി വച്ചു പോകുന്നെഅവരുടെ…

💙അച്ഛൻ

രചന : കാഞ്ചിയാർ മോഹനൻ✍️ തിളച്ച വെളളത്തിൽതവിയിട്ടമ്മ മൊഴിയുന്നു,അച്ഛനിപ്പോഴിങ്ങെത്തുംഅരി സാധനങ്ങളായ്.ഒത്തിരി കഴിഞ്ഞിട്ടുംഅച്ഛനെക്കാണായ്കയാൽഅമ്മചൊല്ലി, പതുക്കെമക്കളെ, കിടന്നോ പോയ്തവി തൻ ചുഴറ്റലുംവെള്ളത്തിൻ തിളയ്ക്കലുംതൽക്കാലം നിർത്തീട്ടമ്മതാടിയിൽ കൈചേർക്കുന്നു.അച്ഛൻ്റെകാലൊച്ചകൾകേട്ടമ്മ, വാതിൽപ്പടി,ക്കെത്തുന്നൂ ,അച്ഛൻ നിന്നുവല്ലാതായ് കിതയ്ക്കുന്നു .പറ്റുതീർക്കാതെയിനിവ്യഞ്ജനംതരില്ലെന്ന്അമ്മയോടച്ഛൻ ചൊല്ലിഇനി നാമെന്തോ ചെയ്യും?കയ്യിൽ കരുതും പൊതിഅമ്മയ്ക്കു നീട്ടുന്നച്ഛൻരണ്ടേത്തപ്പഴമാണെൻമക്കൾക്കു കൊടുത്തിടൂ.അമ്മ തൻ…

“പ്രണയ മന്ത്രം “

രചന : അരുമാനൂർ മനോജ്✍️ പ്രണയമേ… നീ…എന്നോടെന്തു ചൊല്ലി,നിന്നോരത്തെന്നുംനിന്നുയിരായ് ഞാൻഒപ്പമുുണ്ടാകണമെന്നോ?! പുഷ്പ ദലങ്ങൾ കൊഴിയും പോലെഊർന്നുരുളും മുത്തുമണി പോലെകൊഴിയാതെന്നും നീ…വളരും കുരുന്നായിതുടരണമെന്നോ?! ഇളം തെന്നലിൻ തലോടലാൽഇളകിപ്പറക്കും നിൻ കുറുനിരകളെമെല്ലെ മാടിയൊതുക്കരുതെന്നോ?!നിൻ നെറുകയിലെ സിന്ദൂരമെന്നുംമായാതെ മയങ്ങണമെന്നോ?! നാട്ടുവഴികളിൽ മണ്ണിൻ മണത്തിൽജലമർമ്മരങ്ങളിൽ മന്ദമാരുതനിൽവിടരാൻ കൊതിക്കുന്നപൂക്കളിൽ…

ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നാണ് താങ്കൾ വിശ്വസിക്കുന്നത്…??

രചന : പി. സുനിൽ കുമാർ✍️ സയൻസ് പഠിച്ച ഏതൊരാളും ബിഗ് ബാങ്ങ് എന്ന് പെട്ടെന്ന് മറുപടി പറയും. അതായത് ഏതാണ്ട് 14 ബില്യൻ വർഷങ്ങൾക്ക് മുന്നേ ഒരു അനന്തമായ ഭാരമുള്ള ഒരു സിംഗുലാരിറ്റിയിൽ നിന്നാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്ന്.. അപ്പോൾ…