💖💖റസീന – ഒരു സ്നേഹകാവ്യം💖💖
രചന : അൻവർഷാ ഉമയനല്ലൂർ* ✍️ മാർച്ച് – 8 – ഇന്ന് ലോക വനിതാ ദിനം. സ്നേഹപൂർവ്വം ഈ വനിതാ ദിനകാവ്യം എന്റെ പ്രിയ പത്നി 💖👑റസീനയ്ക്ക്👑💖 സമർപ്പിക്കുന്നു 💖💖ഹൃദയ കാവ്യങ്ങൾക്കു തുണയാകുമിണയിവൾകരുണ വറ്റുന്നകാലത്തൊരു നന്മയാൾമരണമെൻ ജീവൻ കവരുന്ന നാൾവരെകരളിൽ…
യാത്രകൾ ഇഷ്ടപെടാത്തവരുണ്ടാകുമോ.,
രചന : പത്മിനി അരിങ്ങോട്ടിൽ✍️ യാത്രകൾ ഇഷ്ടപെടാത്തവരുണ്ടാകുമോ., ഇല്ലെന്നാണ് തോന്നുന്നത്. എന്നാൽ ആ യാത്ര ഒരേ ക്ലാസിൽ,, അല്ലെങ്കിൽ ഒരേ വർഷം,, ഒരേ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ കൂട്ടുകാർക്കൊപ്പമായാൽ,,ആയാത്രാ നിമിഷങ്ങൾ മനസ്സിൽ നിന്ന് മായുമെന്ന് തോന്നുന്നില്ല.വയനാട്ടിലേക്ക്അടുത്തിടെ നടത്തിയ ഒരു ഒറ്റ ദിനത്തെ…
വനിതാസ്തുതം
രചന: അഡ്വ: അനൂപ് കുറ്റൂർ✍️ വ്യാകുലചിത്തയാമന്തരംഗത്തിൽവർധനയാലെ വരേണ്യതയാലെവഹിക്കുന്നിതാ വൃന്ദങ്ങളേയെല്ലാംവിശേഷശ്രദ്ധയാൽ സൂതികാഗൃഹം. വീര്യതയോടെ സംരക്ഷിക്കാനായിവിശുദ്ധതയേറിയ സൃഷ്ടിയിലായിവ്യാജമില്ലാത്തൊരാ വികാരത്താലെവരിവസ്യതയാലൂണില്ലുറക്കമില്ലാതെ. വാക്കില്ലെല്ലാമേയമ്മഹൃദയികയായിവൃതമെടുത്തിതാ തനൂജർക്കായ്വഹിക്കുന്നലിവാലെപത്തുമാസംവിദഗ്ധമായൊരു ശേഷിയാലെന്നും. വിധിയാകുന്നൊരാതീവ്രവേദനകൾവിപക്ഷയില്ലാതെ ഏറ്റുവാങ്ങുമ്പോൾവീരണിയേപ്പോലെ അടർക്കളത്തിൽവീഴുംവരെയടരാടണമരുമകൾക്കായി. വളർത്തമ്മയാകിയ ക്ഷിതിയിലായിവായുവേകുന്ന പ്രാണനേ പോലെവിയർപ്പോടേകുന്ന സദ്ഗതിയിലായിവിവരിക്കാനാവാത്ത അംഹതിയായി. വ്യാകുലമേറിയ മാനസമഭംഗുരംവിരോധമില്ലശേഷമുത്താനശരോട്വൃന്തത്തിലൂറുന്ന പയോധരവുമായിവളർത്തുന്നോരാനന്ദനുഭവമാകുന്നു. വിശിഷ്ടമായോരാകാരം തന്നിൽവിഷയമാകിയ സൃഷ്ടിക്കേകുവാൻവേണ്ടിയുണർത്തുമാർജ്ജവത്താലെവേർപ്പെടുന്നൊരായന്ത്യകാലം…
ഒരു ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ കഥ ! 😂
രചന : തട്ടാരി രവീന്ദ്രനാഥ് ✍️ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് പ്രസാദവുമായി എന്റെ മകളും , ഫാമിലിയും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ കയറി . പക്ഷേ കൂടെ കൊണ്ടുവന്നത് വെറും പ്രസാദം മാത്രമല്ല , ചിരിച്ചു ചിരിച്ചു…
” കരഞ്ഞ് കൊണ്ടെഴുതിയകവിത “
രചന : ഷാജു. കെ. കടമേരി ✍️ വീട്ടിലേക്ക് കയറി വരുമ്പോൾഉമ്മറത്തെ കസേരയിൽഅച്ഛനുണ്ടെന്നൊരു തോന്നൽഇരുള് കുത്തിപ്പിഴിഞ്ഞവേദന കൊത്തിയെടുത്തനിമിഷങ്ങളെ എത്ര വട്ടംഞാൻ ഒറ്റയ്ക്ക്പങ്കിട്ടെടുത്തെന്നറിയില്ല .ക്ഷമയെന്ന ഒരൊറ്റ വാക്ക്മതിയാവും എനിക്കെന്റെഅച്ഛനെ വർണ്ണിക്കാൻആവോളം ഞങ്ങൾക്ക്വീതിച്ചു തന്ന സ്നേഹമെന്നവാക്ക് മതിയാവുംവീണ്ടും വീണ്ടും അച്ഛനെഓർത്ത് പെയ്യുവാൻ .ഞങ്ങൾ ചിരിക്കുമ്പോൾചിരിച്ച്കരയുമ്പോൾഉള്ള്…
മത്ത പൂക്കുന്നകാലത്തു ഞാൻ നിനക്കായ് കാത്തിരിക്കും!
രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ പ്രീയപ്പെട്ട വണ്ടേ,ഇന്നാണെന്റെ കൈയിലെനീരു കുറഞ്ഞത്,എങ്കിലും വേദനയുണ്ട് നീ കടിച്ചിടത്ത്,അതോ കുത്തുകയായിരുന്നോ;നീ എന്തിനാണെന്നെ കുത്തിയത്?നിന്റെ നിറം ഞാൻ പറയുന്നില്ല,പിന്നതുമതി, ഇവിടെ യുദ്ധത്തിന്;എങ്കിലും നിനക്കെന്തഴകായിരുന്നു!കിഴക്കേപ്പുറത്ത് പയറുണ്ട്,പാവലും, പടവലവും,കോവലും, വഴുതനവും,മത്തനും, മുളകും, കറിവേപ്പും,വാഴയും ഒക്കെയുണ്ടല്ലോ;വാഴയും കറിവേപ്പുമൊഴികെഎല്ലാറ്റിലും പൂക്കളുമുണ്ടല്ലോപല…
പിശുക്കിന്റെ സാമൂഹിക ഇരുണ്ടശില്പം
രചന : യൂനസ് മണത്തല ✍️ പിശുക്ക്മനസ്സിന്റെ മണ്ണിൽ വീണൊരുഭയവിത്ത്അത് മുളയ്ക്കുമ്പോൾമുള്‍ക്കൊടികളാണ് ആദ്യം പിറക്കുന്നത്പിന്നെ നിഴൽ വ്യാപിക്കുംവ്യക്തിയെ കടന്നുപോയികുടുംബങ്ങളിലേക്കുംസമൂഹത്തിന്റെ പ്രാണനാളികളിലേക്കുംഒരു വീട്ടിൽചിരിയുടെ ശബ്ദം കുറയുന്നത്അവിടെ പണം കുറവായതുകൊണ്ടല്ലപങ്കിടൽ കുറയുന്നതുകൊണ്ടാണ്അമ്മയുടെ കൈയിൽകഞ്ഞിയുടെ ചൂട് ഉണ്ടെങ്കിലുംഹൃദയത്തിൽ തണുപ്പ് നിറഞ്ഞാൽകുഞ്ഞ് പഠിക്കുന്നത്സ്നേഹത്തിന്റെ രുചിയല്ല,സംശയത്തിന്റെ കഠിനതയാണ്പിശുക്കൻസ്വന്തം ആവശ്യങ്ങൾ…
പേപ്പറില്ലാകാലം**
രചന : ഷിഹാബ് കേരളപുരം ✍️ കാലം പതിക്കുന്നുക്ഷേത്രമിതിൽമനോഹര നക്ഷത്ര-ഉൽക്കയായി….കുട്ടിയാം പച്ചപുൽകൊടികണ്ടു കണ്ണെടുക്കാതേകണ്മണിയാൾ തൻകിന്നരി തിളങ്ങും ചേല…കുട്ടി പട്ടിയെ പോലവേപരിമളം നുകർന്നുഅവൾതൻ ചേലയിൽചേലോടെ ശ്വാസം പരത്തി…കൊടി ഞാൻകൊടിയാമോദംകരുതി മനമിതിൽകാര്യ സംബന്ധംകഴിയാൻ കൊതിച്ചു….വരുമവൾവെറും കയ്യാലെവിതക്കും വിത്തുകൾവരും ക്ഷേത്രപാലകർക്കായ്വന്ദനം…വന്ദനംവ്യന്ദാവനകന്യകേ…പാടത്തെകുട്ടികൾപനം തത്തയായ്മാറുംപരിമള പാൽകുഭ-പരിണയംപാർത്ത്പനിനീർപാലാഴിയായിപരിണമിക്കും മമപ്രാണിയാം നേത്രക്ഷേത്രങ്ങൾ.
ജാലകവാതിലിനപ്പുറം
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ ജാലകവാതിലിനപ്പുറംഒരു നിശ്ശബ്ദ പ്രഭാതം വിരിയുന്നു,മഴ കഴുകിയ ആകാശത്തിന്റെ നീലത്തിൽപുതിയ ദിവസത്തിന്റെ ശ്വാസം.ചില്ലിലൊഴുകുന്ന തുള്ളികൾകാലത്തിന്റെ അക്ഷരങ്ങൾ പോലെ,ഓരോ തുള്ളിയും വീഴുമ്പോൾഒരു ഓർമ്മ പൊളിഞ്ഞുവീഴും.മരങ്ങൾ കാറ്റിനോട് ചായുമ്പോൾഇലകൾ രഹസ്യങ്ങൾ ചൊല്ലുന്നു,ദൂരെയൊരു വഴിയിലൂടെനടന്നുപോയ ദിവസങ്ങൾ തിരിഞ്ഞുനോക്കും.സന്ധ്യയുടെ ചെമ്പിച്ച…
വരം
രചന : രാ ഗേ ഷ് ✍️ മേശമേലേക്ക് പടർന്നു കിടക്കുന്ന മസാലദോശപാഞ്ചാലിയുടെ അഴിഞ്ഞ പുടവയെ ഓർമിപ്പിക്കുന്നു!ചുമ്മാ പ്രസാദിച്ചു പോകാൻ വന്ന ദൈവംഎന്ത് വരം വേണമെന്ന്..ഇതികർത്തവ്യതാമൂഢൻ ഞാൻനാറാണത്ത് ഭ്രാന്തനെപ്പോലെ,മസാലദോശയെ ഉൾക്കൊള്ളാനും മാത്രം വലിപ്പമുള്ള പാത്രം മാത്രംവരമായി ചോദിക്കുന്നു.അമ്പരന്ന ദൈവംചെറുവിരലിൽ പൊക്കിച്ചൂടിയമലയുടെ പേരോർക്കാൻ…
