കെഎജിഡബ്ല്യു വിന്റെ യുവജനോത്സവം ചരിത്രം തിരുത്തികുറിച്ച്

മനോജ് മാത്യു✍ വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ…

പുസ്തകപ്പുര

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുസ്തകമെന്നുമറിവിന്നാശ്രയംപരന്നോരറിവീയുലകിന്നാധാരംപ്രണവപ്പൊരുളറിവായിപ്രകൃതിയിൽപ്രപഞ്ചമായതുത്തീരുന്നുലകിൽ. പ്രതിഭാശാലിക്കുപകരാനായിപുസ്തകമക്ഷരവാഹിനിയായിപരിമളംപൊഴിച്ചീയിളയിലായിപാവനമാമൊരുഭാരതിയായി. പ്രഭയാർന്നവൾധ്വനിപദമായിപല്ലവിയായിസപ്തസ്വരങ്ങളിൽപവനാനന്ദധാരയായൊഴുകിപഞ്ചമമലിയുന്നമധുരിമയായി. പതംഗാംശുയുതിർന്നിതായമലംപകലന്തിയോളം പ്രഭതൂകിയന്ത്യംപരന്നോരറിവൊഴുകിയൊഴുകിപുത്തരിച്ചുണ്ടിലെപ്പായസമായി. പ്രഗ്രഹണം ചെയ്യില്ല ചോരന്മാർപൂർണ്ണതയാമറിവൊരിക്കലുംപഠിക്കാതൊന്നുമെങ്ങുംകിട്ടില്ലപഠിച്ചതുമറിഞ്ഞതുമുദകണം. പ്രപഞ്ചത്തിലേയോരോകണത്തിലുംപ്രത്യക്ഷമായിയറിവലിഞ്ഞിട്ടുണ്ട്പ്രത്യേകമറിഞ്ഞുപാസിച്ചെന്നാൽപ്രകൃതിയനുകമ്പയാലേകുന്നറിവ്. പ്രകൃതിയിലേയറിവെല്ലാമങ്ങുപതഞ്ഞൊരരുവിയായൊഴുകുന്നുപതുക്കെചെന്നങ്ങൂറ്റിക്കുടിക്കണംപാത്രത്തിലേക്കതുപകരാനാവണം. പാത്രത്തീന്നതു പുസ്തകമാക്കാൻപകരുന്നൊരറിവുക്രമത്തിലാക്കണംപടിപടിയായിയാവർത്തിച്ചാവർത്തിച്ച്പ്രാർത്ഥനാപൂർവ്വം സന്നിവേശിക്കണം. പഠിച്ചതു പിന്നെ പകർത്തീടേണംപകർത്തിയതുചിന്തിക്കേണമനന്തംപാത്രമറിഞ്ഞുജിജ്ഞാസുവിനേകണംപകർന്നോരറിവുപരക്കണമെങ്ങും. പള്ളികൊള്ളുമുഢുപതിയുണർന്ന്പൂക്കളാം നക്ഷത്രങ്ങളായിമിന്നിപൂത്തുലഞ്ഞാടും മഞ്ജരിയായിപൂത്തിരുവാതിരയാടണമങ്കയായി. പുസ്തകമാഴിയായിയനന്തംപുതുതിരമാലയായലയടിക്കണംപൊന്നൊളിതൂകുമുഷസ്സിലായിപുത്തൻകതിർമണിപ്പാടത്തുലയും. പ്രമോദമോടൊരുങ്ങുമംഗനമാർപ്രകാശം ചൊരിഞ്ഞoമ്പരത്തിൽപ്രത്യാശയായെന്നുമകതാരിൽപുസ്തകഖനിയായി നിറയുന്നു. പകരുകയമൃതീയക്ഷയപാത്രത്തിൽപക്ഷാഭേദമില്ലാതാനന്ദംഗുരുക്കളെപുസ്തകമെന്നുമെന്നാത്മഗുരുനാഥൻപകരുന്നമൃതമതിരില്ലാതെസമ്മായി. പകലന്തിയോളം…

പാവക്കുട്ടിയെ പ്രണയിച്ചവൻ

രചന : സജി കല്യാണി ✍ നിന്റെ വിരലുപിടിക്കുമ്പോൾഞാൻ കാറ്റിനോടൊപ്പം യാത്രതുടങ്ങുകയാണ്.മഴനനഞ്ഞയിലയിൽ പൊതിഞ്ഞ്തിരമാലയില്ലാത്ത കടലിലിറക്കുന്നു.ഏകമാണ് കടൽ.നാമിരുവരുംഉപ്പുജലത്തിലെ വിരുന്നുകാർ.നിന്റെ മടിയിലമർന്ന്ഞാൻ ആകാശം കാണുന്നു.വിരലുകൊണ്ട് നീ മഴവില്ലുവരച്ച്അതിലെ നിറമെന്റെ നെറ്റിയിൽ പുരട്ടുന്നു.മരുഭൂമിയിലെ പച്ചപ്പുപോലെഞാൻ നിന്റെ ചുണ്ടുകൾ കടമെടുക്കുന്നു.ഏകമാണ് ലോകം.അതിൽ നീയും ഞാനുമില്ല.ചിലപ്പോൾ ഞാനച്ഛൻ നീ…

പുറമ്പോക്ക്

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മാസാവസാനം ആയതു കൊണ്ട്അന്ന് പതിവിലും നേരത്തെയെണീറ്റു..ഓഫീസിൽകൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ്ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു.ജൂനിയർ സൂപ്രണ്ട് ജെയിംസാണ്.” നമസ്കാരം ജെയിംസ്..”“സാർ…

വേനലവധി

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ വേനലവധികൾ ആഘോഷമാക്കാൻനാടെങ്ങുo ഉത്സവമേളങ്ങളായി.ചൂട്ടുപൊള്ളുന്നൊരു ചൂടും സഹിച്ച്ഒത്തുകൂടുന്നൊരു ഉത്സവനാളുoനന്മ നിറഞ്ഞൊരു ഈസ്റ്റർ ദിനവും,റംസാൻ നിലാവും ആഘോഷമാക്കി.കൊയ്ത്തു കഴിഞ്ഞുള്ള പാടങ്ങളെല്ലാംകാവിലെ,പൂരം കാണാനിരുന്നു.കണിക്കൊന്ന പിന്നേയും പൂത്തു ലഞ്ഞാടിതാരാട്ടുപാട്ടായ് പൂന്തെന്നലെത്തിസ്വർണ്ണക്കസവിന്റെ മേലാട ചാർത്തിപുത്തൻ പുലരിയിൽ കതിരോനും വന്നു.കണ്ണനു കണികാണാൻ വിഷുവും…

” കനലുകൾ “

രചന : ഷാജി പേടികുളം ✍ ദുഃഖവും നിരാശയുംമനസുകളിൽപെയ്തിറങ്ങുമ്പോൾവ്യക്തിത്വങ്ങൾഅകലുകയുംഅകൽച്ച മരുഭൂവിനെസൃഷ്ടിക്കുകയുംഒറ്റപ്പെടലിൻ്റെ തീക്ഷ്ണതവികാരങ്ങളെനിർജ്ജീവപ്പെടുത്തുകയുംചെയ്യുന്നതോടെഒരു വ്യക്തി മരിക്കുന്നുശാപവാക്കുകൾമിന്നൽപ്പിണരുകളായ്പലവട്ടമെരിയിച്ചിട്ടുംജീവിച്ചിരിക്കുന്നുപാപത്തിൻ്റെ ഫലംമരണത്തിൻ്റെ കനിയായ്കൈകളിലെത്താൻവെമ്പുന്ന മനസ്സുമായ്മനുഷ്യ ജീവിതങ്ങൾ.അടുത്തു തന്നെഅകലങ്ങളിൽ ജീവിക്കുന്നവർമൗനവാത്മീകങ്ങളിൽവാചാലത മറന്നവർപകയുടെ കനലുകളെരിയുംമിഴികളിൽ തിമിരത്തിൻ്റെഅന്ധകാരം സൃഷ്ടിച്ചവർ;സംശയത്തിൻ്റെനിഴൽക്കൂത്തുകൾവിശ്വാസത്തെ ചവിട്ടിമെതിക്കവേമനസിനുള്ളിൽ പകയുടെകരിവേഷം തിമിർത്താടുന്നൂഅപകർഷതാബോധത്തിൻ്റെകുട്ടിക്കോലങ്ങൾ കൂട്ടിനാടുന്നു.ബോധത്തിൽ ക്ലാവ് പിടിച്ചപോൽപുലമ്പുന്നു ശാപവാക്കുകൾമരണത്തെ തോഴനാക്കിപ്രാണനെടുക്കാൻ യാചിപ്പൂപകയുടെ…

പണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പണമെന്തിനിവിടെ വന്നുചതിയതിലൊളിച്ചു വെച്ചുപകമെല്ലെ പുറത്തുവന്നുപറയാൻ പറ്റാത്തതനുഭവിച്ചുപഴമകൾ തളർന്നുവീണുആ വഴി നമ്മളടച്ചുകെട്ടിതിരിച്ചിനി മാർഗമില്ലനരകം നാംപടുത്തു പൊക്കിബന്ധങ്ങൾ ശിഥിലമായിസ്വന്തങ്ങൾ കലഹമായികുടുംബങ്ങൾ കൂടുവിട്ടുകഷ്ടനഷ്ടത്തിൽ ഒറ്റയായിപണംമാത്രം നോട്ടമായിഗുണം പുറംചട്ടയായിനിണംപോലും നിറംമറന്നുനമുക്കെല്ലാം ലഹരിയായിപണം പകൽസ്വപ്നമായിപണത്തിനായോട്ടമായിപണം കൊണ്ട് വീർപ്പുമുട്ടിജീവിതം മറന്നുപോയിഅവസാനകാലമായിഅനങ്ങാനാവാതെയായിപണം വീതംവെയ്ക്കലായിതമ്മിലടി ബാക്കിയായിമരണത്തെ…

അന്താരാഷ്ട്ര പുസ്തകദിനത്തിൽ അറിയേണ്ടത് …

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ലോക സാഹിത്യത്തിൽ പ്രഥമ സ്ഥാനീയനായ വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ നാനൂറ്റി എട്ടാമത് ചരമ വാര്‍ഷിക ദിനമാണ്‌ ഇന്ന്‌ .1923 ഏപ്രിൽ 23 നാണ് ആദ്യ പുസ്തക ദിനം ആചരിച്ചു തുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ…

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങ് – ലൈഫ് ആൻഡ് ലിംബ് എന്ന മഹാപ്രസ്ഥാനം

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ജീവിതം എപ്പോഴും സുഖ-ദുഃഖ സമ്മിശ്രമാണ്. ഏതു നിമിഷവും നമ്മുടെ ജീവിതത്തിൽ നമുക്ക് താങ്ങാനാവാത്ത ഒരു സംഭവം നടന്നെന്നിരിക്കാം. ഒരു പക്ഷെ അത് അപ്രതീക്ഷിതമായിരിക്കാം അല്ലെങ്കിൽ നമ്മുടെ അശ്രദ്ധ മൂലം നാം ക്ഷണിച്ചു വരുത്തുന്നതാകാം. എങ്ങനെയായാലും അത്തരം…

ശിൽപി

രചന : ശിവൻ ✍ തണുത്ത് മരവിച്ച മനസ്സിനിരുകൈകൾഅവശേഷിച്ചപ്പോൾ ,തളം കെട്ടിയ രക്തം വിരൽ തുമ്പുകളിലേക്ക്പ്രവഹിച്ചപ്പോൾ ,പണ്ടെങ്ങോ വലിച്ചെറിഞ്ഞൊരായുധംകൈത്തണ്ടയിലേക്ക് തിരികെയെത്തിയപ്പോൾ ,കറുപ്പിൻ്റെ മധ്യസ്ഥതയിലൊരു കാവ്യംചീളകറ്റിയ കരിങ്കല്ലിൽ കൊത്തി വെച്ചു. അന്ധത നിറഞ്ഞൊഴുകിയ മനസ്സിൻ്റെഇരുൾവഴികൾ പൂർണ്ണമായി പതിപ്പിച്ചൊരാശിൽപ്പം വീണ്ടുമൊരുവരികൂടി കോറിയിട്ടു..കാവ്യഭംഗിയിൽ ശിൽപ്പമവിടെയൊരുരൂപമേറ്റ് വാങ്ങി.ശിൽപിയുടെ…