സർപ്പിളം മൂന്നരച്ചുറ്റ്
രചന : ഹരിദാസ് കൊടകര✍ അഴിച്ചും കിഴിച്ചുംതൊടുകറികളാദ്യം-കഴിച്ചും;ജനനാന്ത്യമെത്തി. കയർത്തുണ്ടു സർപ്പം-ഇണങ്ങുന്ന മേനിയിൽപ്രജ്ഞാനമത്രയുംമന്ത്രം ഗസലുകൾ വർത്തമാനത്തിന്റെപാചകക്കണ്ണിയിൽനിമ്നോന്നതങ്ങൾ..നേർപ്പിച്ച മോരിലെകടലുപ്പ് കാന്താരിരാസവാചങ്ങൾ. നാസികയിലെല്ലാംഭിന്നം മണങ്ങൾ.കാറ്റത്തിരമ്പിയുംകണ്ണീരൊഴുക്കിയുംക്ഷണികം ചിരങ്ങൾസ്ഥൂലസൂക്ഷ്മത്തിലെ-സഹനം വ്രജങ്ങൾ.ഇടയത്തനിമകൾ. കൈവശം കരുതിയഭാണ്ഡനിറച്ചുംകറുത്ത വാവിന്റെനാളം മുഖപ്പ്.ഉപദംശമായ്..പഥ്യവും ചേർത്ത്വേവിച്ച കയ്പിലകടുക് പൊട്ടിച്ച്ഓട്ടക്കുടുക്കയിൽ. ഇടയുന്ന വേനലിൽ-നടുക്കം പറഞ്ഞു..നിഴൽക്കൂത്തിലല്പംശമം വന്നപോലെ..ഈ തറവാട്ടുകാലംപഴി തിന്നതല്ലേ..പാടം…